20 Sept 2012

സഹയാത്രികര്‍

ടി എന്‍ ബി ചൂലൂര്‍ 

 

കടുത്ത മീനചൂടില്‍  തിരിച്ചുപൊന്നീടുമാ  
ബസ്സിന്റെ സീറ്റില്‍  ചാരി മെല്ലെ  ഞാന്‍ മയങ്ങവേ 
കുഴ്ഞ്ഞുതാഴും തല കമ്പിയിലിടിച്ചതും
ഉണര്‍ന്നു ചുറ്റും നോക്കീ ആരാനുംകണടു  പോയോ 

പലരും മയങ്ങുന്നു ഉറങ്ങി  തുങ്ങിഇടുന്നു
ഉറങ്ങാത്തവര്‍  യാത്ര നയിക്കുമുദ്യോഗസതര്‍
ചമ്മല്‍ വേണ്ടെനിക്കൊട്ടും ആരുമേ കാണായ്കയാല്‍
കണ്ണ് ട  മാറ്റി മുഖം തുടച്ചൂ  ഗമയോടെ  

അരികെയിരിക്കുന്ന നാരിതന്‍  മുടിയിലെ   
ഇഴകള്‍ പാറി  കാറ്റില്‍ ആനന്ദ  നൃത്തം  വച്ചു 
അതില്‍ രണ്ടിഴകള്‍  വന്നെന്നുടെ മുഖം തന്നില്‍ 
കറുത്ത രേഖാചിത്രം വരച്ചുമടങ്ങുന്നു

എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി    വിണ്ടും വരച്ചു മടങ്ങുന്നു
 അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
ഇഴകള്‍തങ്ങി എന്റെ ചുണ്ടുകളടഞ്ഞുപോയ് 


തുപ്പ്  വാന്‍ കഴിഞ്ഞില്ല പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല
എത്ര യും നേ ര്‍ മ ഏറും മുടിയെ വെറൂ ക്കണോ
തിരിഞ്ഞു നോക്കീ നാരി  യാരിവള്‍ യുവത്വത്തിന്‍
തുടിപ്പും സൌന്ദര്യവുമേറൂ മാ യുവതി യോ

ഇ ളി ഞ മുഖം കോട്ടി വെ റൂ  പ്പാല്‍ പലവട്ടം
പൊടിഞ്ഞ  വെ ള്ളം വായില്‍ തുപ്പുവാന്‍ കഴിയാതെ
ഇ റ ക്കാന്‍ ഒട്ടുംവയ്യ മനം നിറഞ്ഞു   മുഖം
മുഷിഞ്ഞ വസ്ത്രധാരീ കപ്പടാ മീശക്കാരന്‍
                                                                                    

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...