23 Feb 2013

മലയാളസമീക്ഷ ഫെബ്രുവരി 15- മാർച്ച് 15/2013


 MALAYALASAMEEKSHA FEB15-MAR 15/2013

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ലേഖനം
വേണം ആത്മവീര്യത്തിന്റെ ബലതന്ത്രം
സി.രാധാകൃഷ്ണൻ

ഫെയ്സ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍ ?
രാം മോഹന്‍ പാലിയത്ത് 
മലയാളത്തിന്റെ  സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു
ടി ജി  വിജയകുമാര്‍
ഒന്നാം ഭാഷയും ക്ലാസിക്കല്‍ പദവിയും
കെ  വാസുദേവന്‍ 
എം.കെ.ഹരികുമാര്‍ വിമര്‍ശിക്കപ്പെടുന്നു
കെ.എം.രാധ(രാധ കിഴക്കേമഠം)

മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും
മീരാകൃഷ്ണ
അശുദ്ധനായ  ബ്രാഹ്മണന്‍
കെ. ആര്‍  നാരായണന്‍ 
ബി  പോസിറ്റീവ്
ജയരാജ് ജി  നാഥ് 
കൃഷി
കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌
ടി.കെ.ജോസ്‌ ഐ എ എസ്
അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം
മിനി മാത്യു
നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ
ദീപ്തിനായർ എസ്‌.
തെങ്ങ്‌ കൃഷി : പ്രശ്നങ്ങളും; സാദ്ധ്യതകളും
ജോബ്‌ സി. കൂടാലപ്പാട്‌
 ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം
സിദ്ധരാമേശ്വര സ്വാമി ജി. എം.

ഏകോപനസാധ്യതകൾ
ആർ. ജ്ഞാനദേവൻ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉത്സവക്കച്ചവടവുംകച്ചവടോത്സവങ്ങളും
സി.പി.രാജശേഖരൻ
അക്ഷരരേഖ
സ്വകാര്യത തകർത്തു കൊടുക്കപ്പെടും
ആർ.ശ്രീലതാവർമ്മ
നിലാവിന്റെ വഴി
ഒരു ആനക്കഥ
 ശ്രീപാര്‍വ്വതി
മനസ്സ്
ആയൂർവേദത്തിന്റെ ഒരു നിർമ്മല ശ്വാസം
ശ്രീ.ശ്രീ.രവിശങ്കർ
പരിഭാഷ: എസ്‌.സുജാതൻ

ഡി  വിനയചന്ദ്രന്‍ സ്മൃതി
വിചിന്തനങ്ങള്‍
കല്ലടക്കാരന്റെ കാവ്യലോകങ്ങൾ
സുധാകരൻ ചന്തവിള

മൃത്യു  ഒരു ശാന്തിമാത്രം പോലെ
ദേവന്‍ തറപ്പില്‍ 
ഏകാന്ത പഥികനായി വിനയചന്ദ്രന്‍ യാത്രയായി
സറീനാവഹാബ്
കഥ
വാക്കുകൾക്കിടയിലെ മൗനം
അശോകൻ അഞ്ചത്ത്‌ നടവരമ്പത്ത്‌
ലോക്കൽ ഷിബു
പ്രമോദ് കെ.പി
എന്‍ കളുത്തുപോലെ വാ..നിന്‍ കളുത്തും
കുസുമം പി കെ

 രണ്ടു കഥകള്‍
അബ്ദുല്ലത്തീഫ്   നീലേശ്വരം 

ടച്ചിംഗ്സും ലവനും പിന്നീട്‌ ഞാനും
മോഹൻ ചെറായി

 അമ്മായി അമ്മയും  മരുമകളും ഇഡ്ഢലിയും
മിനി 
റൂബി
സാജു പുല്ലൻ

ചീട്ടുകളി
അനിമേഷ് സേവ്യർ
ഭൂമിക്ക് അന്യനായവന്റെ സ്വന്തം ഭൂമി
സലാം അസീസ്
ആകാശം നഷ്ടപ്പെട്ട പറവകൾ
നിസ്സാരൻ
കുത്തിയിരുപ്പിന്റെ തത്വശാസ്ത്രംഫിറോസ് കണ്ണൂർ
ബ്ലാക്ക്മാൻ
ഹരി കോവിലകം
വണ്ടിച്ചക്രം
ഫയസ് ടി.കെ
ഫ്രിജ്മുറാറിലെ തോട്ടികള്‍
സിഹാബ് മദാരി
എന്റെ ‘കാമുകി’
ഷിയാസ് ചേന്നാട്ട്
 ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ല
സിറാജ് അളൂര്‍
ഹരി
ഡോ. പി.എം..ആലങ്കോട് 
 പ്രണയപുഷ്പം അഥവാ ഒരു വാലന്റൈന്‍ കുറിപ്പ്
സചിത് ചന്ദ്രന്‍വിനു
ഭാരം നഷ്ടപ്പെടുന്നവര്‍
വിനോദ് 
അറിയുന്നത്........
ഗീതാനന്ദന്‍ നാരായണരു
കവിത
സുബോധത്തോടെ
ചെമ്മനം ചാക്കോ 
 മഹാകവി കുട്ടമത്തിന്റെ ഒരു കേരകവിത
പായിപ്ര രാധാകൃഷ്ണൻ
പാവം നിരാലംബൻ
അച്ചാമ്മ തോമസ്‌ 

 “മൃഗീയം”
ദത്തന്‍. വി 

 പാഠം
സുധാകരൻ ചന്തവിള

കുറുക്കാ കുറുക്കാ കുറുക്കന്റെ ചേട്ടാ.....
ഡോ.കെ.ജി.ബാലകൃഷ്ണന്‍
വേലുമ്മാന്‍
പി  എ  അനീഷ് 
 ജന്മം
ശ്രീദേവിനായര്‍  

തനിനിറം
ശ്രീകൃഷ്ണദാസ്  മാത്തൂര്‍
കാലം
കാവില്‍  രാജ് 
കരിയില
എം.കെ.ജനാർദ്ദനൻ 
നാടകാന്തം കുന്തം
മഹർഷി 

അഹല്യാമോക്ഷം
മുട്ടം  ശ്രീനി 
നരകത്തിൽ ഒരു ജീവിതം
അരുൺകുമാർ

 പുരസ്കാര പുരാണം.
സൈനുദ്ദീന്‍ ഖുറൈഷി 

മുൾച്ചെടികൾ
ദിനകരൻ പി.പി.

മറമാടിയമണ്ണില്‍നിന്ന്
രാജു കാഞ്ഞിരങ്ങാട്
വാക്കുകളുടെ വേദന
ബെല്‍സി  സിബി 
പാളങ്ങള്‍
ഷാജഹാന്‍ നന്മണ്ട 

 പ്രതിസന്ധി
ഗീതമുന്നൂര്‍ക്കോട്
ചത്തത്‌
പ്രമോദ്‌ മാങ്കാവ്‌

 കുഴിമാടങ്ങളിൽ നിന്ന്‌ ചിലർ
ബിനോജ്‌ കാലായിൽ

കഥാസാരം
രശ്മി  കെ.എം 
സ്നേഹം
ടി.ജെ. വര്‍ക്കി 
പ്രണയാക്ഷരം ണി
നാച്ചി  നാസിം  ബസ്ര 
നമ്മള്‍
എം. എന്‍ .പ്രസന്നകുമാര്‍ 
പ്രണയം
പ്രാവിണ്‍  കണീയംപടിക്കല്‍ 
അറിയുന്നത്
ഗീതാനന്ദന്‍  നാരായണരു 
ഗദ്ദര്‍ 
ഗീതാകുമാരി
കണ്ണട
ഫൈസല്‍ പകല്‍ക്കുറി  
 ചിന്തുകള്‍
മാധവ്  കെ  വാസുദേവന്‍ 
ഗ്രീഷ്മത്തിലെ പ്രണയ വസന്തം
സുനില്‍ പൂവറ്റൂര്‍

വില്ലന്‍
മോഹന്‍ പുത്തഞ്ചിറ 
മുല്ലപ്പൂ
ടി.കെ. ഉണ്ണി
സുര്യന്‍
അനീഷ് പുതുവലില്‍
നിഴല്‍
 അഭി  വെളിയമ്പ്ര 
ജീവനക്കാരന്‍
സുനില്‍ മാലൂര്‍ 
അസിഫ്
കാടുതീണ്ടല്‍
കണ്ണന്‍  തട്ടയില്‍ 
നീയെന്റെ  കൂട്ടുകാരന്‍
രാജീവ് ഇലന്തൂര്‍ 
ആത്മനൊമ്പരം
അസിഫ്  വയനാട് 
ശ്രുതിലയ  സംഗീതമായ്
 രവിസുമി 
നഷ്ടസ്വപ്നങ്ങള്‍
ബോബന്‍  ജോസഫ് കെ 
എന്‍  രാക്കുയിലിന്‍ ഓര്‍മ്മയില്‍
അസ്സീസ്
പ്രണയമില്ലാത്ത  പ്രണയദിനം
വിനീത് നമ്പ്യാര്‍  
കളിപ്പാട്ടം  നഷ്ടപ്പെടുമ്പോള്‍
സലിം   കുലുക്കല്ലൂര്‍  
അവള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമോ ആവോ…?
അഷ്രഫ് കാളത്തോട്
സത്യാഗ്രഹമില്ലിപ്പോൾ
നിദര്‍ശ് രാജ്
എന്റെ പ്രണയം
നെല്ലിപ്പിള്ളി വിനോദ്

അനുഭവം
അവിശ്വാസികളുടെ  ആള്‍ക്കൂട്ടം 
 ചന്തുനായര്‍ 
കൌതുകം
പാവ പ്രേതങ്ങളുടെ  നാട്
ജെയിംസ്  ബ്രൈറ്റ് 
4 കിലോ തൂക്കമുള്ള വൃഷണവുമായി
ജോണി വാക്കർ
പരിഭാഷ :
പുഷ്പ്പദലങ്ങൾ/അമി ലോവെൽ
ജ്യോതിര്‍മയി ശങ്കരന്‍ 
യാത്ര
എന്റെ ഹിമാലയയാത്ര
പ്രഫുല്ലന്‍ തൃപ്പൂണീത്തുറ  
നോവല്‍ 
കുലപതികള്‍ :
സണ്ണിതായങ്കരി  
ഇംഗ്ലീഷ്  വിഭാഗം
Calming oneself
Dr k g balakrishnan
T he caged  bird
Winni panicker 
I dare !
Geetha munnurcode
സാങ്കേതികം
20 1  8  ലെ  കമ്പ്യൂട്ടര്‍
ജാസിര്‍  ജവാസ് 
ആദ്യത്തെ റിവര്‍ വ്യൂ മിറര്‍
ഉനൈസ് 
അറിയിപ്പ്:റബ്ബർ ബോർഡ് രചനാമത്സരങ്ങൾ
നവാദ്വൈതം/എഡിറ്ററുടെ കോളം
പുതുതാകുന്നതിന്റെ പ്രശ്നങ്ങള്‍ -1
അഭിമുഖം:എം.കെ.ഹരികുമാർ X ശൈലേഷ്‌ തൃക്കളത്തൂർ 

മലയാളത്തിന്റെ സിംഹ ഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു

സുകുമാര്‍ അഴീക്കോട് 
ടി ജി  വിജയകുമാര്‍ 


കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 - ജനുവരി 24 2012[2] ). പ്രൈമറിതലം മുതൽ പരമോന്നത സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

സെന്റ് ആഗ്നസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവിൽ വീട്ടിൽ വിദ്വാൻ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളിൽ നാലാമനായി 1926 മേയ് 12-ന്‌ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ സുകുമാരൻ എന്ന സുകുമാർ അഴീക്കോട് ജനിച്ചു. അച്ഛൻ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയർ എലിമെന്ററി സ്കൂൾ , ചിറക്കൽ രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1941-ൽ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തി.[1] 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി.[3] കണ്ണൂരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു.[4] തുടർന്ന് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ്ങ് കോളേജിൽ നിന്നു[3] അദ്ധ്യാപക പരിശീലനം പൂർത്തിയാക്കിയ അഴീക്കോട് 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[5] മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952-ൽ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു. 1981-ൽ കേരള സർവ്വകലാശാലയിൽ നിന്നും മലയാളസാഹിത്യവിമർശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തിൽ മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് ദേവഗിരി കോളെജിൽ മലയാളം ലൿചററായരുന്നു.[3] ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു.[1] പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്‌നിംഗ് കോളേജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രഫസർ, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനൽ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്. കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.

അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് രാവിലെ ആറരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2][3] അവിവാഹിതനായിരുന്നു

ഇരുപതാമത്തെ വയസ്സിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡെൽഹിയിൽ പോയ അദ്ദേഹം , തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്ന് കണ്ടത്. [6] പ്രസംഗ കലയിലൂടെ സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സുകുമാർ അഴികോട് ഫൌണ്ടേഷൻ 2010 മെയ്‌ 29 നു ആരംഭിച്ചു. സുകുമാർ അഴികോട് ഫൌണ്ടേഷൻ പ്രസംഗ പരിശീലന കളരി ആയ TOP Academy ഏറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാർജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

കേരളത്തിന്റെ നാനാഭാഗങ്ങളിൽ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. വൈക്കം മുഹമ്മദ് ബഷീർ "സാഗരഗർജ്ജന"മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[7]

ഔദ്യോഗികജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാർഗ്ഗം. സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള  പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു. അതിനാൽ പലപ്പോഴും മുൻനിലപാടുകളിൽ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാൾ എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്. ഗാന്ധിയനായ താൻ കോൺഗ്രസ്സുകാരനായി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോൺഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു.

സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു.

പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്.1956-ൽ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയമാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി

പ്രധാന കൃതികളുടെ പട്ടിക

ആശാന്റെ സീതാകാവ്യം - 1954
രമണനും മലയാളകവിതയും - 1956
പുരോഗമനസാഹിത്യവും മറ്റും - 1957
മഹാത്മാവിന്റെ മാർഗ്ഗം - 1959
ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു - 1963
മഹാകവി ഉള്ളൂർ - 1979
വായനയുടെ സ്വർഗ്ഗത്തിൽ - 1980
മലയാള സാഹിത്യവിമർശനം - 1981
ചരിത്രം സമന്വയമോ സംഘട്ടനമോ? - 1983
തത്ത്വമസി - 1984
മലയാള സാഹിത്യപഠനങ്ങൾ - 1986
വിശ്വസാഹിത്യ പഠനങ്ങൾ - 1986
തത്ത്വവും മനുഷ്യനും - 1986
ഖണ്ഡനവും മണ്ഡനവും - 1986
എന്തിനു ഭാരതാംബേ - 1989
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ എഡിറ്റർ: പി.വി. മുരുകൻ - 1993
ഗുരുവിന്റെ ദുഃഖം - 1993
അഴീക്കോടിന്റെ ഫലിതങ്ങൾ - 1995
അഴീക്കോടിന്റെ പ്രഭാഷണങ്ങൾ - 1995
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ -1997
പാതകൾ കാഴ്ചകൾ - 1997
നവയാത്രകൾ - 1998
ഭാരതീയത - 1999
പുതുപുഷ്പങ്ങൾ - 1999
തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ - എഡിറ്റർ: ബാലചന്ദ്രൻ വടക്കേടത്ത് - 1999
ദർശനം സമൂഹം വ്യക്തി - 1999
പ്രിയപ്പെട്ട അഴീക്കോടിനു് - 2001
ഇന്ത്യയുടെ വിപരീത മുഖങ്ങൾ - 2003
എന്തൊരു നാട് - 2005
അഴീക്കോടിന്റെ ലേഖനങ്ങൾ - 2006
നട്ടെല്ല് എന്ന ഗുണം - 2006[8]
അഴീക്കോടിന്റെ ആത്മകഥ

വിവർത്തനങ്ങൾ

ഒരു കൂട്ടം പഴയ കത്തുകൾ - 1964[9]
ഹക്കിൾബെറി ഫിന്നിന്റെ വിക്രമങ്ങൾ - 1967 [9]
ജയദേവൻ 1980

കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, രാജാജി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ അഴീക്കോടിന് ലഭിച്ചിട്ടുണ്ട്.[4] 2007 ജനുവരിയിൽ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നൽകിയ പുരസ്കാരം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 1992-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നൽകി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1985 മലയാള സാഹിത്യ വിമർശനം[5]
മാതൃഭൂമി പുരസ്കാരം - 2011[5]
വയലാർ അവാർഡ് - 1989[5]
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[5]
രാജാജി അവാർഡ്[5]
സുവർണ്ണ കൈരളി അവാർഡ് [5]
പുത്തേഴൻ അവാർഡ്[5]
എഴുത്തച്ഛൻ പുരസ്കാരം - 2004[5]
സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് അവാർഡ്

മലയാളസമീക്ഷ ഫെബ്രുവരി 15- മാർച്ച് 15/2013

 MALAYALASAMEEKSHA FEB15-MAR 15/2013

 reading problem,?
please download the
 
 three fonts LIPI. UNICODE RACHANA:CLICK HERE


ഉള്ളടക്കം
ലേഖനം
വേണം ആത്മവീര്യത്തിന്റെ ബലതന്ത്രം
സി.രാധാകൃഷ്ണൻ

ഫെയ്സ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍ ?
രാം മോഹന്‍ പാലിയത്ത് 
മലയാളത്തിന്റെ  സിംഹഗര്‍ജ്ജനം നിലച്ചിട്ട് ഒരു വര്‍ഷം തികയുന്നു
ടി ജി  വിജയകുമാര്‍
ഒന്നാം ഭാഷയും ക്ലാസിക്കല്‍ പദവിയും
കെ  വാസുദേവന്‍ 
മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും
മീരാകൃഷ്ണ

അശുദ്ധനായ  ബ്രാഹ്മണന്‍
കെ. ആര്‍  നാരായണന്‍ 
ബി  പോസിറ്റീവ്
ജയരാജ് ജി  നാഥ് 
കൃഷി
കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌
ടി.കെ.ജോസ്‌ ഐ എ എസ്
അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം
മിനി മാത്യു
നൂതന വിപണന തന്ത്രം കർമ്മപഥത്തിൽ
ദീപ്തിനായർ എസ്‌.
തെങ്ങ്‌ കൃഷി : പ്രശ്നങ്ങളും; സാദ്ധ്യതകളും
ജോബ്‌ സി. കൂടാലപ്പാട്‌
 ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം
സിദ്ധരാമേശ്വര സ്വാമി ജി. എം.

ഏകോപനസാധ്യതകൾ
ആർ. ജ്ഞാനദേവൻ
പംക്തികൾ
എഴുത്തുകാരന്റെ ഡയറി
ഉത്സവക്കച്ചവടവുംകച്ചവടോത്സവങ്ങളും
സി.പി.രാജശേഖരൻ
അക്ഷരരേഖ
സ്വകാര്യത തകർത്തു കൊടുക്കപ്പെടും
ആർ.ശ്രീലതാവർമ്മ
നിലാവിന്റെ വഴി
ഒരു ആനക്കഥ
 ശ്രീപാര്‍വ്വതി
മനസ്സ്
ആയൂർവേദത്തിന്റെ ഒരു നിർമ്മല ശ്വാസം
ശ്രീ.ശ്രീ.രവിശങ്കർ
പരിഭാഷ: എസ്‌.സുജാതൻ

ഡി  വിനയചന്ദ്രന്‍ സ്മൃതി
വിചിന്തനങ്ങള്‍
കല്ലടക്കാരന്റെ കാവ്യലോകങ്ങൾ
സുധാകരൻ ചന്തവിള

മൃത്യു  ഒരു ശാന്തിമാത്രം പോലെ
ദേവന്‍ തറപ്പില്‍ 
ഏകാന്ത പഥികനായി വിനയചന്ദ്രന്‍ യാത്രയായി
സറീനാവഹാബ്
കഥ
വാക്കുകൾക്കിടയിലെ മൗനം
അശോകൻ അഞ്ചത്ത്‌ നടവരമ്പത്ത്‌
ലോക്കൽ ഷിബു
പ്രമോദ് കെ.പി
എന്‍ കളുത്തുപോലെ വാ..നിന്‍ കളുത്തും
കുസുമം പി കെ

 രണ്ടു കഥകള്‍
അബ്ദുല്ലത്തീഫ്   നീലേശ്വരം 

ടച്ചിംഗ്സും ലവനും പിന്നീട്‌ ഞാനും
മോഹൻ ചെറായി

 അമ്മായി അമ്മയും  മരുമകളും ഇഡ്ഢലിയും
മിനി 
റൂബി
സാജു പുല്ലൻ

ചീട്ടുകളി
അനിമേഷ് സേവ്യർ
ഭൂമിക്ക് അന്യനായവന്റെ സ്വന്തം ഭൂമി
സലാം അസീസ്
ആകാശം നഷ്ടപ്പെട്ട പറവകൾ
നിസ്സാരൻ
റമ്പൂട്ടാൻ
മാരാത്ത്
കുത്തിയിരുപ്പിന്റെ തത്വശാസ്ത്രം
ഫിറോസ് കണ്ണൂർ
ബ്ലാക്ക്മാൻ
ഹരി കോവിലകം
വണ്ടിച്ചക്രം
ഫയസ് ടി.കെ
ഫ്രിജ്മുറാറിലെ തോട്ടികള്‍
സിഹാബ് മദാരി
എന്റെ ‘കാമുകി’
ഷിയാസ് ചേന്നാട്ട്
 ജീവിതം ആഘോഷിക്കാന്‍ ഉള്ളതല്ല
സിറാജ് അളൂര്‍
ഹരി
ഡോ. പി.എം..ആലങ്കോട് 
 പ്രണയപുഷ്പം അഥവാ ഒരു വാലന്റൈന്‍ കുറിപ്പ്
സചിത് ചന്ദ്രന്‍വിനു
ഭാരം നഷ്ടപ്പെടുന്നവര്‍
വിനോദ് 
അറിയുന്നത്........
ഗീതാനന്ദന്‍ നാരായണരു
കവിത
സുബോധത്തോടെ
ചെമ്മനം ചാക്കോ 
 മഹാകവി കുട്ടമത്തിന്റെ ഒരു കേരകവിത
പായിപ്ര രാധാകൃഷ്ണൻ
പാവം നിരാലംബൻ
അച്ചാമ്മ തോമസ്‌ 

 “മൃഗീയം”
ദത്തന്‍. വി 

 പാഠം
സുധാകരൻ ചന്തവിള

കുറുക്കാ കുറുക്കാ കുറുക്കന്റെ ചേട്ടാ.....
ഡോ.കെ.ജി.ബാലകൃഷ്ണന്‍
വേലുമ്മാന്‍
പി  എ  അനീഷ് 
 ജന്മം
ശ്രീദേവിനായര്‍  

തനിനിറം
ശ്രീകൃഷ്ണദാസ്  മാത്തൂര്‍
കാലം
കാവില്‍  രാജ് 
കരിയില
എം.കെ.ജനാർദ്ദനൻ 
നാടകാന്തം കുന്തം
മഹർഷി 

അഹല്യാമോക്ഷം
മുട്ടം  ശ്രീനി 
നരകത്തിൽ ഒരു ജീവിതം
അരുൺകുമാർ

 പുരസ്കാര പുരാണം.
സൈനുദ്ദീന്‍ ഖുറൈഷി 

മുൾച്ചെടികൾ
ദിനകരൻ പി.പി.

മറമാടിയമണ്ണില്‍നിന്ന്
രാജു കാഞ്ഞിരങ്ങാട്
വാക്കുകളുടെ വേദന
ബെല്‍സി  സിബി 
പാളങ്ങള്‍
ഷാജഹാന്‍ നന്മണ്ട 

 പ്രതിസന്ധി
ഗീതമുന്നൂര്‍ക്കോട്
ചത്തത്‌
പ്രമോദ്‌ മാങ്കാവ്‌

 കുഴിമാടങ്ങളിൽ നിന്ന്‌ ചിലർ
ബിനോജ്‌ കാലായിൽ

കഥാസാരം
രശ്മി  കെ.എം 
സ്നേഹം
ടി.ജെ. വര്‍ക്കി 
പ്രണയാക്ഷരം ണി
നാച്ചി  നാസിം  ബസ്ര 
നമ്മള്‍
എം. എന്‍ .പ്രസന്നകുമാര്‍ 
പ്രണയം
പ്രാവിണ്‍  കണീയംപടിക്കല്‍ 
അറിയുന്നത്
ഗീതാനന്ദന്‍  നാരായണരു 
ഗദ്ദര്‍
ഗീതാകുമാരി
കണ്ണട
ഫൈസല്‍ പകല്‍ക്കുറി  
 ചിന്തുകള്‍
മാധവ്  കെ  വാസുദേവന്‍ 
ഗ്രീഷ്മത്തിലെ പ്രണയ വസന്തം
സുനില്‍ പൂവറ്റൂര്‍

വില്ലന്‍
മോഹന്‍ പുത്തഞ്ചിറ 
മുല്ലപ്പൂ
ടി.കെ. ഉണ്ണി
സുര്യന്‍
അനീഷ് പുതുവലില്‍
നിഴല്‍
 അഭി  വെളിയമ്പ്ര 
ജീവനക്കാരന്‍
സുനില്‍ മാലൂര്‍ 
അസിഫ്
കാടുതീണ്ടല്‍
കണ്ണന്‍  തട്ടയില്‍ 
നീയെന്റെ  കൂട്ടുകാരന്‍
രാജീവ് ഇലന്തൂര്‍ 
ആത്മനൊമ്പരം
അസിഫ്  വയനാട് 
ശ്രുതിലയ  സംഗീതമായ്
 രവിസുമി 
നഷ്ടസ്വപ്നങ്ങള്‍
ബോബന്‍  ജോസഫ് കെ 
എന്‍  രാക്കുയിലിന്‍ ഓര്‍മ്മയില്‍
അസ്സീസ്
പ്രണയമില്ലാത്ത  പ്രണയദിനം
വിനീത് നമ്പ്യാര്‍  
കളിപ്പാട്ടം  നഷ്ടപ്പെടുമ്പോള്‍
സലിം   കുലുക്കല്ലൂര്‍  
അവള്‍ മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടാകുമോ ആവോ…?
അഷ്രഫ് കാളത്തോട്
സത്യാഗ്രഹമില്ലിപ്പോൾ
നിദര്‍ശ് രാജ്
എന്റെ പ്രണയം
നെല്ലിപ്പിള്ളി വിനോദ്

അനുഭവം
അവിശ്വാസികളുടെ  ആള്‍ക്കൂട്ടം 
 ചന്തുനായര്‍ 
കൌതുകം
പാവ പ്രേതങ്ങളുടെ  നാട്
ജെയിംസ്  ബ്രൈറ്റ് 
4 കിലോ തൂക്കമുള്ള വൃഷണവുമായി
ജോണി വാക്കർ
പരിഭാഷ :
പുഷ്പ്പദലങ്ങൾ/അമി ലോവെൽ
ജ്യോതിര്‍മയി ശങ്കരന്‍ 
യാത്ര
എന്റെ ഹിമാലയയാത്ര
പ്രഫുല്ലന്‍ തൃപ്പൂണീത്തുറ 
ഇംഗ്ലീഷ്  വിഭാഗം
Calming oneself
Dr k g balakrishnan
T he caged  bird
Winni panicker 
I dare !
Geetha munnurcode
സാങ്കേതികം
20 1  8  ലെ  കമ്പ്യൂട്ടര്‍
ജാസിര്‍  ജവാസ് 
ആദ്യത്തെ റിവര്‍ വ്യൂ മിറര്‍
ഉനൈസ് 
നവാദ്വൈതം/എഡിറ്ററുടെ കോളം
പുതുതാകുന്നതിന്റെ പ്രശ്നങ്ങള്‍ -1
അഭിമുഖം:എം.കെ.ഹരികുമാർ X ശൈലേഷ്‌ തൃക്കളത്തൂർ 

പാളങ്ങള്‍

ഷാജഹാന്‍ നന്മണ്ട 
 
അകന്നകന്നു
പോകുന്ന
പാളങ്ങള്‍ക്കും
മാഞ്ഞുമാഞ്ഞു
... പോകുന്ന
കാഴ്ചകള്‍ക്കും
അപ്പുറത്തിരുന്നു നീ
ഹൃദയമുരുകി
കരയില്ലെങ്കില്‍
സമ്മാനിക്കാന്‍
പോകുന്ന
വിരഹം നിന്നേ
വിഷാദപര്‍വ്വത്തില്‍
ഏകാന്ത
പഥികയാക്കില്ലെങ്കില്‍
മരണത്തിന്റെ
നൂല്പാലം
കടന്നു ഞാന്‍
വിജയപൂര്‍വ്വം
തിരിച്ചു പോരാം

ഗ്രീഷ്മത്തിലെ പ്രണയ വസന്തം




                        സുനില്‍ പൂവറ്റൂര്‍
നിനക്കു തളിരിടുവാന്‍

ഞാന്‍ കുളിരു കോരി.

പൂത്തു പൊട്ടിച്ചിരിക്കുവാന്‍

വസന്തമൊരുക്കി.

കല്ലേറുകള്‍ക്ക് ഞാന്‍

പരിചയായ് നിന്നു.

കണ്‍ നീരിനൊഴുകു വാന്‍

എന്‍ കവിളുകള്‍ തന്നു.

നിന്നെ രുചിക്കാനായ്

നാവ് നീട്ടും കൊടുംവേനലിന്റെ,

കൊതി ഞാന്‍

പെയ്തിറങ്ങി കെടുത്തി.

മുള്ളുകളും വിഷപ്പല്ലുകളും

നിനക്ക് മുമ്പേ

നടന്നേറ്റു വാങ്ങിയെന്‍

ചുവടുകള്‍ വളരാന്‍

നിനക്ക് വഴിയൊരുക്കി.

എന്റെ തഴുകലാല്‍ മാത്രമേ

നീ തളിര്‍ത്തതുള്ളൂ.

ഞാന്‍ പറയും നിറത്തിലെ

നീ പൂത്തതുള്ളൂ.                                                                                                                         

അന്ധനായിരുന്നു ഞാന്‍

എന്നറിഞ്ഞതിനു ശേഷം

മൊട്ടിടാത്ത നിന്നെ ഞാന്‍

എന്ത് പറഞ്ഞു പൂവണിയിക്കണം?

ഇഷ്ടംകൊണ്ട്

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍.

മകനെ, എന്റെയീ തല്ല് .
ചൊല്ലിനോപ്പം കുത്തരി-
ച്ചോറൂട്ട്.
കടിച്ചു നീ മുറിച്ചിട്ടും
കയ്പ് തേക്കാനറച്ചെന്റെ
മുലയൂട്ട്‌ ..

മച്ചിലേറിയോളിച്ചോനെ
മസ്തകം പൊളിക്കാനായി
കല്ലുരുട്ടിയിരിപ്പോനെ,
എന്റെ ചൂരല്‍ നിനക്കൊപ്പം,

ആറ്റുനോ, റ്റിടഞ്ഞോനെ
ഉമിത്തീയില്‍ കുളിച്ചും, കണ്ണ്
കരുത്തറ്റു ചുഴന്നും
കുഴപ്പത്തിലായോനെ.

ഞാന്‍ നിന്നെ
നാവാല്‍ വലിച്ചിട്ടടിപ്പത്‌
ചൂരല്‍ മുളപ്പിച്ചിരിപ്പത്
ഇഷ്ടമൊന്നുകൊണ്ടേ...

ഉണ്ടക്കൊപ്രയുടേയും തൂൾതേങ്ങയുടേയും നഗരവിപണി വർദ്ധിപ്പിക്കാം


സിദ്ധരാമേശ്വര സ്വാമി ജി. എം.

ഉണ്ടക്കൊപ്രയും തൂൾതേങ്ങയും മറ്റ്‌ മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യൻ നഗരങ്ങളിൽ പ്രചാരമാർജ്ജിച്ച ഉൽപന്നങ്ങളാണ്‌. "ഡ്രൈഫ്രൂട്ട്‌" എന്ന നിലയിൽ ഉണ്ടകൊപ്ര നഗരവിപണികളിൽ സുപരിചിതമാണെങ്കിൽ തൂൾതേങ്ങ ബേക്കറി, മധുരപലഹാര നിർമ്മാണമേഖല കൈയ്യടക്കിവെച്ചിരിക്കുന്നു. ഉണ്ടകൊപ്രയുടേയും തൂൾതേങ്ങയുടേയും ഉത്പാദനം കേന്ദ്രീകരിച്ചിരിക്കുന്നത്‌ കർണ്ണാടകത്തിലാണ്‌.
ഉണ്ടകൊപ്ര
കർണ്ണാടകയിലെ തുംകൂർ, ഹസൻ, ചിത്രദുർഗ്ഗ, ചിക്കമഗ്ലൂർ ജില്ലകളിലെ കേരകർഷകരെല്ലാം തന്നെ ഉത്പാദനത്തിന്റെ 60 ശതമാനം നാളികേരവും ഉണ്ടകൊപ്രയാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. 1.30 ലക്ഷം ഉണ്ടകൊപ്രയാണ്‌ സംസ്ഥാനത്തെ മൊത്തം ഉത്പാദനം. പരമ്പരാഗത രീതിയിൽ നന്നായി വിളഞ്ഞ നാളികേരം 11-12 മാസം അട്ടത്തിൽ സൂക്ഷിച്ചാണ്‌ ഉണ്ടകൊപ്രയുണ്ടാക്കുന്നത്‌. അടുത്തിടെയായി ചില കർഷകർ ഗോഡൗണുകൾ നിർമ്മിച്ച്‌ നാളികേരം സൂക്ഷിച്ച്‌ വരുന്നുണ്ട്‌. കർണ്ണാടകത്തിൽ ഉത്പാദിപ്പിക്കുന്ന ഉണ്ടക്കൊപ്ര ഗുണമേന്മയിൽ ഏറ്റവും മികച്ചതും മാധുര്യമേറിയതുമായി കണക്കാക്കപ്പെടുന്നു. ഉണ്ടക്കൊപ്ര കാഴ്ചയിൽ മികച്ചതും വലിപ്പം കുറഞ്ഞതും ഈർപ്പാംശം കുറഞ്ഞതുമായിരിക്കണം.
ഉണ്ടക്കൊപ്രയുടെ വ്യാപാരം പ്രധാനമായും അഗ്രികൾച്ചർ പ്രോഡ്യൂസ്‌ മാർക്കറ്റ്‌ കമ്മിറ്റി (എപിഎംസി), റേഗുലേറ്റഡ്‌ മാർക്കറ്റ്‌ കമ്മിറ്റി (ആർഎംസി) എന്നിവ മുഖേനയാണ്‌ നടക്കുന്നത്‌. തീപ്തൂർ എപിഎംസിയും, അരസിക്കര, കഡൂർ, തുറുവക്കരെ, പുളിയാർ, ഗബ്ബി, തുംകൂർ എന്നിവിടങ്ങളിലെ ആർഎംസികളുമാണ്‌ ഉണ്ടകൊപ്ര വ്യാപാരം നടത്തുന്നത്‌. സംസ്ഥാനത്ത്‌ ഉത്പാദിപ്പിക്കുന്ന ഉണ്ടക്കൊപ്രയുടെ ബഹുഭൂരിഭാഗവും പ്രസ്തുത മാർക്കറ്റുകൾ വഴിയാണ്‌ വിപണനം ചെയ്യപ്പെടുന്നത്‌.
80 ശതമാനം ഉണ്ടക്കൊപ്രയും ഉത്തരേന്ത്യൻ വിപണിയിലേയ്ക്കാണ്‌ പോകുന്നത്‌. ഡൽഹി, അഹമ്മദാബാദ്‌, കൊൽക്കത്ത, പൂന, മുംബൈ, ജയ്പൂർ, പട്ന, നാഗ്പൂർ, കട്ടക്ക്‌, പുരി, ഇൻഡോർ, ഗുവാഹട്ടി മുതലായ നഗരങ്ങളിൽ ഉണ്ടക്കൊപ്രയ്ക്ക്‌ നല്ല വിപണിയുണ്ട്‌.
കമ്മീഷൻ ഏജന്റുമാരും വ്യാപാരികളുമാണ്‌ വിപണി കയ്യാളുന്നത്‌. വ്യാപാരികൾ ബ്രോക്കർമാർ മുഖേനയാണ്‌ വിപണനം നടത്തുന്നത്‌.
ആവിഷ്ക്കരിക്കേണ്ട വിപണന തന്ത്രം
*    നാളികേരോത്പാദക സംഘങ്ങളും ഫെഡറേഷനുകളും രൂപീകരിച്ച്‌ ഉണ്ടക്കൊപ്രയുടെ വിപണനം, മദ്ധ്യവർത്തികളെ ഒഴിവാക്കി നേരിട്ട്‌ നടത്തണം.
*    സംസ്ക്കരണത്തിന്‌ ആധുനിക സാങ്കേതിക വിദ്യ അവലംബിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം നൽകുകയും ചെയ്യണം.
*    'ഡ്രൈഫ്രൂട്ട്‌' എന്ന നിലയിൽ ശരീരത്തിൽ ചൂട്‌ ഉണ്ടാക്കുവാനാണ്‌ ഉണ്ടക്കൊപ്ര ഉപയോഗിക്കുന്നത്‌. ശൈത്യകാലത്തും ശീതരാജ്യങ്ങളിലും പ്രസ്തുത ഗുണം ഉയർത്തിക്കാട്ടി വിപണനം പ്രോത്സാഹിപ്പിക്കാവുന്നതാണ്‌.
*  ഇപ്പോഴത്തെപ്പോലെ ചാക്കുകളിൽ പായ്ക്ക്‌ ചെയ്യുന്നതിനുപകരം സുരക്ഷിതവും ആരോഗ്യകരവും ആകർഷകവുമായ പായ്ക്കിംഗിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതും ഇത്‌ അവലംബിക്കാൻ കർഷകർക്ക്‌ പരിശീലനം നൽകേണ്ടതുമാണ്‌.
തൂൾതേങ്ങ
കർണ്ണാടകത്തിൽ നൂറോളം തൂൾതേങ്ങ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്‌. മൊത്തം ഉത്പാദനം 60,000 മെട്രിക്‌ ടൺവരും. ഈ യൂണിറ്റുകളിലെല്ലാംകൂടി 19 ലക്ഷത്തോളം നാളികേരം പ്രതിദിനം സംസ്ക്കരിക്കുന്നതായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഭൂരിപക്ഷം യൂണിറ്റുകളും സ്ഥാപിതശേഷിയുടെ 75 ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. തൂംകുർ, മൈസൂർ, മാണ്ഡ്യ, ചാമരാജ്‌ നഗർ, ഹസൻ, ഉത്തരകന്നഡ, ദക്ഷിണകന്നഡ എന്നീ ജില്ലകളിലാണ്‌ തൂൾതേങ്ങ ഉത്പാദനം നടക്കുന്നത്‌.
വിതരണക്കാരും ഏജന്റുമാരുമാണ്‌ തൂൾതേങ്ങ വിപണി കയ്യടക്കിവെച്ചിരിക്കുന്നത്‌. അവരുടെ താൽപര്യാർത്ഥം നിർമ്മാതാക്കൾ വിവിധ ബ്രാൻഡുകളിൽ ഉൽപന്നം പായ്ക്ക്‌ ചെയ്ത്‌ കൊടുക്കുകയാണ്‌ പതിവ്‌. ചിലപ്പോഴെല്ലാം വിതരണക്കാർ മൊത്തമായി വാങ്ങി പല ബ്രാൻഡുകളിൽ വീണ്ടും പായ്ക്ക്‌ ചെയ്ത്‌ വിപണനം നടത്തുന്നു.
ഉത്പാദത്തിന്റെ 80 ശതമാനത്തിന്റേയും ഉപഭോക്താക്കൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മധുരപദാർത്ഥ, ബേക്കറി ഉൽപന്ന നിർമ്മാതാക്കളും ബിസ്ക്കറ്റ്‌ നിർമ്മാതാക്കളുമാണ്‌. പത്ത്‌ ശതമാനം മാത്രമേ അവിടങ്ങളിൽ ജീവിക്കുന്ന ദക്ഷിണേന്ത്യക്കാർ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ. ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ്‌, കൊൽക്കത്ത, ഹൈദരാബാദ്‌, ഘാസിയാബാദ്‌, പട്ന, ലുധിയാന, ജയ്പൂർ, പൂന, അമൃത്സർ, സൂറത്ത്‌, നാഗ്പൂർ, ജമ്മു എന്നിവിടങ്ങളിലാണ്‌ തൂൾതേങ്ങയുടെ പ്രധാന വിപണികൾ. അമ്പത്‌ ശതമാനവും ഡൽഹിയിലാണ്‌ വിപണനം ചെയ്യപ്പെടുന്നത്‌. അമൃതസറിൽ നിന്നും ജമ്മുവിൽ നിന്നും പാക്കിസ്ഥാനിലേക്കും കൊൽക്കത്തയിൽ നിന്ന്‌ ബംഗ്ലാദേശിലേക്കും തൂൾതേങ്ങ പോകുന്നുണ്ട്‌.
വിപണി വിപൂലീകരണത്തിലേക്കുള്ള ചുവടുവെയ്പ്‌
*    ചിരട്ട പൊട്ടിക്കുന്നതിനും തൊലി ചെത്തുന്നതിനുമെല്ലാം യന്ത്രവത്ക്കരണം അത്യാവശ്യമാണ്‌.
*    യൂണിറ്റുകളിൽ ശുചിത്വം ഉറപ്പ്‌ വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
*    ഗുണമേന്മ നിയന്ത്രണങ്ങളും ഉൽപന്നത്തിന്‌ ഗുണമേന്മ സർട്ടിഫിക്കേഷനും നിർബന്ധമാക്കണം.
*   മായം ചേർക്കൽ നിരോധിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌.
ഉത്പാദനം വർദ്ധിപ്പിച്ച്‌ ഗുണമേന്മയുള്ള ഉൽപന്നം വിപണിയിലെത്തിച്ചാൽ വിപണി വിപുലീകരണം സാധ്യമാണ്‌.
സീനിയർ ടെക്നിക്കൽ ആഫീസർ,
നാളികേര വികസന ബോർഡ്‌, ബം
ഗലുരു

ജന്മം


ശ്രീദേവിനായര്‍ 

അലല്ിക്കുന് ്മാവിനുള്ില്‍
അലമായ് മേവുന്ുയെന്ന്താളം,
അലാന്‍ വിിക്കന് ത്മാവിനെന്ും
അകത് ഓര്‍മ്മള്‍ ന്ത്മമിത്രം.

ിിമകള്‍ ന്ുണ് ന്‍ ഗര്‍ത്രം,
ഒരിക്കും വറ്റത് ര്‍മ്മാര്‍ത്മോക്ം.
ിികെന്ും നക്കുന്ുറ്റം,
ന്ന്തുണ്ാപംയോജം.

ാലേനിനയ്ക്കുന്ു,പിന്െ നക്കുന്
ാലേദത്ിന്േദംവത്ിടം.
റ്റത് സ്നേഹത്ിന്ുണ്ാകുന്നിടം,
ഉപ്പിന്നമൃതമായ് ത്തീരുന്നു ജന്മവും!



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...