20 Apr 2012

എവിടെയോ വായിച്ചത്

 അഴീക്കോടൻ

“ചന്ദന കട്ടില്‍ കണ്ടു പനിക്കുന്നിലിനിമേലില്‍
അഞ്ജന കണ്ണിലൂറും മുത്തുകള്‍ ഗദ്ഗദ വിഷാദങ്ങള്‍
പ്രേമ നോവിനാല്‍ പൂത്ത സന്ധ്യകളിനിമേലില്‍
വേലിതന്‍ മറവില്ലെക്കോടി എത്തുകയില്ല
കരയും തുടിയുടെ കയറിന്‍ തുമ്പില്‍ നിന്നും ഇനിയും
ആഴങ്ങള്‍ മുങ്ങിതപ്പാന്‍ നിന്‍ മുഖത്തേതോ ശോക പാല്‍
പുഞ്ചിരിയുടെ പതയില്‍ അലിയാന്‍ ഇനിയും വരില്ല ഞാന്‍”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...