22 Feb 2013

പ്രണയം

പ്രവീണ്‍ കണിയമ്പടിക്കല്‍ 

വികാരങ്ങളെ അറുത്തുമാറ്റി
ഞാന്‍ നിന്റെ കരലാള
സ്പര്‍ശനങ്ങളുടെ ഇടയില്‍
ഇന്നെങ്കിലും ചുരുങ്ങട്ടെ

പ്രണയവും പൂകളും ഇല്ലാത്ത
ഈ തണുത്ത രാത്രിയില്‍
നിന്റെ വീണുടഞ്ഞ സ്വപ്നങ്ങളെ
കൈവെള്ളയിലെയ്ക്കെടുത്തു നല്‍ക്കാം
അന്ത്യ ചുമ്പനം

നിറങ്ങളില്ല നമുക്കിടയില്‍
ഉള്ളത് മുഴുവന്‍
ഈ മഹാ കുരിരുട്ടിന്റെ വിക്ര്തമാം
മുഖങ്ങള്‍ മാത്രം

വീടിന്റെ അകത്തളത്തില്‍ വിശകുന്ന
വയറുകളുടെ മുരള്ച്ചകള്‍ക്കിടയില്‍
നാം ഇങ്ങനെ എത്ര നാള്‍

പോകാം നമുക്ക് ഒരിടത്ത്‌.
പെകിനാക്കളില്ലാത്ത,
വിശക്കാത്ത,
രാഷ്ട്രീയ കൊമരങ്ങളില്ലാത്ത,
പ്രണയവും, പകുതുനല്കലുമില്ലാത
രതിയും മൂര്‍ച്ചയുമില്ലാത്ത
ഒരിടത്ത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...