27 Apr 2013

ശരണാലയത്തില്‍ ഒരമ്മ

പി.ഗോപാലകൃഷ്ണൻ 

കാത്തിരുന്നു കാത്തിരുന്നു പകലന്തിയോളം
എന്നിട്ടും വന്നില്ല എന്‍ പൊന്‍മകന്‍
മറവിയുടെ കോണിലോതുക്കുവാന്‍ പോന്നൊരു
ബന്ധമേ ഉള്ളോ ഈ അമ്മയോട് ………………
അമ്മിഞ്ഞ പാലിന്‍ മണവും മധുര്യവും
ഓര്‍മ്മയില്ലേ നിനക്ക് ഓര്‍ത്തെടുകാന്‍ അവതില്ലേ
എന്തു തെറ്റിന്റെ പെരിലാന്നിവിധി ഈശ്വരാ
നൊന്തു പേറ്റത്തിന്‍ കൂലിയാണോ ഇത്
അതോ ആര്‍!ക്കും കൊടുക്കാതെ നിധിയായ്
കരുതി വളര്‍ത്തിയതിന്‍ ശിഷയോ
ഈ വൃദ്ധസദനത്തിന്‍ ! നാറിയ ചുവരുകള്‍ക്കുള്ളില്‍ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...