15 Nov 2011

ന്യായം

 

 

ടി.എ.ശശി

ഉള്ളിലെ മൃഗത്തെ

വേലിപ്പഴുതിലൂടെ കടത്തി

കുടുക്കി

കാലിലടിച്ചും

തലയ്ക്കടിച്ചും;

പുളയുന്നുണ്ട് മൃഗം.



മൃഗമിടക്കിടെ

നിഴലിന്മേല്‍ നിഴല്‍ വീണ

അതിലും നിഴല്‍ വീണ

കാടു കാണുന്നു

കുതിക്കുന്നു പിന്നെയും



കാടല്ലെ

പണ്ടത്തെ വീടല്ലെ

എന്നൊക്കെ

ന്യായങ്ങള്‍ നിരത്തിയും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...