20 May 2012

മുവ്വരക്കണ്ണൻ

ശ്രീകൃഷ്ണദാസ്മാത്തൂ

മരം കയറ്റത്തിന്റെ പാഠഭേദങ്ങ
മെരുങ്ങുന്നില്ല.
മരങ്ങപിടിമുറ്റാ തുടയിനിന്ന്
ചെന്നെത്താനാവാത്ത ദൂരങ്ങളി
ശാഖോപശാഖികളാകുന്നു.
അതിനപ്പുറം തെറിച്ച ഇലകളും,
അഗ്രത്തിപൂത്ത ചിരികളും,
ചിരികമുത്തുന്ന നീലയുമാകുന്നു.
അവയെല്ലാമിറങ്ങിക്കയറിവന്ന
മുവ്വരക്കണ്ണൻ- അണ്ണാറക്കണ്ണ
മേൽമീശവകഞ്ഞ്‌ ചിരിക്കുന്നു.

ചിരിയുടെ പാഠഭേദത്തി
ഒരു തലോടലിന്റെ ബലം..

അവപണിഞ്ഞ പാലം വഴി
പൊട്ടിച്ചിരി വലിച്ചെറിഞ്ഞൊരു കുതിപ്പ്‌-
ഛ്ലിം...

ഒന്നിനും തുനിയാത്തതിനാലാവും
എന്റെ പുറത്തേക്കു തിരിച്ചുപിടിച്ച
വെറും കണ്ണാടിയി
ഒരു വരപോലും തെളിഞ്ഞിട്ടില്ല.

പാലം പണിയുടെ തിരക്ക്
കടലോരത്ത്
ഇനിയും നിലച്ചിട്ടില്ലല്ലോ..

മണതിട്ടയാണെങ്കി
കിടന്നുരുളാപാകത്തിനു
ചെരിഞ്ഞു കിടക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...