19 Sept 2014

സാങ്കേതികതയിൽ ബന്ധങ്ങൾ കുരുങ്ങുമ്പോൾ….


 സലോമി ജോൺ വൽസൻ

''പരസ്പരം പെരുമ കാണിക്കുന്ന സ്വഭാവം നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു. ഇതെവിടെ വരെ പോകും? നിങ്ങൾ കുഴിമാടങ്ങൾ കാണുംവരെ.''  വിശുദ്ധ ഖുർ ആൻ.

മനുഷ്യൻ ഒരിക്കലും ഒരു ഒറ്റപ്പെട്ട തുരുത്തല്ല. എത്രത്തോളം നാം സമൂഹത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ ആഗ്രഹിച്ചാലും അദൃശ്യമായ ഒരു സാമൂഹ്യ വലയിൽ നാമെല്ലാം കുരുങ്ങിക്കിടക്കുന്നു. ഏകാന്തതയെ സ്നേഹിക്കുന്നവരും ഒരു സമയപരിധിക്കപ്പുറം മറ്റൊരു മനുഷ്യജീവിയെ കാണാതെ കഴിച്ചു കൂട്ടുവാൻ ആഗ്രഹിക്കില്ല. അഥവാ അങ്ങനെ ഒരാള് ഇഷ്ടപ്പെടുന്നു എങ്കിൽ അയാളുടെ മാനസിക നിലയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും.      
മനുഷ്യൻ ഒറ്റപ്പെട്ട ജന്തുവായി ജീവിതം ജീവിച്ചു തീർക്കണമെന്ന് ഒരു തത്വശാസ്ത്രവും ഉദ്ഖോഷിക്കുന്നില്ല.
സന്യാസത്തിൽ പോലും അതേ ജീവിതം തെരെഞ്ഞെടുത്തവരുടെ കൂട്ടായ്മ നാം കാണുന്നു. കാടന്മാരായി ജീവിച്ചിരുന്നപ്പോഴും മനുഷ്യ ജന്തുവായ  നാം തനിച്ചു ഒരിടത്ത്‌ ഒതുങ്ങിക്കൂടിയിരുന്നില്ല .നമുക്ക് കുടുംബം വേണം. അന്നും എന്നും. അതിനുമപ്പുറത്തെക്കും  നമുക്ക് ചില ബന്ധങ്ങൾ ഉണ്ടായിരുന്നു.  അഥവാ വേണമായിരുന്നു. കൂട്ടം കൂടി ആദി മനുഷ്യർ ഇര തേടിയിരുന്നു. പിന്നീട് കൂട്ടായ്മയിൽ ഒരിടത്ത്‌ ഒതുങ്ങി കൃഷി ചെയ്തു. നായാടി. ജീവിതം വലിയ കൂട്ടങ്ങളിലൂടെ മുന്നോട്ടു കൊണ്ട് പോയി. first face book logo.
പരിണാമങ്ങൾ പ്രപഞ്ച സൃഷ്ടിയാണ് . മനുഷ്യ നിർമിതമായാലും അല്ലെങ്കിലും. കാലപ്പഴക്കത്തിൽ പലതും മാറും. ഭൂമിയുടെ ഘടന മുതൽ സൌരയൂഥം വരെ. ഈ മാറ്റം സാർവത്രികമാണ്.
അത് നമ്മുടെ ജീവിതശൈലിയിൽ ശാസ്ത്രീയ നേട്ടങ്ങളുടെ പിൻബലത്തിൽ വരുത്തി  തീർത്ത മാറ്റം അപാരമാണ്. ബുദ്ധിയുടെ ഘടനയിൽ വരെ കാലം കയറിയിറങ്ങി. പലതും നമുക്ക് അപ്രാപ്യമായത് വഴങ്ങി. ശാസ്ത്രം മനസ്സ് വെച്ചാൽ പലതും മനുഷ്യന് ഭൌതികമായി നേടാനാവുമെന്ന് തെളിഞ്ഞു. ജീവിതം എളുപ്പ വഴിയിലൂടെ സഞ്ചരിക്കപ്പെട്ടു.  സാന്ഗേതികത ഒരുപാട് വിശ്രമ നേരങ്ങൾ ഒരുക്കി. ലോകത്തേക്കുള്ള വാതിലുകൾ പല രീതിയിൽ, തൊഴിൽപരമായും, യാത്രാ വിനോദമായും മറ്റും തുറക്കപ്പെട്ടു. വേർപാട് മനസ്സിനെ നീറ്റിയപ്പോൾ  iകടലാസ്സിൽ സ്നേഹം നിറഞ്ഞ വാക്കുകളുടെ പൂ മൊട്ടുകൾ പൊതിഞ്ഞു അകലങ്ങളിലേക്ക് ചുവന്ന തപാൽപ്പെട്ടിയുടെ ഇത്തിരി പോന്ന പഴുതിലൂടെ നാമിട്ടു. മറു വാക്കിനായി ദിവസങ്ങളും മാസങ്ങളും മൌനമാർന്ന നൊമ്പരച്ചൂളയിൽതള്ളി നീക്കി.
അച്ഛൻ, അമ്മ, സഹോദരങ്ങൾ,.കമിതാക്കൾ, ഭാര്യ, ഭർത്താവ്‌, മക്കൾ കൂട്ടുകാർ...എന്തിനു അയല്പക്കങ്ങളിലെ സ്നേഹക്കൂട്ടർ പോലും.........!!! ക്ഷമയും , സഹനവും തികച്ചും സാധാരണ വികാരങ്ങളായി ഉൾക്കൊള്ളാനായി.. അന്നത്തെ മനുഷ്യന്.  ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
  ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
നമ്മുടെ കൈക്കുള്ളിൽ ലോകമെത്തി..... കാണാകാഴ്ചകൾ, അറിവുകൾ...ഒപ്പം അറവുകളും കൊലവിളികളും നമുക്ക് മുന്നിലെ കീ ബോടിലൂടെ നമ്മുടെ വിരൽത്തുമ്പുകൾ കൊണ്ടെത്തിച്ചു അമാനുഷരായ ശാസ്ത്രകാരന്മാർ. അവർക്കഭിമാനിക്കാം.....പക്ഷെ നമുക്ക് എത്രത്തോളം? ടെലിഫോണ്‍ കണ്ടുപിടിച്ചതോടെ ഒരായിരം സ്നേഹവാക്കുകൾ, പിണക്കങ്ങൾ..എല്ലാം വാമൊഴിയായി ഹൃദയത്തെ തൊട്ടു.
അതിനുമപ്പുറത്തെക്കെത്തുന്നതായിരുന്നു ഇലക്ട്രോണിക് വിപ്ലവം. ശാസ്ത്രം മനുഷ്യന് നേരെ വെച്ച് നീട്ടിയ മന്ന....അവൻറെ വിശപ്പ്‌ ഒരിക്കലും തീരാതെ വിളമ്പിയ അപ്പക്കഷണം. ബന്ധങ്ങളുടെ താളവും രാഗവും തീര്ത്തവും ഒക്കെ നമുക്കത് നൽകി. കാതോരം ചൊല്ലിയ വിശേഷങ്ങൾ പരസ്പരം കണ്ടു കൊണ്ട് മൊഴിഞ്ഞു. സ്നേഹിച്ചു. കലഹിച്ചു, ചെവിക്കല്ലിളകുന്ന ചീത്ത വിളിച്ചു. അപമാനിച്ചു...ഒക്കെ വെബ്‌ കാം എന്ന യന്ദ്രത്തിലൂടെ. . അവിടെയും നമ്മെ ശാസ്ത്രം ഒതുക്കി നിർത്തിയില്ല. മൊബൈൽ വിപ്ലവം, എസ്‌. എം. എസ്‌ . അങ്ങനെ മനുഷ്യ ബന്ധങ്ങളെ ലോകവൽക്കരിക്കാൻ ബിൽഗേട്സ് ഉം,റുപെർറ്റ് മർഡോക്കും, സ്റ്റീവ് ജോബ്സും ഒക്കെ രംഗത്തുവന്നു. അവർ ലോകത്തെ ഒരൊറ്റ വലിയ പാടശാലയാക്കി.
നമ്മുടെ കൈക്കുള്ളിൽ ലോകമെത്തി..... കാണാകാഴ്ചകൾ, അറിവുകൾ...ഒപ്പം അറവുകളും കൊലവിളികളും നമുക്ക് മുന്നിലെ കീ ബോടിലൂടെ നമ്മുടെ വിരൽത്തുമ്പുകൾ ആകാശ വിന്യാസത്ത്തിലൂടെ         കൊണ്ടെത്തിച്ചു അമാനുഷരായ ശാസ്ത്രകാരന്മാർ. അവർക്കഭിമാനിക്കാം.....പക്ഷെ നമുക്ക്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...