15 Jan 2015

ഭ്രാന്താ...

ശ്രീകൃഷ്ണദാസ് മാത്തൂര്‍


ഭ്രാന്താ, പച്ചവരെ കാക്കുവോനെ,
മുറിച്ചു കടക്കാനാളില്ലാത്ത ക്രോസ്സിങ്ങില്‍ .
താന്താ, വഴിമാറെനിക്കിഗ്നീഷ്യന്‍ തുടിക്കു,-
ന്നൊരു തുള്ളിയില്‍ മിനുങ്ങുന്നു ഭൂമി.
ആരെയുരുട്ടിയുണ്ടാക്കിയ ചാടിത്,
ഉരുട്ടിക്കൊലയുടെ ശംഖൊലി പിന്നില്‍.
ഇരട്ടച്ചങ്കുള്ളവരുടെ സംഘടിത ഹോണടി.
ഞാനും ചാടുന്നു സിഗ്നല്‍, നീതിയേ, നിയമമേ,
കണ്ണടച്ചേക്കൊന്നു്, പിടിച്ചേക്കല്ലേ....
**************

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...