19 Jul 2015

ശിഷ്ടം


ദിപുശശി തത്തപ്പിള്ളി
ക്കോ, എപ്പോഴോ എവിടെയോ വെച്ച് നഷ്ടമായ ഒരോമ്മയുടെ തീക്ഷ്ണ നൊമ്പരം പോലെ, ബാലചന്ദ്ര കരിയിലക വീണു കിടക്കുന്ന മുറ്റത്തു നിന്നു.

മ്മയുറയ്ക്കാത്ത മകനേയും, തനിക്കൊരിക്കലും മനസു തുറന്ന് സ്നേഹിക്കാ കഴിയാതിരുന്ന; തന്നെ മാത്രം ആശ്രയിച്ചിരുന്ന ഭാര്യയേയും ഉപേക്ഷിച്ച്, വീഴ്ചകളെ തെല്ലും ഭയക്കാതെ ധൂത്ത യൗവനത്തിന്റെ സമതലഭൂമിയിലേക്ക് ധാഷ്ട്യത്തോടെ നടന്നു കയറിയത് ഇന്നലെയെന്നതുപോലെ അയാക്കു മുന്നി തെളിഞ്ഞു. ഒരു ഹിരനായ് നാടകത്തിലെ, രംഗബോധമില്ലാത്ത ഒരു പാവയെപ്പോലെ അയാ നിശ്ചലം നിന്നു.

തലയ്ക്കു മുകളിലൂടെ ചിലച്ചുകൊണ്ട് പറന്നുപോയ ഒരു പറ്റം പക്ഷിക അയാളി പരിസരബോധമുണത്തി. പകപ്പോടെ, ബാലചന്ദ്ര ചുറ്റും നോക്കി. നേരം സന്ധ്യയാവുന്നു.താനിവിടെയിങ്ങനെ എത്ര നേരമായി നിക്കുന്നുവെന്ന് അയാക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ബാലചന്ദ്രന്റെ കണ്ണുക പൂട്ടിക്കിടക്കുന്ന വീടിനു നേക്ക് നീണ്ടു. ഇരുപതു ഷങ്ങ കാര്യമായ മാറ്റങ്ങ തന്റെ വീടിന് വരുത്തിയിട്ടില്ലെന്നയാ മനസിലാക്കി.

അല്ല. ഇതിപ്പോ തന്റെ വീടെന്ന് പറയാ പറ്റുമോ? ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നുറപ്പിച്ചതാണ് ...... എന്നിട്ടും .....

 തന്റെ ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നത് അയാ അറിഞ്ഞു. ഇങ്ങോട്ടു പോരുന്ന വഴികളിലൊരിടത്തും തന്റെ ബാല്യകൗമാരങ്ങളെ അടയാളപ്പെടുത്തിയ യാതൊന്നും അയാക്കു കാണാ സാധിച്ചിരുന്നില്ല. ഒരു പരിചിതമുഖം പോലും.

ഒരു പക്ഷേ, ഇരുപതു ഷങ്ങ തങ്ങക്കിടയി അപരിചിതത്വത്തിന്റെ ആവരണങ്ങ തുന്നിച്ചേത്തിട്ടുണ്ടാവാം. അവശതയോടെ ബാലചന്ദ്ര വരാന്തയിലേക്കിരുന്നു.  മുഷിഞ്ഞ  ബാഗ്  താഴെ വച്ചു.

ഗീതയും മകനും ഇപ്പോ എവിടെയായിരിക്കും?  വീട് അവ മറ്റാക്കെങ്കിലും വിറ്റുകാണുമോ? മോനെക്കുറിച്ചേത്തപ്പോ അയാളുടെ കണ്ണുക നിറഞ്ഞു. അവ തന്നെ ക്കുന്നുണ്ടാകുമോ? ക്കൂട്ടത്തി, പരസ്പരം അറിയാതെ ഒരു പക്ഷേ അവ തനിക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടാവാം.  നെഞ്ചിനുള്ളി നിന്നും ഉതിന്നു വന്നൊരു ചുമ, അയാളുടെ വരണ്ട തൊണ്ടയി ശ്വാസം മുട്ടി.

കുറ്റബോധത്തിന്റെ കനലുക അയാളെ എരിക്കാ തുടങ്ങിയിരുന്നു.
                അയാളെ നോക്കി പല്ലിളിച്ചു. ഒടുവി, വൈറസുക പുളച്ചു മദിക്കുന്ന രക്തം സിരകളി കട്ടപിടിക്കാ തുടങ്ങും മുമ്പ്, ഒരാഗ്രഹമേ മനസി ബാക്കിയുണ്ടായിരുന്നുള്ളൂ - മോനെ ഒന്നു കാണണം,.ഗീതയോട് മാപ്പു ചോദിക്കണം.

പ്രതിബന്ധങ്ങളെ തകത്തെറിഞ്ഞ് അലറിക്കുതിച്ചൊഴുകിയ ജലപ്രവാഹം, വിളറി ശോഷിച്ച് ഉത്ഭവസ്ഥാനത്തേക്കു തന്നെ അഭയമന്വേഷിച്ചെത്തിയതു പോലെ, അയാൾ പരിക്ഷീണനായി വരാന്തയിൽ നീണ്ട് നിവർന്നു കിടന്നു. വരണ്ടുണങ്ങിയ ചുമയുടെ ആയാസ വേരുകളിൽ ചുറ്റിപ്പിണഞ്ഞ്; സിമന്റു തറയുടെ തണുപ്പിലേക്കയാൾ മുഖം ചേർത്തു.

  "ആരാ?" ചോദ്യം കേട്ട് ബാലചന്ദ്ര മുഖമുയത്തി. ഒരു മദ്ധ്യവയസ്ക്ക.

"ഞാ .... വീട് ...." ബാലചന്ദ്രനിൽ വാക്കുകൾ വറ്റി.

"ഇത്, വാടകക്കു കൊടുക്കാ ഇട്ടേക്കുന്നതല്ല. ഇവിടുത്തെ അമ്മയും മോനും സിംഗപ്പൂരിലാണ്.രണ്ടുവഷമായി ഇവിടെ നിന്നും പോയിട്ട്. വീട് ഞങ്ങളെയാണ് നോക്കാ പ്പിച്ചിരിക്കുന്നത്.ശരിക്കും ഇതിന്റെ ഉടമസ്ഥ ഒരു ബാലചന്ദ്ര ആണ്. ഇവിടുത്തെ അമ്മയുടെ ത്താവ്.അങ്ങേര്, ഭാര്യയേയും മകനേയും ഉപേക്ഷിച്ച് കടന്നുകളഞ്ഞതാ, 20 ഷം മുമ്പ് എന്നെങ്കിലും അയാ തിരിച്ചുവന്നാ, വീട് തിരിച്ചേപ്പിക്കാ കാത്തിരിക്കുകയായിരുന്നു, അവ.താക്കോ, ഞങ്ങളെ പ്പിച്ചിട്ടാ പോയത് -. അയാ വരുമ്പോ കൊടുക്കാ "

"അപ്പോ അവരിനി തിരിച്ചു വരില്ലേ?" ബാലചന്ദ്രന്റെ തൊണ്ടയി ഒരു നിലവിളി മുറിഞ്ഞു.

" ഇനിയൊരു വരവുണ്ടാവില്ലെന്നു പറഞ്ഞിട്ടാ അവരു പോയത്. അതിരിക്കട്ടെ, നിങ്ങളറിയുമോ അവരെ? "അയാളുടെ മുഖത്ത് സംശയത്തിന്റെ നൂല് വലിയുന്നത് ബാലചന്ദ്ര കണ്ടു.
"ഇല്ല ..... ഇല്ല.....ഞാ വീട് വാടകക്കു കിട്ടുമോന്നറിയാ വേണ്ടി കയറിയതാ. ശരി ..... പോട്ടെ ..... "

ബാലചന്ദ്ര പതുക്കെ എഴുന്നേറ്റു. മുറ്റം കടന്ന് പ്രധാന നിരത്തിലേക്ക് ഇറങ്ങുമ്പോ അയാ വെറുതെ തിരിഞ്ഞു നോക്കി. വീടിന്റെ കണ്ണുക നിറഞ്ഞിരിക്കുന്നതയാ കണ്ടു.

കരയുന്ന വീടിനെ പിന്നിലാക്കി, ലക്ഷ്യമില്ലാതെ നടക്കുമ്പോ അയാക്കു ചുറ്റും ഇരുട്ട് ചിറകു വിടത്തി പറക്കാ തുടങ്ങിയിരുന്നു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...