Malayalasameeksha Online

Showing posts with label 19. Show all posts
Showing posts with label 19. Show all posts

26 Oct 2015

3 മിനിക്കഥകൾ




ദിപുശശി തത്തപ്പിള്ളി

 1. പൊരുൾ
ആദ്യം കരഞ്ഞത് അവളായിരുന്നു. അയാൾ പക്ഷേ ചിരിക്കുകയായിരുന്നു. പക്ഷേ കാര്യകാരണങ്ങളുടെ പുറന്തോടുകൾ പൊട്ടിച്ച് പൊരുളുകളുടെ ഇളം വിത്തുകൾ പുറത്തെടുത്തപ്പോൾ അവൻ ഞെട്ടിത്തരിച്ച് കരഞ്ഞു. അവൾ ചിരിക്കാനും തുടങ്ങി
2. നിഴലാട്ടം
"നിങ്ങളെന്തിനാണ് എപ്പോഴും എന്റെ പിന്നാലെ?"
"ഞാൻ നിങ്ങളുടെ നിഴലാണ്."
"നിങ്ങൾക്കു തെറ്റി. എനിക്കു നിഴലില്ല. ശരീരമില്ല. മനസ്സ് ആരോ മോഷ്ടിച്ചുകൊണ്ടുപോയി. ആത്മാവ് തേടി നടക്കുകയാണ് ഞാനിപ്പോൾ ".
"നിങ്ങൾക്കാണ് തെറ്റിയത്. ഞാൻ നിങ്ങളുടെ നിഴലാണ്. നിങ്ങളുടെ ഉള്ളിലെ മൃഗമൂർഛയുള്ള കോംപ്ലക്സുകളുടെ ഒരു ധൂമരൂപം ".എന്റെ വായടഞ്ഞു.
3. വഴി                       
കേരളത്തിലങ്ങോളമുള്ള ഏതു വഴികളും അയാൾക്ക് ഹൃദിസ്ഥമായിരുന്നു. വഴികളെക്കുറിച്ചുള്ള ഏതു സംശയത്തിനും ആളുകൾ അയാളെ സമീപിച്ചു. അയാളുടെ കഴിവ് പരിഗണിച്ച് നാട്ടുകാർ അയാൾക്ക് ഒരു സ്വീകരണം നൽകി. ചാനലുകൾ അയാളെക്കുറിച്ച് സ്പെഷ്യൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു.പത്രങ്ങൾ അയാളെക്കുറിച്ച് കവർസ്റ്റോറികൾ തയ്യാറാക്കി.അപ്പോഴൊക്കെയും അയാൾതിരഞ്ഞുകൊണ്ടിരുന്നത് സ്വന്തം ഭാര്യയുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു.
at October 26, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, DEEPUSASI THATHAMPALLI

21 Aug 2015

ഒരിക്കല്‍ നമുക്ക്‌




എം. കെ.ഹരികുമാർ
ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾ
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.!
at August 21, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, m k harikumar

19 Jul 2015

വസന്തം


ശ്രീദേവി നായർ

വസന്തങ്ങളുടെ ബീജം ഒരോ സത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമിപ്യമില്ലെങ്കിലും കുന്തിയെപ്പോലെ,
സൂര്യനെയും കാറ്റിനെയും പ്രണയിച്ചു പ്രസവിക്കണം.
ഒരു കര്‍ണ്ണ്നെ പ്രസവിക്കാന്‍ ഏത് സത്രീയാണ്‌ മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍, ഒരു നിമിഷമെങ്കിലും മോഹിക്കരുതോ???വരുണനും അഗ്നിയുമെല്ലാം നല്ല കന്യകമാരെ,
സത്രീകളെ അന്വേഷിക്കുന്നതു കേട്ടു.
പ്രായം നോക്കാതെ ഉള്ളിലെ കന്യകയെ
വരുണനും അഗ്നിക്കുമായി സമര്‍പ്പിക്കുവാന്‍ മോഹം!
വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പ്രസവിക്കാനും, വളര്‍ത്താനും, പെണ്ണിന്റെ
ഉള്ളില്‍ ഈ പ്രക്രതി ദൈവങ്ങളുടെ ബീജമുണ്ട്!
at July 19, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, sreedevi nayar

24 Jun 2015

തെങ്ങിനെ രക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതി



ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
കേരകൃഷിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പദ്ധതിയാണ്‌ ഇപ്പോൾ നമ്മുടെ നാട്ടിൽ നാളികേര വികസന ബോർഡ്‌ നടപ്പിലാക്കി വരുന്ന തെങ്ങു കൃഷി പുനരുദ്ധാരണ പദ്ധതി. നൂറ്റിമുപ്പതു വർഷം പഴക്കമുള്ള കാറ്റുവീഴ്ച രോഗത്തിന്റെ പിടിയിൽ നിന്ന്‌ തെങ്ങിനേയും തെങ്ങുകൃഷി ചെയ്യുന്ന സമൂഹത്തേയും രക്ഷിക്കാനാണ്‌ ഈ ബൃഹത്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. കൂടാതെ വർഷങ്ങളായി പ്രായാധിക്യത്താലും ശരിയായ പരിചരണം ലഭിക്കാത്തതിനാലും ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ തെങ്ങിൻ തോപ്പുകളുടെ പഴയപ്രതാപം വീണ്ടെടുക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ നാലു വർഷമായി ഈ പദ്ധതി കർഷക പങ്കാളിത്തത്തോടെ വിജയകരമായി നടപ്പിലാക്കി വരുന്നു. ഒരു പ്രദേശത്തെ മുഴുവൻ കേരകർഷകരേയും ഉൾപ്പെടുത്തിയാണ്‌ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ പരിപാടി വഴി നടപ്പിലാക്കി വരുന്നത്‌. കാറ്റു വീഴ്ച രോഗം പടർന്നു പിടിച്ച്‌ തെങ്ങുകൾ ഓരോന്നോരോന്നായി ഉൽപാദനം ക്ഷയിച്ച്‌ നശിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ മനുഷ്യന്‌ വളരെ ഉപയോഗപ്രദമായ ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാൺ​‍്‌ കേന്ദ്രഗവണ്‍മന്റ്‌ ബോർഡിന്റെ ഈ ബൃഹത്‌ പദ്ധതിയ്ക്ക്‌ 2010 - 11 സാമ്പത്തിക വർഷത്തിൽ അനുമതി നൽകിയത്‌.  ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ മൂന്നു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ വിജയകരമായി ഇതു നടപ്പിലാക്കി. അതിനുശേഷം മറ്റു പതിനൊന്നു ജില്ലകളിലും 2013 - 14 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കിവരുന്നു. കഴിഞ്ഞ സാമ്പത്തിക (2014 -15) വർഷം കേരളത്തിലെ പതിനൊന്ന്‌ ജില്ലകളിൽ കർഷക കൂട്ടായ്മയിലൂടെ പദ്ധതി നടപ്പിലാക്കി. മറ്റ്‌ ഏതൊരു കാർഷിക വികസന പദ്ധതി നടത്തിപ്പിൽ നിന്നും വ്യത്യസ്തമായി കർഷകരുടെ മേൽനോട്ടത്തിൽ വിവിധ തലങ്ങളിൽ രൂപം കൊണ്ട കർഷക കൂട്ടായ്മയിലൂടെയാണ്‌ നടപ്പാക്കുന്നത്‌. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായ കർഷകരുടെ അടിസ്ഥാന വിവര ശേഖരണം മുതൽ പദ്ധതിയിൽ നിഷ്കർഷിച്ചിരുന്ന ശാസ്ത്രീയ കൃഷി മുറകൾ അവലംബിക്കുന്നതും അവ പരിശോധിക്കുന്നതും എല്ലാം കർഷകരുടെ സംഘങ്ങൾ വഴി നടപ്പിലാക്കാൻ കഴിഞ്ഞു.
പദ്ധതി ലക്ഷ്യങ്ങൾ
1. കാറ്റുവിഴ്ച രോഗം മൂർച്ഛിച്ചതും, പ്രായാധിക്യം കൊണ്ട്​‍്‌ ഉത്പാദനശേഷി തീരെ കുറഞ്ഞതുമായ (10 തേങ്ങയിൽ താഴെ ആദായം തരുന്ന) തെങ്ങുകൾ കർഷക പങ്കാളിത്തത്തോടെ ഒരുമിച്ച്‌ വെട്ടിമാറ്റി പകരം ശുപാർശ ചെയ്തിട്ടുള്ള എണ്ണം തെങ്ങുകൾ വളരാൻ ആവശ്യമായ സ്ഥലമുണ്ടെങ്കിൽ മാത്രം ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുക.
2. ശേഷിക്കുന്ന തെങ്ങുകളുടെ ഉത്പാദനക്ഷമത ശാസ്ത്രീയ വളപ്രയോഗം, സസ്യസംരക്ഷണം, ജലസേചനം എന്നിവയിൽ കൂടി പരമാവധി വർദ്ധിപ്പിക്കുകയും തെങ്ങധിഷ്ഠിത ഇടവിളക്കൃഷിയിലൂടെ തോട്ടത്തിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുകയും ചെയ്യുക.
പദ്ധതി നടത്തിപ്പിന്‌
പുതിയ സമീപനം
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന കൃഷിവകുപ്പുമായി സഹകരിച്ച്‌ പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ വഴിയാണ്‌ ഒന്നാംഘട്ടം നടപ്പിലാക്കിയത്‌. എന്നാൽ രണ്ടാംഘട്ടം സാധാരണ സർക്കാർ പദ്ധതികൾ നടത്തിപ്പിൽ നിന്ന്‌ വ്യത്യസ്തമായി പൂർണ്ണമായും കർഷക പങ്കാളിത്തത്തോടെ സുതാര്യമായി നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന തൃതല കർഷക കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നു. വില്ലേജ്‌ തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉത്പാദക സംഘങ്ങളും, ഇത്തരം സംഘങ്ങളുടെ മധ്യതലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക ഫെഡറേഷനുകളും, മുകൾതട്ടിൽ പ്രവർത്തിക്കുന്ന നാളികേരോൽപാദക കമ്പനികളും വഴിയാണ്‌ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്‌. പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ ചേർക്കുന്നു. കഴിഞ്ഞ (2014-15) സാമ്പത്തിക വർഷം 3779 നാളികേര ഉൽപാദക സംഘങ്ങളും 250 ഫെഡറേഷനുകളും പദ്ധതി നടത്തിപ്പിൽ പങ്കാളികളായി.  ഓരോ പ്രദേശത്തുമുള്ള കേരകർഷകർ സ്വമേധയാ സംഘടിച്ച്‌ രൂപീകരിച്ച 40 മുതൽ 100 വരെ കർഷകരുള്ള കേരോൽപാദക സംഘങ്ങളും അവയുടെ ഫെഡറേഷനുമാണ്‌ പദ്ധതി നടത്തിപ്പിന്റെ പ്രധാന പങ്ക്‌ വഹിക്കുന്നത്‌.
ഓരോ നാളികേരോൽപാദക സംഘങ്ങളിലെ കർഷകരെയും ഓരോ ഗ്രൂപ്പുകളായി കണക്കാക്കി, ഓരോ സംഘങ്ങളിലെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച്‌ സംഘത്തിന്റെ പ്രസിഡന്റും, മറ്റു കമ്മിറ്റി അംഗങ്ങളും പരിശോധിച്ച്‌ ബോർഡിൽ സമർപ്പിക്കുന്നു.
ഇപ്രകാരം അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതും, അവ പരിശോധിക്കുന്നതും, വെട്ടാനുള്ള തെങ്ങുകൾ അടയാളപ്പെടുത്തുന്നതുമെല്ലാം കർഷകരുടെ കൂട്ടായ്മ വഴിയാണ്‌.
അടിസ്ഥാന വിവര സർവ്വേയുടെ വിശദാംശങ്ങൾ ബോർഡിലേക്ക്‌ അയയ്ക്കുകയും അത്‌ വിലയിരുത്തി ഓരോ സംഘങ്ങൾക്കുമുള്ള പ്രോജക്ട്‌ ബോർഡ്‌ തയ്യാറാക്കി, അനുമതിക്കായ്‌ സമർപ്പിക്കുന്നു.
ഇപ്രകാരം തയ്യാറാക്കിയ പദ്ധതികൾ പരിശോധിക്കാനും, വിലയിരുത്താനും, അംഗീകാരത്തിനായി ശുപാർശ ചെയ്യാനുമായി ഒരു ഇന്റേണൽ ടെക്നിക്കൽ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്‌. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും, സമയാസമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന്‌ വരുന്ന പ്രോജക്ടറ്റുകൾ വിലയിരുത്താനും, അവ അന്തിമ അനുമതിക്കായി ശുപാർശ ചെയ്യാനുമായി ബോർഡ്‌ മുഖ്യനാളികേര വികസന അധികാരി അദ്ധ്യക്ഷണായുള്ള ഈ കമ്മിറ്റി പ്രോജക്റ്റുകൾ തയ്യാറാവുന്ന മുറയ്ക്ക്‌ മീറ്റിംഗ്‌  കൂടുകയും പ്രോജക്ട്‌ അന്തിമ അനുമതിക്കായി സമർപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 12 പ്രാവശ്യം ഈ കമ്മിറ്റി കൂടുകയും പദ്ധതി പുരോഗതി വിലയിരുത്തുകയും പുതിയ പദ്ധതികൾ അംഗീകാരത്തിനായി ശുപാർശ ചെയ്യുകയും ചെയ്തു.
ചെയർമാന്റെ അംഗീകാരം കിട്ടുന്നതോടു കൂടി കർഷക സംഘങ്ങൾക്ക്‌ അവരവരുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകൾ ഓൺലൈനായി ലഭിക്കുന്നു. വെട്ടിമാറ്റേണ്ട തെങ്ങുകളുടെ എണ്ണവും, പകരം വെയ്ക്കേണ്ട തൈ, വളവും മറ്റു പരിചരണവും നൽകി ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ പറ്റിയ തെങ്ങുകളുടെ എണ്ണം എല്ലാം വിശദമായി ഈ അനുമതിയിൽ ലഭ്യമാകും.
പദ്ധതി അനുമതി ലഭിച്ചയുടൻ വെട്ടിമാറ്റാനായി അടയാളപ്പെടുത്തിയവ വെട്ടിമാറ്റാൻ തുടങ്ങുന്നു.  തെങ്ങുവെട്ടുന്നത്‌ പരിശോധിച്ച്‌ ബോർഡിലേയ്ക്ക്‌ റിപ്പോർട്ടയക്കാൻ ഓരോ ഫെഡറേഷൻ തലത്തിലും ഓരോ ഹോർട്ടികൾച്ചർ അസിസ്റ്റന്റിനേയും ബോർഡ്‌ നിയമിച്ചിട്ടുണ്ട്‌. തെങ്ങു വെട്ടിമാറ്റിയാൽ ഉടൻ തന്നെ അത്‌ ഹോർട്ടികൾച്ചർ അസിസ്റ്റന്റ്‌ പരിശോധിച്ച്‌ റിപ്പോർട്ട്‌ ഓൺലൈനിൽ അയയ്ക്കുന്നു. റിപ്പോർട്ട്‌ കിട്ടിയാലുടൻ ഓരോ കർഷകനും അർഹമായ സബ്സിഡി തുക അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ എത്തിച്ചേരുന്നു. കിട്ടേണ്ട അനുകൂല്യം എത്രയും പെട്ടെന്ന്‌ ലഭ്യമാക്കുന്നതിനാൽ കർഷകർ വളരെ സംതൃപ്തരാണ്‌.
വെട്ടി മാറ്റിയ ശേഷമുള്ള കായ്ക്കുന്ന തെങ്ങുകളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ വളപ്രയോഗത്തിനുള്ള വളങ്ങൾ യഥാസമയം കർഷകർക്ക്‌ എത്തിച്ചു കൊടുക്കുന്നു എന്നതാണ്‌ ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത.
കാറ്റ്‌ വീഴ്ച്ച ബാധിച്ചും, പ്രായാധിക്യം കൊണ്ടും ഉൽപാദനക്ഷമത നശിച്ച
തെങ്ങുകൾ വെട്ടിമാറ്റി പുനർ നടീൽ
കാറ്റു വീഴ്ച ബാധിച്ചും പ്രായാധിക്യം കൊണ്ടും ഉൽപാദന ക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈ വയ്ക്കുക, ശാസ്ത്രീയമായ വളപ്രയോഗം അവലംബിക്കുന്നതിന്‌ വേണ്ട വളങ്ങൾ കർഷകർക്ക്‌ എത്തിച്ചു കൊടുക്കുക, കൂടാതെ ശാസ്ത്രീയ കൃഷിമുറകൾ യഥാസമയം തോട്ടത്തിൽ അവലംബിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക എന്നിവയാണ്‌ ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. തെങ്ങു വെട്ടിമാറ്റുന്നതിനുള്ള നഷ്ടപരിഹാര തുക തെങ്ങ്‌ വെട്ടിമാറ്റി, അതാത്‌ പ്രദേശത്തെ ഹോർട്ടികൾച്ചർ അസിസ്റ്റന്റിന്റെ പരിശോധന റിപ്പോർട്ട്‌ കിട്ടിയാൽ ഉടൻ തന്നെ കർഷകരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ വന്നു ചേരുന്നു.
മെച്ചപ്പെട്ട പരിപാലന മുറകൾ
അവലംബിക്കുന്നതിന്‌ സഹായധനം
പാക്യജനത്തിന്റെ കുറവു നികത്താൻ യൂറിയ വളം
തെങ്ങുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും, നേരത്തെ ചെട്ടയിടുക, കുലകളിൽ കൂടുതൽ പെൺപൂക്കൾ ഉണ്ടാവുക എന്നിവ സംഭവിക്കുന്നതും പാക്യജനകം അഥവാ നൈട്രജൻ എന്ന പോക്ഷക മൂലകം മൂലമാണ്‌. ഇതിന്റെ അഭാവത്തിൽ തെങ്ങിന്റെ വളർച്ച മുരടിക്കുകയും ഓലകൾ മഞ്ഞളിക്കുകയും പൂങ്കുലകൾ ചെറുതാവുകയും, മച്ചിങ്ങയുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഇതു പരിഹരിക്കാനാണ്‌ ഈ പദ്ധതി മുഖേന നൈട്രജൻ ധാരാളം അടങ്ങിയിട്ടുള്ള യൂറിയ വളം വിതരണം ചെയ്യുന്നത്‌. ഒരു തെങ്ങിന്‌ ഒരു വർഷത്തേയ്ക്ക്‌ 500 ഗ്രാം പാക്യജനകം ആവശ്യമാണ്‌. ഇത്‌ ലഭിക്കുന്നതിന്‌ തെങ്ങോന്നിന്‌ 1 കി.ഗ്രാം 46% പക്യജനമടങ്ങിയ യൂറിയ വളം  പദ്ധതിയിൽ  വിതരണം ചെയ്തു വരുന്നു.
പുതിയ വേരുകൾ ഉണ്ടാകുന്നതിനും വേരുകളുടെ വളർച്ചയ്ക്കും ഫോസ്ഫറസ്‌ വളങ്ങൾ
തെങ്ങിന്റെ വേരുകളുടെ വളർച്ചയ്ക്ക്‌ ഏറ്റവും ആവശ്യമായ പോക്ഷകമൂലകമാണ്‌ ഫോസ്ഫറസ്‌. ഇതിന്റെ അഭാവത്തിൽ വളർച്ച മോശമാകുകയും, താമസിച്ച്‌ ചെട്ടയിടുകയും, നാളികേരം വൈകി മൂപ്പെത്തുകയും ചെയ്യുന്നു. ഈ പോഷകത്തിന്റെ കുറവ്‌ പരിഹരിക്കാനായി തെങ്ങോന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ റോക്ക്‌ ഫോസ്ഫേറ്റ്‌ വളം വിതരണം ചെയ്തു വരുന്നു.
കൂടുതൽ പെൺപൂക്കൾ ഉണ്ടാകാൻ പൊട്ടാഷ്‌ വളം
തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനും, കൂടുതൽ പെൺപൂക്കൾ ഉണ്ടാകാനും ഗുണമേ?യുള്ള കൊപ്രയും, കട്ടിയുള്ള കാമ്പും ലഭിക്കാനും പൊട്ടാഷ്‌ എന്ന പോഷകമൂലകം തെങ്ങിന്‌ ഒഴിച്ച്‌ കൂടാൻ പാടില്ലാത്തത്താണ്‌. ഇതിന്റെ കുറവ്‌ നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ പരക്കെ കണ്ടുവരുന്നുണ്ട്‌. ഈ കുറവ്‌ പരിഹരിച്ച്‌ തെങ്ങിന്‌ പുതുജീവൻ നൽകാനായി തെങ്ങോന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ മൂറേറ്റ്‌ഓഫ്‌ പൊട്ടാഷ്‌ എന്ന നേർവളവും ഈ പദ്ധതി വഴി വിതരണം ചെയ്തു വരുന്നു. വളരെ വില പിടിപ്പുള്ള ഈ വളം ശരിയായ രീതിയിൽ തെങ്ങിന്‌ ഇട്ടുകൊടുത്താൽ തെങ്ങിൽ നിന്നുള്ള ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയും.
മഞ്ഞളിപ്പ്‌ മാറ്റാൻ മേഗ്നീഷ്യം സൾഫേറ്റ്‌
തെങ്ങോലകൾക്ക്‌ പച്ചനിറം നൽകുന്നതിന്‌ മഗ്നീഷ്യം അത്യാവശ്യ ഘടകമാണ്‌. പച്ചനിറം നൽകുന്ന ക്ലോറോഫിൻ ത?​‍ാത്രകളിലെ മഗ്നീഷ്യമാണ്‌. ഈ മൂലകത്തിന്റെ അഭാവത്തിൽ ഓലക്കാലുകൾ മഞ്ഞളിക്കുന്നു. ഈ മഞ്ഞളിപ്പ്‌ അഗ്രഭാഗത്തുനിന്നും അരുകിൽ നിന്നുമാണ്‌ തുടങ്ങുന്നത്‌. ക്രമേണ മഞ്ഞളിപ്പു ബാധിച്ച ഭാഗങ്ങൾ കരിയുന്നു. ഇതിന്റെ കുറവ്‌ പരിഹരിക്കാനായി തെങ്ങോന്നിന്‌ 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്‌ എന്ന വളവും പദ്ധതി പ്രദേശങ്ങളിൽ വിതരണം ചെയ്തു വരുന്നു.
മണ്ണിന്റെ പുളിരസം കുറയ്ക്കാൻ
കുമ്മായം
മണ്ണിന്റെയും, തെങ്ങിന്റെ കോശങ്ങളിലേയും അമ്ലത്വം നീർവീര്യമാക്കാനും, മണ്ണിൽ നിന്നുളള പോഷകമൂലകങ്ങൾ തെങ്ങിന്‌ എളുപ്പത്തിൽ വലിച്ചെടുക്കാനും കുമ്മായം തെങ്ങിന്‌ നൽകേണ്ടതാണ്‌. തെങ്ങോന്നിന്‌ ഒരു കിലോഗ്രാം നീറ്റുകക്ക എന്ന തോതിൽ പദ്ധതിവഴി നൽകി വരുന്നു. മേൽ പറഞ്ഞ വളങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ്‌ കർഷകർക്ക്‌ വിതരണം ചെയ്യുന്നത്‌. കുമ്മായം രാസവളത്തോടൊപ്പം ഒരിക്കലും നൽകരുത്‌. കുമ്മായമിട്ട്‌ രണ്ടാഴ്ച കഴിഞ്ഞ്‌ മണ്ണിന്റെ അമ്മത്വം കുറഞ്ഞതിനു ശേഷം വേണം രാസവളങ്ങളും ജൈവവളങ്ങളും ചേർക്കാൻ.
പുനർ നടീലിനു ഗുണമേ?യുള്ള
തെങ്ങിൻ തൈകൾ
വെട്ടിമാറ്റിയ തെങ്ങിനു പകരം നടനായി ഗുണമേ?യുള്ള തെങ്ങിൻ തൈകൾ കർഷകർ തന്നെ കൂട്ടായ്മയിലൂടെ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുന്നു. ഗുണമേ?യുള്ള വിത്തു തേങ്ങാ ശേഖരിച്ച്‌ ഫെഡറേഷൻ തലത്തിൽ കർഷകരുടെ മേൽനോട്ടത്തിലുള്ള നേഴ്സറികളിൽ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്തു വരുന്നു.
കൂടാതെ നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ ഉൽപാദിപ്പിക്കുന്ന ഭൂരിഭാഗം തൈയ്യും പദ്ധതി പ്രദേശത്തെ പുനർ നടീലിനായി വിതരണം ചെയ്യുന്നു. തൈ ഒന്നിന്‌ 40 രൂപ, നിരക്കിൽ സബ്സിഡിയും ഈ ബൃഹദ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
പദ്ധതി നടത്തിപ്പിൽ ഉൽപാദക സംഘങ്ങളെ സഹായിക്കാൻ ഹോർട്ടികൾച്ചർ അസിസ്റ്റന്റ്മാരെയും, ഓരോ ജില്ലയിലും പദ്ധതി മേൽനോട്ടം വഹിക്കാനും, സാങ്കേതിക ഉപദേശങ്ങൾ നൽകാനും നാളികേര വികസന ബോർഡിന്റെ ഉദ്യോഗസ്ഥ?​‍ാരെയും ചാർജ്‌  ഓഫീസർമാരേയും നിയമിച്ചിട്ടുണ്ട്‌.
കഴിഞ്ഞ 5 വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതി മുഖേന 290 കോടി രൂപ ധനസഹായമായി കർഷകർക്ക്‌ നൽകുകയുണ്ടായി. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 53.44 കോടി രൂപ പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇതുവരെ കാറ്റു വീഴ്ച ബാധിച്ചതും പ്രായാധിക്യം കൊണ്ട്‌ ഉൽപാദനം നശിച്ചതുമായ 28 ലക്ഷം  തെങ്ങുകൾ വെട്ടിമാറ്റി. 25 ലക്ഷം ഹെക്ടർ തെങ്ങിൻ തോട്ടം പുനരുജ്ജീവിപ്പിക്കുന്നതിനായി വളങ്ങൾ നൽകിക്കഴിഞ്ഞു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്ത സാമ്പത്തിക സഹായത്തിന്റെ കണക്ക്‌ പട്ടിക-1 ൽ ചേർക്കുന്നു.
ഇതു കൂടാതെ ഗുണമേ?യുള്ള തെങ്ങിൻതൈ വിതരണത്തിനും, പദ്ധതി നടത്തിപ്പിനുമായി 82.11 ലക്ഷം രൂപ ചിലവഴിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിന്റെ 11 ജില്ലകളിൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതി, നടപ്പു സാമ്പത്തിക വർഷത്തിലും പ്രസ്തുത ജില്ലകളിൽ കൂടുതൽ സ്ഥലത്തേയ്ക്ക്‌ വ്യാപിപ്പിച്ച്‌ കർഷക പങ്കാളിത്തത്തോടെ, കർഷകസംഘങ്ങൾ വഴി നടപ്പിലാക്കുന്നതാണ്‌. നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  നാളികേരോൽപാദക കമ്പനികൾ വഴിയാണ്‌ ഇതു നടപ്പിലാക്കുന്നത്‌.
ഇപ്രകാരം ബോർഡിൽ രജിസ്റ്റർ ചെയ്തതും ഫെഡറേഷനുമായി ഫെഡറേറ്റ്‌ ചെയ്തതുമായ നാളികേരോൽപാദക സംഘങ്ങൾക്കാണ്‌ മുൻഗണന നൽകുന്നത്‌. കൂടാതെ പദ്ധതി ഘടകങ്ങളായ  വളം വിതരണം, തെങ്ങിൻ തൈവിതരണം എന്നിവയ്ക്ക്‌ പ്രവർത്തനത്തെ വിലയിരുത്തിയായിരിക്കും സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്‌. നമ്മുടെ നാട്ടിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന കേരകൃഷിയെ പഴയപ്രതാപത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാൻ പൂർണ്ണമായും കർഷക പങ്കാളിത്തത്തോടെ ജനകീയമായി നടത്തുന്ന ഈ പദ്ധതി കർഷകർക്ക്‌ ഒരാശ്വാസമാണ്‌.
ഈ പദ്ധതി വഴി നൽകി വരുന്ന ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ നാളികേര ഉൽപാദനം വർദ്ധിപ്പിക്കാനും അതിൽ വീണ്ടും കേരളത്തിന്‌ ഒന്നാം സ്ഥാനത്തെത്തുവാനും കഴിയും



at June 24, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, r njanadevan

23 May 2015

അപഭ്രംശമേറ്റ ജീവിതങ്ങൾ



ഇന്ദിരാബാലൻ






ജീവിതം  ഒരു മഹാപ്രയാണമാണ്. നിറയെ ചുഴികളും മലരികളും ..... ഈ സാഗരത്തിൽ നീന്തിത്തുഴയാൻ വിധിക്കപ്പെട്ട മനുഷ്യന്റെ ജീവിതച്ചിത്രങ്ങളൊ പ്രതിജനവിചിത്രം .  പലരും ഒരു യുദ്ധക്കളത്തിലെന്നപോലെ  പട പൊരുതി ജീവിതത്തെ പിടിച്ചു  നിർത്താൻ  പാടുപെടുന്നു.  ജൻമമണ്ണിനേക്കാൾ  കന്നഡ മണ്ണിൽ കഴിഞ്ഞ നാളുകൾ ചേർത്തുവെച്ചാൽ  കാഴ്ച്ചകളും,കേട്ടറിവുകളും  ധാരാളം.നമുക്കു ചുറ്റും പ്രക്ഷേപണം ചെയ്യപ്പെടാത്ത എത്രയോ ജീവിതങ്ങൾ.



 ഓരോരുത്തരുടേയും  ജീവിതഗതികൾ അജ്ഞാതമാണ്.   നഗരജീവിതത്തിന്റെ പരക്കംപാച്ചിലിൽ      ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ പലരുംആയുസ്സിന്റെ  മുക്കാലും താണ്ടിയിരിക്കും .  തുടക്കം മുതലേ ആസൂത്രണ ബുദ്ധിയോടെ ജീവിതത്തെ മെരുക്കിയെടുക്കുന്നവർ  ഒരു പരിധി വരെ രക്ഷപ്പെടുന്നു. . .പക്ഷേ    കണക്കുക്കൂട്ടലുകൾ പിഴക്കുന്നവരുമില്ലേ   ?.  ജീവിതം പലപ്പോഴും ഒരു സമസ്യപോലെ    !ആരോഹണാവരോഹണങ്ങളോ   അർത്ഥവിരാമങ്ങളുടേയും  രാഗവിരാഗങ്ങളുടേയും    പെരുക്കങ്ങളിൽ!.


 ഉദ്യാനനഗരി എന്ന് കേൾക്കുമ്പോൾ തന്നെ  മനസ്സിൽ വർണ്ണസുരഭിലമായ  നഗരവീഥികൾ  പീലി വിടർത്തിയാടും. വേനൽക്കാലത്തിന്റെ വരൾച്ചയിലും ഗുൽമോഹറും ,കണിക്കൊന്നപോലേയുള്ള പീതവർണ്ണ പൂക്കളും  സമൃദ്ധമായി  പൂത്തുലഞ്ഞു  നില്ക്കുന്നു.പക്ഷേ വർണ്ണങ്ങൾക്കപ്പുറംഅവർണ്ണമായ .നിർഗന്ധമായ ജീവിതങ്ങൾ തള്ളിനീക്കുന്ന  എത്രയോ      മനുഷ്യർ,,,,ഏതേതു ഭാഷക്കർ,,ജീവിതങ്ങൾ, .....ജീവിതത്തിന്റെ മൂക്കുകയർ വലിച്ചിട്ടും കര പറ്റാതെ അലയുന്നവർ കൂടിയുണ്ടെന്ന  സത്യം   ആരുടേയും  ഹൃദയത്തിൽ ഒരു നോവിന്റെ കൊളുത്ത്  വലിക്കാതിരിക്കില്ല.   

ബാംഗ്ളൂരിന്റെ ഹൃദയഭാഗമായ മെജസ്റ്റിക്ക് ബസ്സ്റ്റാന്റിന്നടുത്തു ധാരാളംഅപഭ്രംശമേറ്റ ജീവിതങ്ങളെ   നിത്യേനയെന്നോണം കണ്ടു മുട്ടുന്നു. , ഉന്തു വണ്ടികളിൽ ആഹാരം വിൽക്കുന്നവർ,ചെറുകിട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ. പാതയോരങ്ങളിൽ ഭൂത വർത്തമാനകാലങ്ങളെയെല്ലാം  പിന്തള്ളി  ബുദ്ധിസ്ഥിരതയില്ലാതെ അലയുന്നവർ  എന്നു വേണ്ട ജീവിത ചക്രവ്യൂഹങ്ങളിലെ   നട്ടം തിരിച്ചിലുകൾ കാണുമ്പോൾ നമുക്കൊക്കെ എന്തു ദുഃഖം.?
സ്വാർത്ഥതയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന  സമൂഹം മനസ്സാക്ഷിയെ പൊള്ളിക്കുന്ന പുറം ലോകത്തെ കാഴ്ച്ചകൾ.കാണാതെ കമ്പിളിപ്പുതപ്പിനുള്ളിൽ സുഖനിദ്രയിൽ.   “ഞാൻ” എന്ന അഹങ്കാരത്തിന്റെ പത്തി ഉയർത്താൻ തത്രപ്പെടുന്നവർക്കു ഈ  ജീവിതദുരിതങ്ങളൊന്നും ബാധിക്കില്ല  . എന്റെ വീട് എങ്ങിനെ മോടി പിടിപ്പിക്കാം. എന്റെ ഭാര്യ, മക്കൾ  ഇവരെ സന്തോഷിപ്പിക്കാൻ ഇനിയും എത്ര ആഢംബരങ്ങൾ,വസ്തുക്കൾ  വാങ്ങിക്കൂട്ടണം എന്ന ചിന്തയിൽ മാത്രം ഒതുങ്ങുമ്പോൾ കാഴ്ച്ചകൾക്കപ്പുറമുള്ള ക്രൂരമായ സത്യങ്ങൾ മനുഷ്യനു അന്യമാകുന്നു .പ്രകൃതി ദത്തമായ സകലതിനേയും കൈയ്യടക്കാനും. നശിപ്പിക്കാനുമുള്ള ത്വരയാണ്‌ മനുഷ്യനിൽ ഇന്നു മുന്നിട്ടുനില്ക്കുന്നത്‌. . തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ,മണ്ണിലും  പൊടിയിലും വിഷരേണുക്കൾ ശ്വസിച്ചു വളരുന്ന കുഞ്ഞുങ്ങൾ.......ഇവരാണ്‌ ജീവിതം എന്തെന്നറിയുന്നവർ. പണ്ട്  നല്ല കാലാവസ്ഥയുണ്ടായിരുന്ന ഉദ്യാനനഗരിയുടെ മുഖം തന്നെ മാറ്റത്തിന്റെ അനിവാര്യതയിലാണിപ്പോൾ . വികസനത്തിന്റെ ഏറ്റത്തിൽ ഇവിടുത്തെ പച്ചപ്പിനും വരൾച്ചയേറ്റു. പരിസ്ഥിതി  മലിനീകരണം അധികരിച്ചു. പഴയ കാലത്തേതിൽ നിന്നും ഏതിനും പ്രകാശ വേഗത ലഭിച്ചിട്ടുണ്ട് . അതോടൊപ്പം കാത്തു സൂക്ഷിക്കേണ്ട  മൂല്യബോധങ്ങളെല്ലാം ചിതൽ തിന്നുകൊണ്ടിരിക്കുന്നു എന്നത് മറ്റൊരു സത്യം .

നഗരത്തിന്റെ തിരക്കുകളിൽ  അഴുക്കുചാലുകൾക്കും.ഓടകൾക്കും  സമീപം  വിഷഗന്ധം ശ്വസിച്ച് വർഷങ്ങളോളം ജീവിക്കുന്നവരെ മാറാരോഗങ്ങൾ പിടികൂടുന്നു.  തെരുവീഥികളിൽ നിന്നും ജീവിതത്തിരക്കുകളിൽ ഒരിത്തിരി സമയം എടുത്ത് ഭക്ഷണം കഴിക്കുന്നവരെ  ഈ നഗരത്തിന്റെ പലയിടങ്ങളിലും  കാണാം.വാഹനങ്ങളുടെ കരിയും പുകയുമേറ്റു   നിരവധി രോഗാണുക്കളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിടങ്ങളിൽ നിന്നും വിശപ്പാറ്റുമ്പോൾ  വരാൻ പോകുന്ന ദുരന്തങ്ങളെ ക്കുറിച്ച്  ഓർക്കാൻ ആർക്കും നേരമില്ല. ഈ ചക്രവ്യൂഹത്തിൽ തിരിയുമ്പോൾ ഓരോ ദിവസവും താണ്ടേണ്ടത് എങ്ങിനെയെന്നായിരിക്കാം ഇവരുടെ ചിന്ത. ഇത്തരം  കാഴ്ച്ചകളൊക്കെ    കാണുമ്പോൾ   അർത്ഥമുള്ള,സുഗന്ധമുള്ള   ജീവിതം പലർക്കും ഇല്ല എന്ന സത്യം ബോധ്യപ്പെടും.. കാഴ്ച്ചനഷടപ്പെട്ടവർ ,മാറാവ്യാധികളിൽ  അലയുന്നവർ,, ജീവിതക്കടം വീട്ടാൻ പലിശക്കാരന്‌ മുന്നിൽ മാനാഭിമാനം  നഷ്ടപ്പെടുന്നവർ....ഒരു നേരത്തെ ഭക്ഷണത്തിനു ശരീരം  വില്ക്കാൻ നിർബന്ധിതരാകുന്നവർ.....ഇങ്ങിനെ നിസ്സഹായതയുടെ  പടുകുഴികളിൽ അകപ്പെട്ടവരെത്ര!വീടിനുമുന്നിൽ    എന്നും ഒരു സ്ത്രീ കീറിപ്പറിഞ്ഞ  ഉടുവസ്ത്രവുമായi ഭ്രാന്തമായി എന്തൊക്കെയോ പുലമ്പി  ചപ്പുചവറുകൾ  തന്റെ വസ്ത്രത്തിനുള്ളിലേക്ക് തിരുകികയറ്റുന്നത്   കാണാം.  സ്ഥിര ബോധമില്ലാതെ അവർ ചെയ്യുന്നത് കാണുമ്പോൾ  തോന്നും ഇവർക്കും നല്ലൊരു കാലം ഉണ്ടായിരുന്നിരിക്കില്ലേ? .ജീവിതത്തിലെ ഏതെങ്കിലും ഉൾക്കൊള്ളാനാവാത്ത പ്രതിസന്ധികളായിരിക്കാം ഇതുപോലുള്ളവരെ ഈയവസ്ഥയിലേക്ക് തള്ളുന്നതെന്ന ചിന്ത  വല്ലാതെ ആകുലപ്പെടുത്താറുണ്ട്‌.


   റോഡു പണി,കെട്ടിടം പണി തുടങ്ങിയ ജോലിക്കായെത്തുന്നവരെ ബാംഗ്ളൂരിലെ ഉൾഗ്രാമങ്ങളിൽ കാണാം. തെരുവോരങ്ങളിൽ കുടിലുകളും മരക്കൊമ്പുകളിൽ  തൊട്ടിലുകളും കെട്ടി പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മേൽക്കൂ​ര കെട്ടി കഴിയുന്ന ജീവിതങ്ങൾ. ഋതു ഭേദങ്ങളില്ലാതെ അദ്ധ്വാനിക്കുന്ന മനുഷ്യക്കോലങ്ങൾ പക്ഷേ അവരുടെ  മുഖങ്ങളിൽ കാണുന്ന  സംതൃപ്തി ധനാഢ്യന്റെ മുഖത്തു കാണാനാവില്ല. അവരെ സംബന്ധിച്ച അന്നന്നത്തെ അന്നമാണ്‌ മുഖ്യം. ഒന്നും ഓർക്കാൻ നേരമില്ലാതെ ദിനം മുഴുവൻ അദ്ധ്വാനിക്കുന്നു. വൈകുന്നേരം കിട്ടുന്ന കൂലികളിൽ ജീവിതത്തിന്റെ സംതൃപ്തി കണ്ടെത്തുന്നു. പണമുള്ളവനാകട്ടെ  തന്നേക്കാൾ മറ്റുള്ളവർ  വലുതാകുന്നുണ്ടോ എന്ന ചിന്തയാൽ നീറി നീറി ശരീരത്തെഅസുഖങ്ങളുടെ  കൂമ്പാരമാക്കുന്നു . ദാഹിക്കുന്നവർക്ക് ഒരിത്തിരി വെള്ളം  പോലും കൊടുക്കാതെ ഉള്ള  പൈസ മുഴുവൻ ആശുപത്രികളിലേക്ക്  എറിയുന്നു. എന്നിട്ടും സമാധാനം കിട്ടുന്നുണ്ടോ ? നഗരക്കാഴ്ച്ചകളിൽ പറയാനെത്രയോ കാര്യങ്ങൾ...മുന്നിൽ നീണ്ടു വലിഞ്ഞു കിടക്കുന്നു. ഇവിടെ മനുഷ്യൻ മൽസരിക്കാൻ സദാ തത്രപ്പെടുന്നു .  കുശുമ്പും അസൂയയും മൽസരബുദ്ധിയും  വളർത്തി ഉള്ള ആയുസ്സു പോലും ചുരുക്കുന്നു. ഇതിനിടയ്ക്കു നാല് കാശായാൽ  പൊങ്ങച്ച സംസ്ക്കാരത്തിന്റെ  മേലങ്കിയണിഞ്ഞു നടക്കുന്നവർ .അൽപ്പന്നർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുട പിടിക്കുമെന്നെല്ലാം പണ്ടെ എഴുതി വെച്ച ചൊല്ലുകൾ എത്ര വാസ്തവങ്ങൾ. എന്നാൽ  തുളുമ്പാത്ത നിറകുടങ്ങളും ഉണ്ട്. അവരെപ്പോഴും ഒരേ മനസ്സിന്നുടമകളും നല്ലവരും ആയിരിക്കും.  .സത്യവും ധർമ്മവും  കൈമുതലായിട്ടുള്ളവരിന്നും  ജീവിത ചതുരംഗക്കള്ളികളിൽ  വിജയപഥങ്ങളിലെത്താതെ  ...! .  "ജയിപ്പൂ ശകുനിമാരനേകം."... ഇങ്ങിനെ നീളുന്നു ജീവിതച്ചിത്രങ്ങൾ.  താളം നഷ്ടപ്പെട്ട.... .അപഭ്രംശമേറ്റ ജീവിതങ്ങൾ .!...അസ്തിത്വം   നഷ്ടപ്പെട്ട് ..നിർഗന്ധമായ,,,അവർണ്ണമായ  ജീവിതങ്ങളിലേക്കു കൂടി സമൂഹത്തിന്റെകാഴ്ച്ചയെ  ക്ഷണിക്കുന്നു, അവിടെ നിന്നും ജീവിതത്തിനു ലഭിക്കുന്നപാഠങ്ങൾ  പരുക്കൻ മനസ്സുകളെ കാരുണ്യത്തിലേക്ക് നയിക്കാനുതകും.നമുക്കു മുന്നിലുള്ള കാണാൻ ശ്രമിക്കാത്ത കാഴ്ച്ചകളിലേക്കും  ഒരു നിമിഷം    കണ്ണു തുറക്കു !










at May 23, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, indira balan

22 Apr 2015

കേരസംസ്ക്കരണ മേഖലയ്ക്കു ശക്തി പകരാൻ നാളികേര ടെക്നോളജി മിഷൻ


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താനായി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്‌. ഇവയിൽ ഏറ്റവും പ്രധാമനപ്പെട്ട ഒന്നാണ്‌ നാളികേര ടെക്നോളജി മിഷൻ അഥവ ടി.എം.ഒ.സി.  നാളികേര ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും, നൂതന സംസ്ക്കരണ മാർഗ്ഗങ്ങളിലൂടെയുള്ള മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വഴി  നാളികേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്കു സാധിച്ചു. അടിക്കടിയുള്ള വില തകർച്ചയും, രോഗ കീടങ്ങളുടെ അതിപ്രസരവും കൊണ്ട്‌ കേരകർഷകർ വലിയ പ്രതിസന്ധി നേരിട്ട 2001 -2002 കാലഘട്ടത്തിലാണ്‌ ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കി നാളികേര ടെക്നോളജി മിഷൻ എന്ന ബൃഹദ്‌ പദ്ധതിക്ക്‌ കേന്ദ്ര ഗവണ്‍മന്റ്‌ അനുമതി നൽകിയത്‌. അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയ്‌ 2000 -ൽ കേരളം സന്ദർശിച്ചപ്പോഴാണ്‌ ഈ പദ്ധതി പ്രഖ്യാപിച്ചതു. അതായത്‌ 9-​‍ാം പദ്ധതിയുടെ അവസാന കാലത്ത്‌. 2001 - 2002 സാമ്പത്തിക വർഷം മുതൽ കേരകൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ബോർഡ്‌ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. മത്സരാധിഷ്ഠിതമായി മാറിയ ഇന്നത്തെ ചുറ്റുപാടുമായി ഇന്ത്യൻ നാളികേര വ്യവസായ മേഖലയ്ക്ക്‌ പൊരുത്തപ്പെട്ടു പോകുവാൻ ഈ പദ്ധതി സഹായകരമാകും.  കേരകർഷകർക്ക്‌ കൂടുതൽ ആദായം ലഭിക്കാൻ  നാളികേരത്തിന്റെ പൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പുതിയ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ തുടങ്ങുവാൻ അവസരമൊരുക്കുകയും അവയ്ക്ക്‌ കമ്പോളങ്ങൾ കണ്ടുപിടിക്കുന്നതിന്‌ വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ്‌ ഈ പദ്ധതി മുഖേന ബോർഡ്‌ ടെയ്തു  വരുന്നത്‌. 
ബോർഡിന്റെ മറ്റുപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമായി ഗുണഭോക്താക്കൾ സമയബന്ധിതമായി തയ്യാറാക്കുന്ന പ്രോജക്ടറ്റിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഇന്ത്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ  മത്സരാധിഷ്ഠിതമായി മാറിയ ചുറ്റുപാടിൽ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കേര വ്യവസായ മേഖല ശക്തിപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ഊന്നൽ നൽകി വരുന്ന ടെക്നോളജി മിഷൻ   ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്ക്‌ ഈ മേഖലയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ നിരവധി നാളികേര ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വിവിധ വ്യവസായ സംരംഭങ്ങൾ ഈ പദ്ധതിയിലൂടെ നൽകി വരുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി സ്ഥാപിതമായിട്ടുണ്ട്‌. 
നാളികേരവും ഉപോൽപ്പന്നങ്ങളും ഉപയോഗിച്ച്‌ വാണിജ്യ പ്രധാനമുള്ള മൂല്യവർധിത ഉൽ​‍്പ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി വിവിധ വ്യവസായ സംരംഭങ്ങൾ ഇന്ന്‌ നിലവിൽ വന്നിട്ടുണ്ട്‌. തൂൾ തേങ്ങ, പായ്ക്ക്‌ ചെയ്ത്‌ ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, നാളികേര ചിപ്സ്‌, തേങ്ങ വെള്ളത്തിൽ നിന്നുള്ള വിന്നാഗിരി, ഗുണമേന്മയുള്ള കൊപ്ര, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിതകരി, പായ്ക്കു ചെയ്ത സംസ്ക്കരിച്ച കരിക്കിൻ വെള്ളം, ലഘു സംസ്ക്കരണം നടത്തിയ കരിക്ക്‌, പായ്ക്ക്‌ ചെയ്ത്‌ സംസ്ക്കരിച്ച്‌ പോക്ഷക സമൃദ്ധമായ നീര തുടങ്ങിയ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കേര വ്യവസായ മേഖലയിൽ പുതിയ സംരംഭങ്ങൾ നിലവിൽ വന്നത്‌. ഏകദേശം 203.9 കോടി നാളികേരം വർഷം തോറും സംസ്ക്കരിച്ച്‌  വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള 306 സംസ്ക്കരണ യൂണിറ്റുകൾ 320 കോടി രൂപ മുതൽ മുടക്കി ഈ മേഖലയിൽ നിലവിൽ വന്നു. ഇതിനായി 53 കോടി രൂപ വായ്പാധിഷ്ഠിത സബ്സിഡിയായി സംരംഭകർക്ക്‌ ഇതിനകം  ബോർഡ്‌ വിതരണം ചെത്തു കഴിഞ്ഞു.
നാളികേര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും  നവീകരിക്കുന്നതിനും, യൂണിറ്റിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്‌ വിപുലീകരിക്കുന്നതിനും നാളികേര ടെക്നോളജി മിഷൻ വഴി സാമ്പത്തിക സഹായം നൽകി വരുന്നു. യൂണിറ്റ്‌ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചിലവിന്റെ 25 ശതമാനം പരമാവധി 50 ലക്ഷം രൂപ വരെ വായ്പാബന്ധിത മൂലധന സബ്സിഡിയായി നൽകുന്നു. ഇതിലേക്കായി ചുരുങ്ങിയത്‌ പദ്ധതി ചിലവിന്റെ 40 ശതമാനമെങ്കിലും ദീർഘകാല വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ ഒരു പ്രോജക്ട്‌ തയ്യാറാക്കി സഹകരണ ബാങ്കുകളോ, ദേശസാൽകൃത ബാങ്കുകളോ വഴി, ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ടു സഹിതം ബോർഡിൽ സമർപ്പിക്കണം. പദ്ധതി തയ്യാറാക്കാൻ സംരഭകരെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരേയും തിരഞ്ഞെടുത്തിട്ടുണ്ട്‌.  ഇപ്രകാരം തിരഞ്ഞെടുത്ത സാങ്കേതിക വിദഗ്ദരുടെ മേൽവിലാസം നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പദ്ധതി അനുമതി ലഭിച്ചു കഴിഞ്ഞ്‌ ദീർഘകാല വായ്പയുടെ 50% എടുത്തു കഴിഞ്ഞാൽ മൊത്തം സബ്സിഡി തുകയുടെ 50% മുൻകൂറായി ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേയ്ക്ക്‌ സബ്സിഡി റിസർവ്വ്വ്‌ ഫണ്ട്‌ (കരുതൽ ധനം) ആയി നൽകുന്നു. ബാക്കി സബ്സിഡി തുക  യൂണിറ്റ്‌ വിജയകരമായി പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമ്പോൾ വായ്പാബന്ധിത സബ്സിഡിയായി നിക്ഷേപിക്കുന്നു. വായ്പാ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക്‌ സംരഭകർ പലിശ കൊടുക്കേണ്ടതില്ല. പദ്ധതി സമയബന്ധിതമായി യഥാസമയത്ത്‌ പൂർത്തിയാക്കിയാൽ സബ്സിഡി തുക പൂർണമായും വായ്പാ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതായത്‌  യഥാസമയം പദ്ധതി പൂർത്തിയായാൽ ദീർഘ  കാല വായ്പയുടെ ചെറിയ ശതമാനം തുകയ്ക്കു മാത്രം സംരംഭകർ പലിശ കൊടുത്താൽ മതി.
നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ കരിക്കിൻ വെള്ളം പോളിമെറിക്‌ കവറുകളിലും അലൂമിനിയം കാണുകളിലുമായി സംസ്ക്കരിച്ച്‌ വിപണനം നടത്തുന്ന 20 വ്യവസായ സംരംഭങ്ങൾ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ഗുജറാത്ത്‌, പഞ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്‌, ഒഡീഷ തുടങ്ങിയ 7 സംസ്ഥാനങ്ങളിൽ 33 കോടി രൂപ മുതൽ മുടക്കി നിലവിൽ വന്നു. പ്രതിവർഷം 11.2 കോടി കരിക്ക്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നതിനു വേണ്ടിയുള്ള സംസ്ക്കരണ വിപണന കേന്ദ്രങ്ങളും നിലവിൽ വന്നിട്ടുണ്ട്‌. കരിക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഈ സംരംഭങ്ങൾ കാര്യമായ പങ്ക്‌ വഹിച്ചുവരുന്നു. 
നാളികേര ടെക്നോളജി മിഷൻ പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റു രണ്ടു പ്രധാന ഉൽപന്നങ്ങളാണ്‌ ചിരട്ടപ്പൊടിയും, ഉത്തേജിത കരിയും. വളരെ അധികം വ്യവസായിക ആവശ്യകതയുള്ള ഉൽപന്നമാണ്‌ ചിരട്ടപ്പൊടി. ഇത്‌ പ്ലാസ്റ്റിക്ക്‌ വ്യവസായത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നു. കൃത്രിമ പശകളിലും, മോൾഡിംഗ്‌ ആവശ്യമായ പല സാധനങ്ങളിലും ഇത്‌ ഉപയോഗിക്കുന്നു. കൂടാതെ കീടനാശിനികൾ നേർപ്പിക്കാനും, കൊതുകുതിരി നിർമ്മാണത്തിനും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. പ്രതിവർഷം 3000 ടൺ ചിരട്ടപ്പൊടി ഉത്പാദിപ്പിക്കാൻ കഴിവുള്ള 18 യൂണിറ്റുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ പ്രവർത്തിക്കുന്നു.
ചിരട്ടക്കരിയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന മറ്റൊരു മൂല്യവർധിത ഉൽപന്നമാണ്‌ ഉത്തേജിതകരി. വിദേശത്ത്‌ സ്വർണ്ണ ഖാനികളിലെ വാതകം ശുദ്ധീകരിക്കുന്നതിനും, മറ്റുപല വസ്തുക്കളുടെയും ഗന്ധം, നിറം എന്നിവ മാറ്റി ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന, വൻ  കയറ്റുമതി സാദ്ധ്യതയുള്ള ഉൽപന്നമാണ്‌ ചിരട്ടക്കരിയിൽ നിന്നും നിർമ്മിക്കുന്ന ഉത്തേജിത കരി. ചിരട്ട നിയന്ത്രിത വായു കടത്തി കത്തിച്ചു കിട്ടുന്ന ചിരട്ടക്കരി നീരാവി ഉപയോഗിച്ച്‌ പ്രത്യേകതരം ചൂളകളിൽ ഉത്തേജിപ്പിച്ചാണ്‌ ഉത്തേജിത കരി ഉണ്ടാക്കുന്നത്‌. കറങ്ങിക്കൊണ്ടിരിക്കുന്ന ചില പ്രത്യേകതരം ചൂളകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഇവയിൽ വച്ച്‌ ചിരട്ടക്കരി നീരാവിയുമായി 900 -11000 സെന്റിഗ്രേഡിൽ പ്രവർത്തിച്ചാണ്‌ ഉത്തേജിതകരി നിർമ്മിക്കുന്നത്‌. ടെക്നോളജി മിഷൻ പദ്ധതിയിലൂടെയുള്ള സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി 22 ഉത്തേജിതകരി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ വർഷം തോറും 9600 ടൺ ഉത്തേജിത കരി നിർമ്മിച്ച്‌ അതിൽ ഭൂരിഭാഗവും വിദേശത്തേയ്ക്ക്‌ കയറ്റി അയച്ച്‌ രാജ്യത്തിന്‌ വിദേശ നാണ്യം നേടി തരുന്നു.
കൂടാതെ തൂൾത്തേങ്ങ, വിന്നാഗിരി, നാളികേര ചിപ്സ്‌, പായ്ക്കറ്റിലാക്കി ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള അഗ്മാർക്ക്‌ മുദ്രയോടുകൂടിയ  വെളിച്ചെണ്ണ തുടങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകളും ടെക്നോളജി മിഷൻ പദ്ധതി വഴിയുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ വന്നിട്ടുണ്ട്‌. മേൽ പറഞ്ഞ ഉൽപന്നങ്ങൾ കൂടാതെ തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നും ചെത്തിയെടുക്കുന്ന പേക്ഷകസമൃദ്ധമായ നീരയും, നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ടെക്നോളജി മിഷൻ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നീര അണുവിമുക്തമാക്കി സംസ്ക്കരിച്ച്‌ പാക്ക്‌ ചെയ്ത്‌ ബ്രാന്റ്‌ ചെയ്ത്‌ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള നീര പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ടെക്നോളജി മിഷൻ പദ്ധതി വഴി സാമ്പത്തിക സഹായം നൽകി വരുന്നു. നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവൃത്തിക്കുന്ന തൃത്താല കർഷക കൂട്ടായ്മയിലെ ഏറ്റവും മുകളിലെ തട്ടിൽ പ്രവൃത്തിക്കുന്ന നാളികേര ഉൽപാദക കമ്പനികൾക്കാണ്‌ ഇത്തരം പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ധനസഹായം നൽകി വരുന്നത്‌.
 ഇതിനകം കൊല്ലം ജില്ലയിൽ പ്രവൃത്തിക്കുന്ന കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയ്ക്കും, ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉൽപാദക കമ്പനിക്കും ഇപ്രകാരമുള്ള നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ ടെക്നോളജിമിഷൻ  പദ്ധതിയിൽ അംഗീകാരം നൽകി.  കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയുടെ ദിവസം 10,000 ലിറ്റർ നീര സംസ്ക്കരിക്കാവുന്ന ഇൻഡ്യയിലെ പ്രഥമ നീര പ്ലാന്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുലരി 26-​‍ാം തീയതി നിർവഹിക്കുകയുണ്ടായി. ഈ പ്ലാന്റിന്‌ നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതി വഴി 50 ലക്ഷം രൂപ സബ്‌ സിഡിയായി അനുവദിച്ചു.  അതായത്‌ നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ പരിശോധിച്ചാൽ, മിഷൻ ലക്ഷ്യമിട്ടിരുന്ന പോലെ നാളികേര വ്യവസായ മേഖല ശക്തിപ്പെടുത്താൻ ഒരു നല്ല തുടക്കം നൽകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌. നാളികേര സംസ്ക്കരണ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്‌ മുതൽ മുടക്കി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ ഇനിയും കൂടുതൽ സംരഭകർ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
at April 22, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, r njanadevan

11 Mar 2015

വേനലില്‍ ഒരു പ്രണയമഴ




രാധാമണി പരമേശ്വരൻ
കണ്ണും പൊത്തി മാനത്തു നില്ക്കയോ
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപ്പൊതിഞ്ഞു നീ
മിഴിയും തിരുമ്മി തേങ്ങിക്കരയുമോ!
.
കാര്‍മേഘമകലെ കണ്മണീ നിന്നേ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടും കുരവയുമായെത്തുമോ
.
ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ
.
മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളംകാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ്റി
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ നീ
.
പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം
.
ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ !
.
പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നോരു കാമുകന്‍ ഞാന്‍
at March 11, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, radhamani parameswaran

21 Feb 2015

കൊതുമ്പ്


സോണ ജി
കുടുമ്പത്തിന്റെ കൊമ്പിൽ നിന്ന്‌
കൊതുമ്പുകൾ അടർന്നു വീണു.
ഒരു കുട്ടി  കൗതുകത്തോടെ  കൂട്ടി വെച്ചു അത്.
യാത്ര കഴിഞ്ഞെത്തിയ
അച്ഛന്റെഉറക്കത്തിന്‌
തീ പടർത്തിയത്
ആ കൊതുമ്പുകൾ ആയിരുന്നു.
at February 21, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, sona g

15 Jan 2015

ആത്മസമരങ്ങൾ, No One Needs Our Love


സലോമി ജോൺ വൽസൻ
                                                                         
                                                                                                  


ചൊല്ലി താളമില്ലാതായ
വാക്കാണ്‌ സ്നേഹം
ചതിയരങ്ങാണ് സ്നേഹം…..
ഗോവിൻ കഴുത്തിലെ
കയറാണ് സ്നേഹം ,
കുറ്റിയിൽ വെറുതെ തേഞ്ഞു
 തീരും മുപ്പിരിക്കയർ.

ജീവിതത്തിൻറെ
വിസ്താരക്കൂട്ടിൽ ചോദ്യം
ചെയ്യപ്പെടാതെ മടങ്ങുന്ന
സാക്ഷിയാണ് സ്നേഹം.
ഏകാകിയുടെ മനസ്സിലെ
എഴുതാപ്പുറമാണു സ്നേഹം….. .
ശൂന്യതയിൽ 
തണലാണ്‌ സ്നേഹം .
ധിഷണയുടെ ഉലയൂതി കത്തി
ജ്വലിപ്പിച്ചു ,
മടുപ്പിൻറെ കാറ്റിൽ കെട്ടു
പുകയുന്ന കരിന്തിരി..

കുത്തിക്കൂർപ്പിച്ച  വാക്കാണ്‌ സ്നേഹം
വെറുപ്പിന്റെ കടലാസുപൂവിൻ
ചുവപ്പും കറുപ്പും ചാലിച്ച
പാഴ് വാക്കിൻ കാറ്റാണ്‌ സ്നേഹം.
അപരന്റെ നെഞ്ചിലെ കരയാണ് സ്നേഹം.
എറ്റുവാങ്ങുന്നവനു    കല്ലറ പണിതു
കണ്ണീർ തടമൊരുക്കി
 കാണാ കയത്തിൽ തള്ളി ,
പൊട്ടിച്ചിരിയല ഉയർത്തി
പിൻവാതിലിലൂടെ കടന്നു പോകുന്ന
അലറിയടിക്കുന്ന തിരയാണ് സ്നേഹം.         
വൻകരയെ നെഞ്ജോടടുക്കി
പിൻവാങ്ങുന്ന വൻ തിരയാണ്
സ്നേഹം..
.ഒടുവിൽ
വെറുപ്പിന്റെ തട്ടകത്തിൽ
വേദനയുടെ ചത്വരത്തിൽ
ഞെരിഞ്ഞൊതുങ്ങുന്ന
വിളക്കു വെക്കാനാളില്ലാത്ത

വിലാപം മരിച്ച അസ്ഥിമാടം
മാത്രമായ് മാറുന്നു സ്നേഹം............

NO ONE NEEDS OUR LOVE.

                                                                          
Love is a great white lie.
No one needs our love
As we need a space to substitute
Our withered identity, we are in search
To find a deep pothole,
To hide our moral turpitude
Which haunt us through as a
Tomb stone paved at an abandoned
Cemetery of massacred.
We the poor destitute
Yearn to pour our love to the dear ones
Like the harbor waves
Which so far turbulent and wild
Like the unfathomed human mind.
It roars with endless realms of thoughts
Like the garrulous grannies.
Whom no one cares, no one cares.

With a deadly heaviness in our hearts
We do or wish to love our bosom ones.
The stupid are we?
We live and love our life wearing a mask
With faded colors.
Yep, how we wish if could pull it off from.
To pacify our ashamed inner world
Like a disabled we damn off
But yet wish to get in to the den of love.
And trust with no twist further
We know that we are like a dethroned king.
Cheated by his kith and kin and the people he loves and trust.

Until he finished off by them 
by a hard penetrable stab.
Oh our loved ones….the shining stars at the darker skies
Will ever shoot a little light in our darker ways?
Are they impertinent of their cold vices..?
Like a ghost ship which had sink millions of eras
We drown and drown with weeping feeble hearts
With great expectations of a captain who
Failed to save the sea wards
Until he sinks and breaths for the last gasp
We the innocent souls waywardly whisper
Why we lost love…oh God where we lost the love?
Is love is a lumber …?
God teach us how not love thy neighbor…….
==============================
at January 15, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, SALOMI JOHN VALSAN

18 Dec 2014

നീരയ്ക്ക്‌ ഒരു വാല്യു ചെയിൻ


ഡോ. ജേക്കബ്‌ ജോർജ്‌
പ്രോഫസർ,  സെന്റ്ഗിറ്റ്സ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മന്റ്‌, കോട്ടയം


2014 മാർച്ച്‌ രണ്ടിനാണ്‌ സംസ്ഥാനത്ത്‌ നീര എന്ന ആരോഗ്യ പാനീയം ഔദ്യോഗികമായി കോട്ടയത്ത്‌ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത്‌.  തുടർന്ന്‌ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ  നീര വിതരണം ആരംഭിക്കുകയും ചെയ്തു. പക്ഷെ വിപണിയിലെത്തും മുമ്പെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നീരയ്ക്ക്‌ പൊതു സമൂഹത്തിൽ ലഭിച്ച ആവശ്യകത കർഷകരുടെ യും ഉപഭോക്താക്കളുടെയും പ്രതീക്ഷകൾക്കും അപ്പുറത്തായി.
ഇതോടെ  നീര ടാപ്പിങ്ങിനും സംസ്കരണത്തിനും വിപണനത്തിനും അനുമതി ലഭിച്ചിരിക്കുന്ന നാളികേര ഉത്പാദക ഫെഡറേഷനുകൾക്ക്‌ വലിയ വ്യാപാര അവസരമാണ്‌ കേരളത്തിൽ ഒരുങ്ങിയിരിക്കുന്നത്‌. എന്നാൽ നിലവിൽ കേരളത്തിലെ മുഴുവൻ നാളികേര കമ്പനികളും  നീര  ഉത്പാദനത്തിലേയ്ക്ക്‌ കടന്നിട്ടില്ല. ഉത്പാദനം ആരംഭിച്ച കമ്പനികളാകട്ടെ അവരവരുടേതായ സ്വന്തം വിപണന ശൃംഖല രൂപീകരിച്ചാൽ അത്‌ പൊതു താൽപര്യങ്ങളെ ഹനിക്കും എന്നതിൽ തർക്കമില്ല. മാത്രവുമല്ല ഭാവിയിൽ വൻ പ്രതീക്ഷ നൽകുന്ന നീരവിപണനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഇവിടെയാണ്‌ എല്ലാ  നാളികേര ഉത്പാദക കമ്പനികൾക്കും കൂടി മാർക്കറ്റിംങ്ങ്‌ കൺസോർഷ്യം പോലുള്ള ഒരു പൊതു വേദി ആവശ്യമായി വരുന്നത്‌. വേണമെങ്കിൽ ഇതിനെ നീര മാർക്കറ്റിംങ്ങ്‌ കൺസോർഷ്യം എന്നു വിളിക്കാവുന്നതാണ്‌.
കൺസോർഷ്യത്തിന്റെ ലക്ഷ്യങ്ങൾ
മാർക്കറ്റിംങ്ങ്‌ കൺസോർഷ്യത്തിന്റെ ലക്ഷ്യങ്ങൾ മുൻഗണനാ ക്രമത്തിൽ താഴെ വിവരിക്കുന്ന പ്രകാരം നിശ്ചയിക്കാവുന്നതാണ്‌. മാർക്കറ്റിംങ്ങ്‌ കൺസോർഷ്യത്തിന്റെ അഭാവത്തിൽ പ്രോഡ്യൂസർ കമ്പനികളിൽ സംഭവിക്കാവുന്ന പിഴവുകളുടെ സൊ‍ാചകങ്ങൾ കൂടിയാവാം ഈ ലക്ഷ്യങ്ങൾ.
1.     ശീതളപാനീയ വിപണിയിലെ നീര, നീര ഉത്പ്പന്നങ്ങൾ എന്നിവയുടെ വിപണന തന്ത്ര ആസൂത്രണം, നടത്തിപ്പ്‌, ഏകോപനം. ഇതുവഴി നീര ഉത്പ്പന്നങ്ങൾക്ക്‌ അർഹമായ വിപണി വിഹിതം കണ്ടെത്തൽ. കർഷകർക്ക്‌ ഉയർന്ന ലാഭം നേടൽ.
2.     നീരയ്ക്കും നീര ഉത്പ്പന്നങ്ങൾക്കും പൊതുവായ ബ്രാൻഡിംങ്ങ്‌ ഉറപ്പാക്കുക. അങ്ങനെ ഉത്പാദക കമ്പനികൾ തമ്മിലുള്ള മത്സരം ഒഴിവാക്കുക.
3.     മണം, രുചി, സൂക്ഷിപ്പുകാലം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ കമ്പനികളിലേയും നീരയ്ക്കും നീര ഉത്പ്പന്നങ്ങൾക്കും നിലവാര മാനദണ്ഡങ്ങൾ വയ്ക്കുക.
4.     ആസൂത്രണം, ഏകോപനം, നടത്തിപ്പ്‌, വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം നീരയുടെയും ഇതര ഉത്പ്പന്നങ്ങലുടെയും സംഭരണം, മൊത്ത, ചില്ലറ വിതരണം എന്നിവ വഴി വലിയ മൂല്യം  നേടുകയും അത്‌ കർഷകരിൽ എത്തിക്കുകയും ചെയ്യുക.
5.    സപ്ലൈ ചെയിനിലെ ഓരോ അംഗത്തിനും  അവർ നടത്തുന്ന മൂല്യ വർധനവിനാനുപാതികമായി പ്രയോജനം ലഭിക്കത്തക്കവിധം വിലയിൽ മാറ്റങ്ങൾ വരുത്തുകയും അവ സംബന്ധിച്ച്‌ പരസ്പരം ധാരണയിൽ എത്തുകയും ചെയ്യുക.
6.     പൊതു ഫണ്ടിന്റെ  പ്രാഥമിക ശേഖരണം, വിതരണം എന്നിവയിലൂടെ മൂല്യ ശ്രേണിയിലെ സാമ്പത്തിക പ്രശ്നങ്ങൾ ഗുണഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ വിദഗ്ധമായി പരിഹരിക്കുക.
7.     ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളനുസരിച്ച്‌ ഉത്പ്പന്ന ഗവേഷണത്തിലും വികസനത്തിലും സാങ്കേതിക നവീകരണത്തിലും ഉത്പാദക കമ്പനികളെ സഹായിക്കുക.
8.     സംഘത്തിലെ അംഗങ്ങൾക്ക്‌  വിതരണ ശൃംഘലയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച്‌ പരിശീലനം നൽകുക. അതുവഴി വിതരണ ശൃംഖലയുടെ പരമാവധി പ്രയോജനം ലഭ്യമാക്കാൻ പരിശ്രമിക്കുക.
9.     കേന്ദ്ര സംസ്ഥാന ഗവണ്‍മന്റുകളിലും മറ്റ്‌ ബാഹ്യ ഏജൻസികളിലും നയങ്ങളുടെ രൂപീകരണം, നീരയുമായി ബന്ധപ്പെട്ട  നടപടികളുടെ നിർവഹണം എന്നിവയിൽ നീര വ്യവസായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുക.
ആസൂത്രണം
കർഷകരുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ജൈവപരമായി വളർച്ച നേടുമ്പോൾ എല്ലാ കമ്പനികളും വൻ വളർച്ച നേടും എന്ന്‌ നമുക്ക്‌ പ്രവചിക്കാനാവില്ല. എന്നാൽ നീര മാതിരി വൻ വിൽപനയുള്ള ഉത്പ്പന്നങ്ങളുടെ പ്രാദേശിക സ്രോതസ്‌ ഭാഗ്യവശാൽ അതിന്റെ വിപണി മേഖല പോലെ അത്രയ്ക്കും പ്രാധാന്യമുള്ളതല്ല. നീരയുടെ വിൽപന മുൻകൂട്ടി പ്രവചിക്കാൻ കേരളത്തിലെ  തിരുവന്തപുരം, കൊച്ചി എന്നീ മൂന്നു മഹാനഗരങ്ങൾ മാത്രം മതി. ഈ മൂന്നു നഗരങ്ങളുടെയും പ്രാന്തപ്രദേശങ്ങളിൽ നീര മാർക്കറ്റിംങ്ങ്‌ കൺസോർഷ്യം സംഭരണ കേന്ദ്രങ്ങൾ തുറക്കണം. നീര തണുപ്പിച്ച്‌ വിൽക്കുന്ന ഒരു പാനീയമാകയാൽ അതിനുള്ള സൗകര്യങ്ങൾ കൂടി ഈ സംഭരണ ശാലകളിൽ ക്രമീകരിക്കണം. കേരളത്തിലെ പ്രധാന വ്യവസായ ഐടി ഹബ്‌ എന്ന നിലയിൽ കൊച്ചിയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്തു വേണം നീരയുടെ കൊച്ചി സംഭരണ കേന്ദ്രം നിർമ്മിക്കുവാൻ. ബാഹ്യകേരള വിപണി കൊച്ചിയിലൂടെയാണല്ലോ സംസ്ഥാനത്തേയ്ക്ക്‌ എളുപ്പത്തിൽ എത്തുന്നതും.
ഈ സംഭരണ ശാലകളിൽ നീര തണുപ്പിച്ച്‌ കൊണ്ടുപോകുന്നതിനുള്ള സംവിധാനത്തോടുകൂടിയ വാഹനങ്ങളുടെ വ്യൂഹം ഉണ്ടാവണം. ഇവ ഉത്പാദക കമ്പനികൾക്കും സംഭരണകേന്ദ്രങ്ങൾക്കും മധ്യേ നിരന്തരം സഞ്ചരിക്കുകയും വിവിധ കേന്ദ്രങ്ങളിൽ ഉത്പ്പന്നം വിതരണക്കാർക്ക്‌ എത്തിച്ചുകൊടുക്കുകയും വേണം. ചില സന്ദർഭങ്ങളിൽ വിതരണക്കാർക്ക്‌ സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട്‌ വന്ന്‌ ഉത്പ്പന്നം ശേഖരിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ട്‌.
തുടക്കത്തിൽ കൺസോർഷ്യത്തിനും നീര തണുപ്പിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള സംവിധാനമുള്ള വാഹനവ്യൂഹം (കോൾഡ്‌ ചെയിൻ)  ഉണ്ടായിരിക്കണം. ഈ വാഹനങ്ങൾ സംഭരണ കേന്ദ്രങ്ങളിൽ നിന്ന്‌ മെട്രോ നഗരങ്ങളിലേയ്ക്കും, മാളുകളിലേയ്ക്കും, സൂപ്പർമാർക്കറ്റുകളിലേയ്ക്കും, ഹോട്ടലുകളിലേയ്ക്കും, റസ്റ്ററന്റുകളിലേയ്ക്കും, ബേക്കറികളിലേയ്ക്കും, ആശുപത്രി കാന്റീനുകളിലേയ്ക്കും, സ്കൂളുകളിലേയ്ക്കും, കോളജുകളിലേയ്ക്കും നീരയുമായി സഞ്ചരിച്ചുകൊണ്ടിരിക്കണം.
സംസ്ഥാനത്തെ ഏറ്റവും ശക്തമായ വിതരണ ശൃംഖലയുള്ള കേരള കോ ഓപ്പറേറ്റിവ്‌ മിൽക്ക്‌ മാർക്കറ്റിംങ്ങ്‌ ഫെഡറേഷനുമായി ഒരു വ്യാപര കരാറിലെത്തുകയും ചാനൽ പാർട്ട്ണർമാരായി അവരുടെ സഹകരണം തേടുകയും ചെയ്യണം. അവരുടെ പാൽ വണ്ടികൾ വഴിയും നീര ഉപഭോക്താക്കളിൽ എത്തിക്കാവുന്നതാണ്‌. നീരയുടെ വിപണന മേഖലയിൽ ഇത്തരം തന്ത്രങ്ങൾ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കും. നീര മാർക്കറ്റിംങ്ങ്‌ കൺസോർഷ്യത്തിന്‌ ഇതുകൊണ്ടുള്ള മെച്ചം കൂടുതൽ ഉപഭോക്താക്കളെ ലഭിക്കും എന്നതാണ്‌. മാത്രവുമല്ല വളരെ ലാഭകരമായ ഒരു വിതരണ ശൃംഖലയും. മിൽമയ്ക്ക്‌ ഇതുകൊണ്ടുള്ള നേട്ടം മുതൽ മുടക്കില്ലാതെ ലഭിക്കുന്ന ഒരു അധിക വരുമാനമാണ്‌.
അടുത്തത്‌, നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമുള്ള സ്വകാര്യ വിതരണക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌. അതോടൊപ്പം കരിക്കു വിൽപന കൂടി വ്യാപകമാക്കാൻ ഉത്പാദക കമ്പനികൾക്ക്‌ അവരുടെ ആളുകളെ നിയോഗിച്ച്‌ ഇളനീർ കിയോസ്കുകളും പ്രവർത്തിപ്പിക്കാവുന്നതാണ്‌. നീരയുടെ വിൽപന ശൃംഖല വികസിക്കുന്നതനുസരിച്ച്‌ ഈ കിയോസ്കുകൾ വഴിയും നീര വിതരണം ചെയ്യാവുന്നതാണ്‌.
ഇന്ത്യൻ റെയിൽവെയ്ക്ക്‌ നീരയുടെ ഗുഡ്‌വിൽ അംബാസിഡറാകൻ സാധിക്കും.  കാലക്രമേണ റെയിൽവെ ശൃംഖല മുഴുവൻ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കത്തിൽ കേരളത്തിൽ നിന്ന്‌ സർവീസ്‌ ആരംഭിക്കുന്ന കേറ്ററിംഗ്‌ വാനുള്ള ട്രെയിനുകളിൽ  നീരയുടെ വിതരണം ആരംഭിക്കുക.
കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ  നിന്ന്‌ ഫ്ലൈറ്റുകൾ വഴി നീര  ഇന്ത്യയിലേയും ഗൾഫ്‌ രാജ്യങ്ങളിലേയും പ്രധാന നഗരങ്ങളിലേയ്ക്ക്‌ എത്തിക്കാനുള്ള അവസരങ്ങളും നമുക്ക്‌ ഉണ്ട്‌.  ഇതിനുള്ള കുപ്പികൾ പ്രത്യേക ലേബലുകൾ പതിച്ച്‌ കൂടുതലായി വരുന്ന ചെലവുകൾ നികത്തുന്നതിനുള്ള അധിക വിലയും രേഖപ്പെടുത്തി തയാറാക്കേണ്ടതാണ്‌.
ഏതു പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന പോഷകസമ്പുഷ്ടമായ ആരോഗ്യ പാനീയം എന്ന നിലയിലാണ്‌ നീരയുടെ വിൽപന തന്ത്രം മെനയേണ്ടത്‌. എന്നാൽ ബ്രാൻഡിങ്ങിൽ പരസ്യങ്ങൾ പ്രധാനമായും ലക്ഷ്യം വയ്ക്കേണ്ടത്‌ കുട്ടികളെയും യുവാക്കളെയുമാണ്‌. അപ്പോൾ പരസ്യപ്രചാരണത്തിന്റെ തന്ത്രം മാറ്റണം. നീര ഒരു ഉന്മേഷപാനീയം അല്ലെങ്കിൽ ഫൺഡ്രിങ്ക്‌ തുടങ്ങിയ രീതികളിലാവണം അവതരണം. എങ്ങിനെയായാലും യുവ തലമുറയാണ്‌ ഭാവിയിൽ നീരയ്ക്ക്‌ വിപണിഡിമാന്റ്‌ സൃഷ്ടിക്കേണ്ടവർ. അതിനാൽ പായ്ക്കിങ്ങ്‌, ലേബലിംങ്ങ്‌ മുതലായ പ്രവർത്തനങ്ങൾ അവരെ ആകർഷിക്കാൻ പര്യാപ്തമായിരിക്കണം. നീര പായ്ക്കറ്റ്‌ അത്യാകർഷകമായി രൂപകൽപന ചെയ്യണം. പായ്ക്കിങ്ങിനുപയോഗിക്കുന്ന പദാർത്ഥം നീരയുടെ രുചിയേയോ അതിന്റെ ഘടനയെയോ ബാധിക്കുന്നതാകരുത്‌. ലേബൽ യുവാക്കളെ ആകർഷിക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്ലാസ്റ്റിക്‌ ബാഗുകൾ ഒരു കാരണവശാലും പായ്ക്കിങ്ങിന്‌ ഉപയോഗിക്കരുത്‌ എന്നതാണ്‌. ബ്രാൻഡിങ്ങിൽ ഇപ്പോൾ വിപണിയിലുള്ള റിയൽ , ട്രോപ്പിക്കാന തുടങ്ങിയവ പോലെ ശുദ്ധമായ പഴച്ചാറുകളുടെ മാതൃക പൈന്തുടരാവുന്നതാണ്‌. ഫ്രൂട്ടി അല്ലെങ്കിൽ ആപ്പി പോലെ ഫ്രൂട്ട്‌ പൾപ്പുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങളെ മാതൃകയാക്കരുത്‌.  നൽകുന്ന പരസ്യങ്ങൾ ഏറ്റവും അടിസ്ഥാന തലങ്ങളിൽ എത്തുന്നു എന്ന്‌ ഉറപ്പുവരുത്തണം. ഏതാനും കമ്പനികളും അവയുടെ ഫെഡറേഷനുകളും  ഉത്പ്പന്നവുമായി വിപണിയിൽ എത്തുമ്പോൾ, മറ്റുള്ള ഫെഡറേഷനുകൾക്ക്‌ കിയോസ്കുകൾ പോലുള്ള മാർഗ്ഗങ്ങളിലൂടെ ഇതുമായി സഹകരിക്കാവുന്നതും ഇതിന്റെ ഗുണഫലങ്ങളിൽ പങ്കു ചേരാവുന്നതുമാണ്‌. ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു കാര്യം ഉത്പ്പന്നത്തിന്റെ ഗുണ നിലവാരമാണ്‌. ഉത്പ്പാദനത്തിന്റെയും സംസ്കരണത്തിന്റെയും ഓരോ ഘട്ടങ്ങളിലും മാർക്കറ്റിംങ്ങ്‌ കൺസോർഷ്യം നിയോഗിക്കുന്ന ഒരു  വിദഗ്ദ്ധ സംഘം  ഉത്പ്പന്നത്തിന്റെ ഗുണനിലവാര പരിശോധന നടത്തേണ്ടതാണ്‌.
കൺസോർഷ്യത്തിന്റെ പ്രവർത്തനം
കൺസോർഷ്യത്തിന്റെ പ്രവർത്തനം അതിന്റെ ലക്ഷ്യങ്ങളോട്‌ യോജിച്ചു പോകുന്നതാകണം.  ഉത്പ്പന്നത്തിന്റെ കർശനമായ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന്‌ കഴിവുള്ള ഉദ്യോഗസ്ഥരുടെ നിര കൺസോർഷ്യത്തിന്റെ പ്രവർത്തനത്തിന്‌ ആവശ്യമാണ്‌. സെയിൽൽസ്‌ ടീം വേണം വിൽപനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കാൻ. സംഭരണകേന്ദ്രങ്ങൾ വിതരണ വാഹനങ്ങൾ തുടങ്ങിയവയെ നിയന്ത്രിക്കേണ്ടത്‌ ലൊജിസ്റ്റിക്സ്‌ വിഭാഗമാണ്‌. കൺസോർഷ്യത്തിന്‌ ഒരു ഗവേഷണ - വികസന വിഭാഗം ഉണ്ടായിരിക്കണം.  ഇവരാണ്‌ നീരയുമായി ബന്ധപ്പെട്ട ഗവേഷണ സംരംഭങ്ങൾക്ക്‌ നേതൃത്വം നൽകേണ്ടത്‌.  സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‌ സാങ്കേതിക വിദഗ്ധരുടെ ഒരു സംഘവും കൺസോർഷ്യത്തോടനുബന്ധിച്ച്‌ പ്രവർത്തിക്കണം. ഒരു പരിശീലന വിഭാഗത്തിന്റെ സേവനവും കൺസോർഷ്യത്തിൽ ഒഴിവാക്കാനാവാത്തത്താണ്‌. ഉത്പാദക മേഖലയിലെ തൊഴിലാളികൾക്കു മാത്രമല്ല, ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്ന ഉത്പാദക കമ്പനി ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കുള്ള മാനേജ്‌മന്റ്‌ പരിശീലനവും ഇടയ്ക്കിടെ സംഘടിപ്പിക്കേണ്ടതുണ്ട്‌. മികച്ച ധനകാര്യ വിഭാഗമായിരിക്കണം കൺസോർഷ്യത്തിന്റേത്‌. ഇതിനായി ഇന്റേണൽ ഓഡിറ്റർമാർ എല്ലാ പ്രോഡ്യൂസർ കമ്പനികളുടെയും കണക്കുകൾ പരിശോധിച്ച്‌ വേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതാണ്‌.  എല്ലാറ്റിനുമുപരി ചീഫ്‌ എക്സിക്കുട്ടീവ്‌ ഓഫീസർമാരും അദ്ദേഹത്തിന്റെ സഹായികളും വിപണിയിലെ കാര്യങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്യണം.
ശ്രദ്ധിക്കേണ്ട വിഷയങ്ങൾ
കൺസോർഷ്യവും കമ്പനികളും പരസ്പര ധാരണയോടെ ഉത്പാദന വിപണന ഉത്തരവാദിത്വങ്ങൾ സഹകരിച്ച്‌ ഏറ്റെടുക്കണം.  ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർണമായി പൂർത്തിയാക്കുക, മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങളിൽ തലയിടാതിരിക്കുക - ഇത്‌ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കണം. എന്നുകരുതി കമ്പനികൾ തമ്മിൽ പരസ്പര സഹകരണം പാടില്ല എന്നല്ല.  ഗവേഷണവും വികസനവും മാറ്റി നിർത്തിയാൽ ഏറ്റവും ആവശ്യം വരുന്ന മേഖലകളാണ്‌   സാങ്കേതിക വിദ്യ, പരിശീലനം എന്നിവ. എന്നാൽ കമ്പനികൾ ഒന്നിച്ചുള്ള ഉത്പാദനം അപകടസാധ്യതയുള്ളതാണ്‌. ആവശ്യത്തിലധികം ശേഷിയുള്ള യന്ത്രസാമഗ്രികൾ വരുത്തി സ്ഥാപിക്കുന്നതിലൂടെ അവ നിർജ്ജീവ മൂലധനമായി മാറാം. ഉത്പാദന ശേഷിക്ക്‌ ആവശ്യമായതിനു പുറമെയുള്ള സാമഗ്രികൾ സ്ഥാപിക്കുന്നത്‌ കമ്പനിയെ നഷ്ടത്തിലേയ്ക്ക്‌ തള്ളിവിട്ടേക്കാം. ഇത്‌ വിതരണ ശൃംഖലയെ ദുർബലപ്പെടുത്തും. മിൽമയുടെ വിതരണ ശൃംഖലയുമായി ബന്ധപ്പെടുന്നതിനു മുമ്പെ  ഈ വിഷയത്തിന്റെ വിവിധ വശങ്ങൾ പഠിക്കാൻ  ക്ഷീര കർഷകർക്ക്‌ അവസരം നൽകണം. നമുക്കറിയാം നാളികേര കൃഷിയും, പശുവളർത്തലും നമ്മുടെ പരമ്പരാഗത കാർഷിക മേഖലയിലെ പരസ്പര പൂരകങ്ങളായ രണ്ടു കണികകളാണ്‌. ചാണകം തെങ്ങിനുള്ള ഉത്തമ ജൈവ വളമാണ്‌. തേങ്ങാപിണ്ണാക്കാകട്ടെ കറക്കുന്ന പശുക്കൾക്കുള്ള പഥ്യാഹാരവും.  പാലും നീരയുമാകട്ടെ വിപണിയിൽ പരസ്പരം മത്സരിക്കുന്ന ബദൽ ഉത്പ്പന്നങ്ങളുമല്ല. അതിനാൽ ഇവ രണ്ടും വിപണിയിൽ സഹകരിക്കുന്നതിൽ അപാകതയുമില്ല. ഉത്പാദക കമ്പനികൾ സംസ്കരിച്ച്‌ വിതരണത്തിന്‌ എത്തിക്കുന്ന നീര, കൺസോർഷ്യമാണ്‌ വാങ്ങേണ്ടത്‌. ഇതിനുള്ള ന്യായമായ വില കൃഷിക്കാർക്ക്‌ കൃത്യസമയത്തു നൽകണം. ഈ സാമ്പത്തിക ബാധ്യ ഏറ്റെടുക്കുന്ന കൺസോർഷ്യം അതു നേരിടുന്നതിനായി നീരയുടെ വിൽപന വഴി അതിന്‌ ആവശ്യമായ ലാഭം കണ്ടെത്തണം. ഇതൊരു വെല്ലുവിളിയാണ്‌. അതുകൊണ്ട്‌ നീരയുടെ വിപണനത്തിലും വിതരണത്തിലും ഒരു വിധ പിഴവുകളും സംഭവിക്കാൻ പാടില്ല.
ഉപസംഹാരം
നീരയുടെ വിപണനത്തിലൂടെ കേരളത്തിന്റെ സമ്പട്‌വ്യവസ്ഥയ്ക്ക്‌ വലിയ ഒരു ഉണർവ്വ്‌ നൽകാനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. 2017 ഓടെ ഇന്ത്യയിലെ പായ്ക്ക്‌ ചെയ്ത പഴച്ചാറുകളുടെ വിപണിയിൽ വലിയ വളർച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. അതായത്‌ 20 ശതമാനം വളർച്ച - 120 കോടി ലിറ്റർ. ഇതിന്റെ പത്തു ശതമാനം പിടിക്കാൻ നീരയ്ക്ക്‌ സാധിച്ചാൽ തന്നെ  12 കോടി ലിറ്റർ ആകും. ഇതിന്‌ ഓരോ മലയാളിയും പ്രതി വർഷം നാലു ലിറ്റർ നീര ഉപയോഗിച്ചാൽ മതി. ഇത്‌ നമുക്ക്‌ നേടാൻ സാധിക്കുന്ന ലക്ഷ്യമാണ്‌. ഒരു ശരാശരി മലയാളി പ്രതിവർഷം ഉപയോഗിക്കുന്ന മദ്യത്തിന്റെ കണക്കുമായി ( എട്ടു ലിറ്റർ) താരതമ്യപ്പെടുത്തുമ്പോൾ ഇത്‌ ഒന്നുമല്ല. അതുകൊണ്ട്‌ നമ്മുടെ സമ്പട്‌ വ്യവസ്ഥയ്ക്ക്‌ കരുത്തേകാൻ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നീര ശീലമാക്കാൻ ഓരോ മലയാളിയേയും പ്രേരിപ്പിക്കണം. ശീലങ്ങൾ മാറ്റാൻ മലയാളികൾക്കാവും. ഒരു സംസ്കാരം തന്നെ മാറ്റാൻ ഇതുവഴി നമുക്ക്‌ സാധിക്കും.
നമ്മുടെ കാർഷിക മേഖലയിൽ വലിയ ഒരു മാറ്റമാണ്‌ ഇതളൂടെ സംഭവിക്കാൻ പോകുന്നത്‌. നീര എന്ന ഉത്പ്പന്നത്തിലൂടെ മാത്രം പ്രതിവർഷം 1800 കോടിയുടെ വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌. കർഷകർക്ക്‌ അവരുടെ സ്വാഭാവിക ജീവിത ശൈലിയിലേയ്ക്ക്‌ തിരിച്ചു വരാൻ ഇത്‌ പ്രേരണയാകും. അതോടെ കേരളത്തിന്റെ കാർഷിക മേഖല ഉണരും, സജീവമാകും. അപ്പോൾ തെങ്ങിൻ തോപ്പുകളിലെ ഇടവിളകൃഷികൾ, കന്നുകാലി വളർത്തൽ, കോഴിവളർത്തൽ തുടങ്ങി കേരളത്തിലെ പരമ്പരാഗത കാർഷിക മേഖലകൾ സജീവവും ഉത്പാദന ക്ഷമവും ആകും. നമ്മുടെ കൃഷിഭൂമിയിൽ നിന്ന്‌ നമുക്ക്‌ ആവശ്യമായ ഭക്ഷ്യസാധനങ്ങൾ വിഷരഹിതമായി വിളയിക്കാൻ നമുക്കു സാധിക്കും. അതിലൂടെ സംസ്ഥാനത്ത്‌ പുതിയ വരുമാന സ്രോതസ്‌ വികസിക്കും. ഇത്‌ തീരപ്രദേശത്തെ സമ്പട്‌ വ്യവസ്ഥയെയും പരിവർത്തനത്തിനു വിധേയമാക്കും. ഇടനാട്ടിൽ റബർ എന്ന വ്യവസ്ഥാപിത വിള ഇന്ന്‌ വലിയ വെല്ലുവിളികൾ നേരിടുകയാണ്‌. പ്രത്യേകിച്ച്‌ ചെറുകിട റബർ കർഷകർ. ഇടവിളകളിലൂടെയല്ലാതെ അവർക്ക്‌ സ്ഥിരവരുമാനത്തിന്‌ മറ്റ്‌ മാർഗ്ഗങ്ങൾ ഇപ്പോൾ ഇല്ല.
അതിനാൽ മാറി ചിന്തിക്കാൻ കാലമായിരിക്കുന്നു. ഭാവിയെ മുന്നിൽ കണ്ട്‌, പുത്തൻ കാഴ്ച്ചപ്പാടുകൾ നാം വികസിപ്പിക്കണം. നീരയിലൂടെ നാളികേര കർഷകരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ,  മാർക്കറ്റിംങ്ങ്‌ കൺസോർഷ്യം മാത്രമാണ്‌ വിവേകപൂർണമായ  ദീർഘകാല പരിഹാരം. ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത്‌ നാളികേര മേഖലയിൽ നിന്ന്‌   നിന്നു തന്നെ ഉയർന്നു വരുന്ന കർഷകരുടെ നേതൃത്വമാണ്‌. അവർക്കു മാത്രമെ ഇതിനു സാധിക്കുകയുള്ളു.
ഫോൺ: 9995207900
at December 18, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, DR JACOB GEORGE

22 Nov 2014

വിജയരഹസ്യങ്ങൾ










ജോൺ മുഴുത്തേറ്റ്‌
1
ലക്ഷ്യം വിജയത്തിന്റെ മാർഗ്ഗദീപം
ഒന്നാം ക്ലാസിലെ കുട്ടികളോട്‌ അധ്യാപിക ഒരു കുസൃതിച്ചോദ്യം ചോദിച്ചു: നിങ്ങൾക്ക്‌ ആരാവാനാണ്‌ ആഗ്രഹം? കുട്ടികൾ ഓരോരുത്തരും ഉത്തരം പറയുവാൻ തുടങ്ങി.
എനിക്ക്‌ എൻജിനീയറാകണം, എനിക്ക്‌ ഡോക്ടറാവണം, അധ്യാപകനാവണം, ക്രിക്കറ്റു കളിക്കാരനാവണം, ഗായകനാവണം, സിനിമാനടനാവണം തുടങ്ങിയ മറുപടികൾ
എനിക്ക്‌ കളക്ടറാവണം?? വിളറിമെലിഞ്ഞ ഒരു പെൺകുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു: അതുകേട്ട്‌ ചിലകുട്ടികൾ ചിരിച്ചു.
അധ്യാപിക അവരോട്‌ ചോദിച്ചു: ?നിങ്ങളെന്തിനാണ്‌ ചിരിക്കുന്നത്‌? ആ കുട്ടിയുടെ ആഗ്രഹമല്ലേ പറഞ്ഞത്‌. അധ്യാപികയും ഉള്ളാലെ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, പെൺകുട്ടിയുടെ മുഖത്ത്‌ യാതൊരു നാണവും കാണപ്പെട്ടില്ല. അവളുടെ തിളങ്ങുന്ന കണ്ണിൽ ഉറച്ച വിശ്വാസവും നിശ്ചയദാർഢ്യവും പ്രകടമായിരുന്നു.
അവളുടെ അച്ഛനാണ്‌ ആമോഹം അവളിൽ ഉണർത്തിയത്‌ എന്ന്‌ അവൾ വ്യക്തമാക്കി. ഐ. എ. എസ്‌. പരീക്ഷപാസായി ഒരു കളക്ടറായിത്തീരുവാൻ കഴിയുമെന്ന ആത്മവിശ്വാസം അവളിൽ ജനിപ്പിച്ചതു അച്ഛനായിരുന്നു.
ആ പെൺകുട്ടി ഉത്സാഹത്തോടെ പഠിച്ചു. എൻജിനീയറിംഗിന്‌ ഉന്നതവിജയം നേടി. കാമ്പസ്‌ സെലക്ഷനിൽ ഉയർന്ന ശമ്പളത്തിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. പക്ഷേ, ഐ. എ. എസ്‌. മോഹം അതെല്ലാം ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിച്ചു. അവൾ ഐ. എ. എസ്‌. പരീക്ഷയ്ക്ക്‌ തയ്യാറായി 2009 ൽ പരീക്ഷ എഴുതി. അവൾ പരാജയപ്പെട്ടു. ഇന്റർവ്യൂവിനുപോലും ക്ഷണം ലഭിച്ചില്ല. അടുത്തകൊല്ലം വീണ്ടും എഴുതി 179-​‍ാം റാങ്ക്‌ ലഭിച്ചു. കളക്ടറായില്ലെങ്കിലും റവന്യൂ സർവ്വീസിൽ ഉയർന്ന ജോലി കിട്ടി. അവൾ അതിൽ തൃപ്തയായില്ല. ഐ. എ. എസ്സിനോടുള്ള അവളുടെ അഭിനിവേശം അതിശക്തമായിരുന്നു. തന്റെ മോഹം ഉപേക്ഷിക്കുവാൻ അവൾ തയ്യാറല്ലായിരുന്നു. ജോലിയിൽ നിന്ന്‌ ശമ്പളമില്ലാത്ത അവധി എടുത്ത്‌ പരിശീലനം തുടർന്നു. കൂടുതൽ വാശിയോടെ. പക്ഷേ ഇപ്രാവശ്യം അവൾക്ക്‌ കിട്ടിയ റാങ്ക്‌ കുറഞ്ഞുപോയി. അവൾക്ക്‌ നിരാശ തോന്നി. പക്ഷേ, അവൾ ആശ കൈവിട്ടില്ല. തന്റെ ലക്ഷ്യം കൈവരിയ്ക്കണമെന്ന വാശിയായിരുന്നു. അടക്കാനാവാത്ത അഭിനിവേശമായിരുന്നു. അവൾ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തി കൂടുതൽ ഉത്സാഹത്തോടെ പഠിച്ചു.. നാലാമതും  പരീക്ഷ എഴുതി. അത്‌ അവസാനത്തെ ചാൻസായിരുന്നു. 2012-ലെ ഐ. എ. എസ്‌. പരീക്ഷയിൽ ഹരിത വി. കുമാർ എന്ന ആ പെൺകുട്ടി ഒന്നാം റാങ്ക്‌ നേടി മലയാളികളുടെ അഭിമാനമായി.
ഐ. എ. എസ്‌. നേടുക എന്നത്‌ അവളുടെ വെറും മോഹം മാത്രമായിരുന്നില്ല. അതി തീവ്രമായ അഭിനിവേശമായിരുന്നു, അഭിവാഞ്ഛയായിരുന്നു, പാഷനായിരുന്നു. ഇതാണ്‌ ഹരിത എന്ന പെൺകുട്ടിയ്ക്ക്‌ പരാജയങ്ങളിൽ തളരാതെ മുന്നേറുവാൻ ഊർജ്ജം പകർന്നത്‌. അവളുടെ വ്യക്തമായ ലക്ഷ്യബോധവും അതിനോടുള്ള തീവ്രമായ അഭിനിവേശവും വിജയം മോഹിക്കുന്നവർക്കെല്ലാം പാഠമാകേണ്ടതാണ്‌.
മൂല്യവത്തായ ഒരു ലക്ഷ്യം അല്ലെങ്കിൽ ആദർശം പടിപടിയായി കൈവരിയ്ക്കലാണ്‌ വിജയം? എന്നാണ്‌ പ്രശസ്ത എഴുത്തുകാരനായ ഏൾനൈറ്റിംഗേൽ പറഞ്ഞത്‌. വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്‌ ഉദാത്തമായ ഒരു ലക്ഷ്യവും അത്‌ നേടുവാനുള്ള അതിതീവ്രമായ അഭിവാഞ്ഛയും. ലക്ഷ്യംനേടുവാനുള്ള മാർഗ്ഗം എത്ര വിഷമകരമാണെങ്കിലും പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അവയെല്ലാം തരണം ചെയ്തു തളരാതെ മുന്നേറാനുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നത്‌ ലക്ഷ്യബോധവും, ലക്ഷ്യം നേടുവാനുള്ള അതിതീവ്രമായ അഭിവാഞ്ഛയുമാണ്‌. ലക്ഷ്യം വ്യക്തമായി നിർവ്വചിക്കാതെ മാർഗ്ഗം നിർണ്ണയിക്കുവാൻ കഴിയുകയില്ലല്ലോ. മാർഗ്ഗത്തിന്റെ ദിശ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ലക്ഷ്യം നേടാനുള്ള തീവ്രമായ അഭിവാഞ്ഛയാണ്‌ ഏതു പ്രതിസന്ധികളേയും പരാജയങ്ങളേയും അതിജീവിക്കുവാൻ കരുത്ത്‌ പകരുന്നത്‌. നെപ്പോളിയൻ ഹിൽ പറഞ്ഞതുപോലെ, അതിശക്തവും ആഴത്തിൽ വേരൂന്നിയതുമായ ഒരു അഭിലാഷമാണ്‌ എല്ലാ നേട്ടങ്ങൾക്കും തുടക്കം.
എൽബർട്ട്‌ ഹുബ്ബാർഡ്‌ ഒരിയ്ക്കൽ വ്യക്തമാക്കിയതുപോലെ; ?വളരെയാളുകൾ ജീവിതത്തിൽ പരാജയപ്പെടുന്നത്‌ കഴിവിന്റെയോ, ബുദ്ധിയുടെയോ, ധൈര്യത്തിന്റെ പോലുമോ അഭാവം കൊണ്ടല്ല. ഒരുലക്ഷ്യത്തിലേക്ക്‌ അവരുടെ ഊർജ്ജം കേന്ദ്രീകരിക്കുന്നില്ല എന്നതുകൊണ്ടുമാത്രമാണ്‌.
?നിങ്ങൾ ഒരു സന്തുഷ്ട ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ അതൊരു ലക്ഷ്യവുമായിട്ടാണ്‌ ബന്ധിപ്പിക്കേണ്ടത്‌: ആളുകളുമായിട്ടോ വസ്തുക്കളുമായിട്ടോ അല്ല?. എന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീൻ നിർദ്ദേശിക്കുന്നു. അതുകൊണ്ട്‌ ലക്ഷ്യ നിർണ്ണയം വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്‌. നിങ്ങളുടെ ജീവിതത്തിന്റെ വിജയപരാജയങ്ങൾ നിങ്ങളുടെ ലക്ഷ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ശരിയായ ലക്ഷ്യനിർണ്ണയം നടത്തുകയും അതുനേടിയെടുക്കുകയും ചെയ്യുന്നതിനുള്ള ചില മാർഗ്ഗങ്ങൾ വിശദമാക്കാം.
1. പ്രചോദനാത്മകമായ ലക്ഷ്യം തെരഞ്ഞെടുക്കുക
അർത്ഥപൂർണ്ണവും പ്രചോദനാത്മകവുമായ ഒരു ലക്ഷ്യം നിങ്ങളെ എപ്പോഴും കർമ്മനിരതരാക്കാൻ സഹായിക്കും. ഏതു പ്രതികൂല സാഹചര്യങ്ങളേയും പ്രതിസന്ധികളേയും നേരിടുവാനും, മുന്നേറാനുമുള്ള ഊർജ്ജം പകരുകയും ചെയ്യും. ലൂയിസ്‌ ഇർവിംഗ്‌ വ്യക്തമാക്കിയതുപോലെ:,?നിങ്ങൾ എന്താവാൻ പോകുന്നു എന്ന്‌ നിർണ്ണയിക്കുന്നത്‌ നിങ്ങളുടെ ലക്ഷ്യമാണ്‌.
2. ലക്ഷ്യം വ്യക്തത്തയുള്ളതാക്കുക.
വ്യക്തത്തയില്ലാത്ത ലക്ഷ്യത്തിലേക്ക്‌ പ്രയാണം ആയാസരഹിതമായിരിക്കില്ല. അതുകൊണ്ട്‌ ലക്ഷ്യം പൂർണ്ണമായും വ്യക്തമായും നിർവ്വചിക്കുക. ഞാൻ ഒരു എൻജിനീയറാകും എന്ന്‌ ചിന്തിക്കുന്നതിനുപകരം, ഒരു സിവിൽ എൻജിനീയർ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ എൻജിനീയറാകും എന്ന്‌ വ്യക്തമായി നിർവചിക്കുക. ഞാൻ ഉന്നത വിജയം നേടും എന്നതിനുപകരം ?ഞാൻ 80 ശതമാനം മാർക്കോടെ ഉയർന്ന നിലയിൽ പരീക്ഷപാസാകും? എന്ന്‌ വ്യക്തമായി തീരുമാനിക്കുക.
3. യാഥാർത്ഥ്യബോധത്തോടെ ലക്ഷ്യനിർണ്ണയം നടത്തുക.
മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച്‌ ലക്ഷ്യം തെരഞ്ഞെടുക്കുന്ന കുട്ടികളുണ്ട്‌. എന്നാൽ തന്റെ കഴിവിനും അഭിരുചിക്കും അനുസരിച്ച്‌ ലക്ഷ്യം തെരഞ്ഞെടുക്കുകയാണ്‌ വേണ്ടത്‌. അതു നിങ്ങൾക്ക്‌ ഊർജ്ജവും ഉത്സാഹവും നൽകിക്കൊണ്ടിരിക്കും. ലക്ഷ്യവും അഭിരുചിയും തമ്മിൽ പൊരുത്തമില്ലാതെ വന്നാൽ ലക്ഷ്യപ്രാപ്തി കൂടുതൽ സങ്കീർണ്ണവും ക്ലേശകരവുമായിത്തീരും.
4. ലക്ഷ്യം ഡയറിയിൽ എഴുതുക.
ലക്ഷ്യം എന്താണെന്നും ഈ ലക്ഷ്യം തെരഞ്ഞെടുത്തത്‌ എന്തുകൊണ്ടാണെന്നും അതു നേടാനുള്ള വഴികളും ഒക്കെ ഡയറിയിൽ രേഖപ്പെടുത്തുക. അതുപോലെ ദിവസവും ലക്ഷ്യം ഇടതുകൈകൊണ്ട്‌ എഴുതുന്നതും      നല്ലതാണ്‌ എന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇടതുകൈകൊണ്ട്‌ എഴുതുമ്പോൾ വികാരങ്ങൾ, ക്രിയേറ്റിവിറ്റി, ഭാവന തുടങ്ങിയവയുമായി ബന്ധപ്പെട്ട വലതു മസ്തിഷ്ക അർദ്ധഗോളം പ്രത്യേകമായി ഉത്തേജിപ്പിക്കപ്പെടുകയും ലക്ഷ്യവുമായി ഒരു വൈകാരിക ബന്ധം രൂപപ്പെടുകയും ചെയ്യുന്നു. ഇത്‌ ലക്ഷ്യപ്രാപ്തിയ്ക്ക്‌ കൂടുതൽ പ്രചോദനം നൽകുന്നു.
5. അതിതീവ്രമായ അഭിനിവേശം നിലനിർത്തുക.
ലക്ഷ്യപ്രാപ്തിക്കുള്ള അതിതീവ്രമായ അഭിനിവേശം അല്ലെങ്കിൽ പാഷൻ? ആണ്‌ വിജയത്തിന്റെ ഒരു സുപ്രധാന ഘടകം എന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. ഈ പാഷൻ ആണ്‌ പരാജയങ്ങളിലും പ്രതിസന്ധികളിലും മനസുമടുക്കാതെ മുന്നേറാൻ നിങ്ങൾക്ക്‌ ഊർജ്ജം പകരുന്നത്‌ എന്നോർക്കുക.
6. ലക്ഷ്യം സ്വപ്നം കാണുക
ലക്ഷ്യപ്രാപ്തി കൂടെക്കൂടെ സ്വപ്നം കാണുകയും ഭാവനയിൽ വിരിയിക്കുകയും ചെയ്യുക. എ. പി. ജെ. അബ്ദുൾ കലാം പറയുന്നതുപോലെ സ്വപ്നം ഉണർവ്വിലും ഉറക്കത്തിലും നിങ്ങൾക്ക്‌ ഊർജ്ജം പകർന്നുകൊണ്ടിരിക്കും. നിങ്ങൾ ഭാവനയിൽ കാണുന്നതും സ്വപ്നം കാണുന്നതും നിങ്ങളിലേക്കാകർഷിക്കപ്പെടുമെന്നാണ്‌ മന:ശാസ്ത്രമതം.
7. ലക്ഷ്യപ്രാപ്തിക്കായി ഒരു കർമ്മപദ്ധതി തയ്യാറാക്കുക
ലക്ഷ്യം സ്വപ്നം കണ്ടാൽ മാത്രം പോരാ. അതുനേടിയെടുക്കാനുള്ള  ക്രിയാത്മകമായ ഒരു പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യണം. മഹത്തായ ലക്ഷ്യങ്ങൾ കൈവരിച്ചവരുടെ തന്ത്രങ്ങൾ മനസ്സിലാക്കുകയും അനുയോജ്യമായത്‌ അനുകരിക്കുകയും ചെയ്യാം. ഇത്‌ നിങ്ങളുടെ മാർഗ്ഗ രേഖയാവട്ടെ. സിഗ്‌ സിഗ്ലർ പറഞ്ഞതുപോലെ: ഒരു വീട്‌ പണിയുവാൻ നിങ്ങൾക്ക്‌ ഒരു പ്ലാൻ വേണം. ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഒരു പ്ലാൻ അല്ലെങ്കിൽ ലക്ഷ്യമുണ്ടാവുക എന്നത്‌ ഇതിനെക്കാൾ പ്രധാനമാണ്‌.
8. ദൃഢനിശ്ചയത്തോടെ പ്രവർത്തനം തുടങ്ങുക
പ്രവർത്തന പദ്ധതിയ്ക്കും തന്ത്രങ്ങൾക്കും രൂപംകൊടുത്തു കഴിഞ്ഞാൽ സമയം നഷ്ടപ്പെടുത്താതെ നിശ്ചയദാർഢ്യത്തോടെ പ്രവർത്തനം തുടങ്ങുക.
9. കൃത്യനിഷ്ഠപാലിക്കുക
ലക്ഷ്യപ്രാപ്തിയ്ക്കുള്ള പ്രവർത്തനങ്ങൾ കർമ്മപദ്ധതിയനുസരിച്ച്‌ വളരെ കൃത്യനിഷ്ഠയോടുകൂടി സമയബന്ധിതമായി ചെയ്യുക. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ നാളേയ്ക്ക്‌ മാറ്റി വയ്ക്കാതെ ഇന്നുതന്നെ ചെയ്യുക. കൃത്യനിഷ്ഠയോടെയുള്ള പ്രവർത്തനം നിങ്ങൾക്ക്‌ വിജയലബ്ധി ഉറപ്പാക്കുന്നു.
10. നിരന്തരം പുരോഗതി വിലയിരുത്തുക
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പുരോഗതി നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുക അനിവാര്യമാണ്‌. അപ്രതീക്ഷിത പരാജയങ്ങളും പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. പുരോഗതിയുടെ വേഗത കുറയ്ക്കാനും ദിശമാറിപ്പോകാനും ഇവ ഇടവരുത്തിയേക്കാം. അപ്പോഴൊക്കെ പൂർവ്വാധികം ശക്തിയോടെയും വേഗതയോടെയും ശരിയായ ദിശയിൽ മുന്നേറാൻ തയ്യാറാവണം.
11. ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക
വിജയാഘോഷങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തിയോടെ മുന്നേറാനുള്ള ശക്തിപ്രദാനം ചെയ്യുകയും ചെയ്യും. ഇതൊരു സ്വയം പ്രചോദനമാർഗ്ഗം (Self  Motivation)  കൂടിയാണ്‌.
നിങ്ങളുടെ ലക്ഷ്യം നിരന്തരം നിങ്ങളുടെ ചിന്തയിൽ തെളിയട്ടെ, ഭാവനയിൽ വിരിയട്ടെ. അതു നിങ്ങളുടെ ബോധമനസ്സിലും ഉപബോധമനസിലും നിറഞ്ഞു നിൽക്കട്ടെ. ലക്ഷ്യപ്രാപ്തിയ്ക്കായി എപ്പോഴും നിങ്ങളുടെ ഹൃദയം സ്പന്ദിയ്ക്കട്ടെ. മനസ്സ്‌ വെമ്പൽ കൊള്ളട്ടെ. ഓരോ ശരീരകോശവും വിജയത്തിനായി തുടിയ്ക്കട്ടെ. അപ്പോൾ വിജയം നിങ്ങളെത്തേടിയെത്തുക തന്നെ ചെയ്യും. ?മനുഷ്യൻ ജനിക്കാനായി ജയിച്ചവനാണ്‌ പരാജയപ്പെടാനല്ല. ഹെന്റി ഡേവിഡ്‌ തോറോയുടെ ഈ വാക്കുകൾ എപ്പോഴും ഓർക്കുക.
Click here to Reply or Forward
1.01 GB (6%) of 15 GB used
Manage
©2014 Google - Terms & Privacy
Last account activity: 1 day ago
Details
at November 22, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, john muzhuthett

19 Oct 2014

ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല


ഡോ.എം.വിജയകുമാർ
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി
സൂര്യകാന്തി എണ്ണയുടെ ഉപയോഗവുമായി നടത്തിയ
താരതമ്യ പഠനത്തിലെ കണ്ടെത്തലുകൾ
ഗവേഷണ പശ്ചാത്തലം
മനുഷ്യഹൃദയത്തിൽ നിന്ന്‌ ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും  കൊണ്ടു പോകുന്ന ധമനി(ആർട്ടറി)കളുടെ ഭിത്തികൾ, കൊഴുപ്പ്‌ അടിഞ്ഞുകൂടി ദൃഢമാകുന്നതാണ്‌ ഹൃദ്‌രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഭക്ഷ്യ എണ്ണകളും അതുവഴി ശരീരത്തി​‍െൽ അടിയുന്ന കൊഴുപ്പുമാണ്‌ ഇതിനെ ഏറ്റവും സ്വാധീനിക്കുക. പാചകത്തിനായി വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുമ്പോൾ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. ഹൃദ്‌രോഗികളുടെ ശരീരത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്സ്‌, ലിറീവേലഹലലഹ  എന്നിവയിൽ പാചക എണ്ണകളുടെ സ്വാധീനം കണ്ടെത്തുക എന്നതായിരുന്നു പഠന ലക്ഷ്യം.
പഠന രൂപകൽപന
കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സയിൽ കഴിയുന്ന 200 രോഗികളെയാണ്‌ രണ്ടു വർഷത്തെ പഠനത്തിന്‌ വിധേയരാക്കിയത്‌. ഗവേഷണ കാലയളവിൽ ഇവരിൽ 100 പേർക്ക്‌ വെളിച്ചെണ്ണയിൽ തയാറാക്കിയ ഭക്ഷണം നൽകിയപ്പോൾ ബാക്കി 100 പേർക്ക്‌ സൂര്യകാന്തി എണ്ണ ചേർത്ത ഭക്ഷണമാണ്‌ നൽകിയത്‌. രണ്ടു ഗ്രൂപ്പുകളെയും രണ്ടു വർഷത്തേയ്ക്ക്‌ പ്രത്യേകം നിരീക്ഷിച്ചു. അവരുടെ ആന്ത്രോപൊമെട്രിക്‌ തോത്‌, ലിപ്പിഡ്‌ പ്രോഫൈൽ, ലിപ്പോപ്രോട്ടീൻ എ, അപോലിപ്പോപ്രോട്ടീൻ ബി, എ-1 നിരക്ക്‌, ആന്റി ഓക്സിഡന്റ്സ്‌, ​‍്മ​‍്രശഹമശ്​‍ി, ഹൃദയസ്ഥിതി എന്നിവ മൂന്നു മാസം, ആറുമാസം, ഒരു വർഷം, രണ്ടു വർഷം എന്ന ഇടവേളകളിൽ നിരീക്ഷിച്ചു.
പഠനസാമഗ്രികളും രീതിയും
കൊച്ചി അമൃത ആശുപത്രിയിലെ ഔട്ട്‌ പേഷ്യന്റ്‌ വിഭാഗത്തിൽ നിന്ന്‌ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഹൃദ്‌രോഗികളെയായിരുന്നു ചില പ്രത്യേക മാനദണ്ഡങ്ങളനുസരിച്ച്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.  ആൻജിയോഗ്രാം, എക്കോ കാർഡിയോഗ്രാഫ്‌, ഇസിജി, സ്ട്രെസ്‌ പെർഫ്യൂഷൻ സ്കാൻ, മൾട്ടി ഡൈറ്റ്ക്ടർ കൊറോണറി ആൻജിയോഗ്രാം തുടങ്ങി വിവിധ പരിശോധനകളിലൂടെ ഇവരിൽ കൊറോണറി ആർട്ടിലറി രോഗാവസ്ഥ സ്ഥിരീകരിച്ച ശേഷമായിരുന്നു പഠനം തുടങ്ങിയത്‌. പഠനം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇവരുടെ പ്രമേഹം, ലിപ്പിഡ്‌ ലെവൽ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കി. രണ്ടു വർഷമായി നിയന്ത്രിക്കാനാവാത്ത ഹൈപ്പോതൈറോയിഡിസം, വൃക്ക തകരാർ, ക്രിയാറ്റിൻ തോത്‌ 2മില്ലിയിൽ കൂടുതൽ, കരൾ തകരാർ, രണ്ടു വർഷത്തിനുള്ളിൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ള മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരെ പഠനത്തിൽ നിന്ന്‌ ഒഴിവാക്കി.
രോഗികളെ തെരഞ്ഞെടുത്തതിനു സ്വീകരിച്ച മാനദണ്ഡം
1.    പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീ/ പുരുഷൻ ആയിരിക്കണം.
2.    ഹൃദയ സംബന്ധമായ രോഗമുണ്ട്‌ എന്നതിനുള്ള ആശുപത്രി രേഖ ഉണ്ടായിരിക്കണം
3.    ഹൃദ്‌രോഗിയാണ്‌ എന്നു തെളിയിക്കുന്ന ആഞ്ചിയോഗ്രാം, ഉൾപ്പെടെയുള്ള ആശുപത്രി രേഖകൾ വേണം.
4.    അഡൽറ്റ്‌ ട്രീറ്റ്‌മന്റ്‌ പാനൽ 3 പ്രകാരമുള്ള ലിപ്പിഡ്‌ ലെവൽ. ഗ്ലൈസെമിക്‌ കൺട്രോൾ (എച്ച്ബി എൽസി- 7 മില്ലിഗ്രാം ശതമാനം)
4.    തുടർ പരിശോധനകൾക്ക്‌ വിധേയനാകാനുള്ള സമ്മതം
5.    പ്രധാന പരിശോധനയ്ക്കുള്ള ഒപ്പിട്ട സമ്മതപത്രം നൽകണം.
രോഗികളെ ഒഴിവാക്കിയതിനു സ്വീകരിച്ച  മാനദണ്ഡങ്ങൾ
1.    നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ചികിത്സിക്കാത്ത ഹൈപ്പോതൈറോയിഡിസം
2.    പട്ടികയിൽ ചേർക്കുന്ന സമയത്ത്‌ കടുത്ത ഹൃദയ തകരാർ
3.    നേരത്തെയുള്ള മാൽ അബ്സോർ ബ്ഷൻ സിൻഡ്രം
4.    പഠനകാലയളവിൽ പഥ്യ ആഹാരക്രമം പാലിക്കാൻ അപര്യാപ്തമായ ഗാർഹിക സാഹചര്യം
5.    ക്രിയാറ്റിൻ തോത്‌ 2.0 മില്ലിഗ്രാമിലുള്ള കിഡ്നികളുടെ ക്രമരഹിതമായ പ്രവർത്തനം
6.    ശരീരത്തിൽ സാധാരണ ആവശ്യമുള്ളതിലും മൂന്നിരട്ടി ഹെപ്പാറ്റിക്‌ എൻസൈം സാന്നിധ്യം.
പഠന ഫലം
രണ്ടു വർഷത്തെ തുടർ പരിശോധനകൾ വഴി പഠനത്തിൽ കണ്ടെത്തിയത്‌ രണ്ടു വിഭാഗം ഹൃദ്‌രോഗികളിലും ലിപ്പിഡ്‌ പ്രോഫൈൽ ഒരുപോലെ പ്രധാന അപകട സാധ്യതയുള്ളതാണെന്നാണ്‌. എപിഒബി/എ നിരക്ക്‌, ലിപ്പോ പ്രോട്ടീൻ എ തുടങ്ങി കുറച്ചുകൂടി ലോലമായ മാനദണ്ഡങ്ങളും തുല്യമാണ്‌. ജീവഹാനി, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക്‌ എന്നിവയുടെ സാധ്യതയും  ഇരു ഗ്രൂപ്പിലും സമാനം തന്നെ.
ഉപസംഹാരം
കൊറോണറി ആർട്ടറി രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കൊപ്പം വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നത്‌ അവരുടെ സിറം കൊളസ്ട്രോളിന്റെ അളവ്‌ വർധിപ്പിക്കുകയോ രോഗിക്ക്‌ തത്സംബന്ധിയായ ആരോഗ്യഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ല എന്നാണ്‌ ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്‌.
at October 19, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, dr m vijayakumar

19 Jul 2014

പൂവൻ‌കുട്ടി



സുനിൽ എം എസ്


"അമ്മേ, പൂവൻ‌കുട്ട്യേ കണ്ടോ?” വാതിൽക്കൽ നിന്നുകൊണ്ട് ശ്രീക്കുട്ടി ചോദിച്ചു.

അതിമനോഹരിയായ ഒരു ബാർബീ ഡോളിനെ ഒരു കുഞ്ഞിനെയെന്നപോലെ അവൾ കൈകളിലെടുത്തിരുന്നു. അവളുടെ കൈകളിൽ ബാർബിക്കുഞ്ഞ് കണ്ണടച്ചു കിടന്നുറങ്ങി.

ചോദിയ്ക്കുന്നതിന്നിടയിൽ ശ്രീക്കുട്ടി ബാർബിക്കുഞ്ഞിന്റെ ശിരസ്സ് മെല്ലെ ഉയർത്തി. ശിരസ്സുയരുന്നതിനനുസരിച്ച് ബാർബിക്കുഞ്ഞിന്റെ മിഴികൾ മെല്ലെ തുറന്നു വന്നു. ശിരസ്സു ചായ്ക്കുമ്പോൾ ഇമകൾ മെല്ലെ അടയ്ക്കുകയും ശിരസ്സുയരുമ്പോൾ അവ തുറക്കുകയും ചെയ്യുന്ന സുന്ദരിപ്പാവ.


“
ബാർബിക്കുഞ്ഞ് ഉറങ്ങിയെഴുന്നേറ്റോ?” പാചകത്തിന്റെ തിരക്കിനിടയിൽ അമ്മ ശ്രീക്കുട്ടിയെ പാളി നോക്കി.

“
കൊറേ നേരായി എഴുന്നേറ്റട്ട്. കെടത്തിയാൽ അപ്പത്തന്നെ ഒറങ്ങിപ്പോകും. എഴുന്നേൽ‌പ്പിച്ചു നിർത്ത്യാ കണ്ണു തൊറക്കും.”
ശ്രീക്കുട്ടി അമ്മയുടെ അടുത്തേയ്ക്കു ചെന്ന് ബാർബിക്കുഞ്ഞിനെ കാണിച്ചുകൊടുത്തു. ചായുമ്പോളത് ഉറങ്ങുകയും നിവരുമ്പോളത് ഉണരുകയും ചെയ്തു.

ശ്രീക്കുട്ടി അടുത്തേയ്ക്കു വരുന്നതുകണ്ട് അമ്മ പ്രഷർകുക്കർ അടച്ചു വച്ചു. കൈകളിലെ നനവ് ശ്രീക്കുട്ടിയുടെ ഉടുപ്പിലാകാതിരിയ്ക്കാൻ വേണ്ടി കൈത്തണ്ടകൊണ്ട് അവളെ അമ്മ ചേർത്തു നിർത്തി, മൂർദ്ധാവിൽ ചുംബിച്ചു. “
നല്ല പാവ. ഇനി മോളങ്ങടു പൊക്കോ.”

“
നല്ല കുഞ്ഞിപ്പാവ.” സവാള അരിഞ്ഞുകൊണ്ടിരുന്ന ഭവാനിവല്യമ്മ ബാർബിക്കുഞ്ഞിന്റെ നീലക്കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു. “
ശ്രീക്കുട്ടിയെപ്പോലെ തന്നെ ണ്ട് ട്ടോ.”

ശ്രീക്കുട്ടിയ്ക്ക് ഭവാനിവല്യമ്മയെ ഇഷ്ടമാണ്. മുൻപ് എവിടേയ്ക്കെങ്കിലുമൊക്കെ പോകുന്നതിനിടയ്ക്ക് നടന്നു കാലു കഴയ്ക്കുമ്പോൾ ഭവാനിവല്യമ്മ എടുത്തുയർത്തി കൊണ്ടുപോകുമായിരുന്നു. എത്രദൂരം വേണമെങ്കിലും ശ്രീക്കുട്ടിയെ ഭവാനിവല്യമ്മ എടുത്തുകൊണ്ടു നടക്കുമായിരുന്നു. വല്യമ്മയുടെ കൈ കഴയ്ക്കുകയേയില്ല. അമ്മയാണെങ്കിൽ, എടുത്തുകൊണ്ട് അല്പം നടന്നു കഴിയുമ്പോഴേയ്ക്കും ക്ഷീണിയ്ക്കും. അമ്മ പറയും, ‘
അമ്മേടെ കൈ കഴച്ചു. ഇനി മോള് പതുക്കെ നടക്ക്.’

ഇപ്പോൾ ശ്രീക്കുട്ടി വലുതായതുകൊണ്ട് ആരെങ്കിലും എടുത്തുകൊണ്ടു നടക്കേണ്ടതില്ല. യൂകേജിയിലേയ്ക്ക് അമ്മയുടെ കൂടെ നടന്നു പോകുകയും നടന്നു വരികയും ചെയ്യുന്നു. അധികം താമസിയാതെ ഒന്നാംക്ലാസ്സിലേയ്ക്കു പോകാനുള്ളതാണ്.

ഇന്നലെ പപ്പയുടെ വരവു പ്രമാണിച്ചു വന്നിരിയ്ക്കുന്നതാണ് ഭവാനിവല്യമ്മയും മാധവൻ വല്യച്ഛനും.

മുത്തശ്ശിയുടെ മുന്നിൽ, മേശപ്പുറത്ത് ഏലക്കായ്, കരയാമ്പൂ,
കറുകപ്പട്ട. മുത്തശ്ശി അവ നന്നാക്കിക്കൊണ്ടിരിയ്ക്കുന്നു. പപ്പ ഇന്നലെ എത്തിയിരിയ്ക്കുന്നതു കൊണ്ട് ഇന്നുച്ചയ്ക്ക് ഊണു കുശാലായിരിയ്ക്കും. അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്. ആകെ തിരക്കു തന്നെ. അടുക്കളയിൽ വ്യത്യസ്തങ്ങളായ മണങ്ങളും പരന്നിരിയ്ക്കുന്നു.

ശ്രീക്കുട്ടി കറുകപ്പട്ടയുടെ ചെറിയൊരു കഷ്ണമെടുത്തു വായിലിട്ടു ചവച്ചു. അതിന്റെ മധുരമുള്ള എരിവ് അവൾക്കിഷ്ടമാണ്.


“
മുത്തശ്ശി കണ്ടോ, പൂവൻ‌കുട്ട്യേ?”

“
വാവയങ്ങ്ട് പൊറത്തു പോയിക്കളിച്ചോ. ഇവിടെ ഗ്യാസും കുക്കറുമൊക്കെ ണ്ട്.”

ബാർബിക്കുഞ്ഞിനെ തലോടിക്കൊണ്ട് ശ്രീക്കുട്ടി അനുസരണയോടെ അടുക്കളയിൽ നിന്നു പുറത്തേയ്ക്കു നടന്നു. എങ്കിലും വാതിൽക്കലെത്തിയപ്പോൾ അവൾ തിരിഞ്ഞു നിന്നു വീണ്ടും ചോദിച്ചു, “അമ്മേ,
പൂവൻ‌കുട്ടിയെ കണ്ടോ?”

അമ്മയും ഭവാനിവല്യമ്മയും മുത്തശ്ശിയും പരസ്പരം നോക്കി.

“
അമ്മ തെരക്കിലാ. ഇപ്പൊ വിളിയ്ക്കണ്ടാ. വാവ പൊക്കോളൂ. അപ്രത്തു പോയി കളിയ്ക്ക്.”
മുത്തശ്ശി വീണ്ടും ഉപദേശിച്ചു.

“
മുത്തശ്ശി കണ്ടോ പൂവൻ‌കുട്ട്യേ?”

പാവം ശ്രീക്കുട്ടി, എത്ര തവണ ചോദിച്ചു! മുത്തശ്ശിയ്ക്കു തന്നെ സഹതാപം തോന്നി. “പൂവങ്കോഴികളൊക്കെ ഇടയ്ക്കോരോ പോക്കു പോകും. നാടു ചുറ്റാൻ. അങ്ങനെ പോയിട്ട് ണ്ടാകും.”
മുത്തശ്ശി പൂവൻ‌കുട്ടിയുടെ അസാന്നിദ്ധ്യത്തിന്റെ കാരണം വിശദീകരിച്ചു.

“
ഇന്നലെ രാത്രീം കൂടി പെട്ടീല് ഇരിയ്ക്കണ് ണ്ടായിരുന്നു. രാത്രി ചോറു തിന്നേം ചെയ്തിരുന്നു.”

മുൻപ് പച്ചക്കറിയിട്ടു വയ്ക്കാനുപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ ഒരു തുറന്ന പെട്ടിയുണ്ട്. അതിനു മൂടിയില്ല. പൂവൻ‌കുട്ടി വന്നതിനു ശേഷം അതിലാണ് അവന്റെ വാസം. ആ പെട്ടി അവന്റെ വീടാണ്.

കുറേ നാൾ മുൻപ് ഇതുപോലൊരു ദിവസം ഭവാനിവല്യമ്മ വന്നപ്പോൾ ഒരു കാർഡ്ബോർഡു പെട്ടിയിലാക്കി കൊണ്ടു വന്നതാണു പൂവൻ‌കുട്ടിയെ. ഓട്ടോയിലുള്ള യാത്രയ്ക്കിടയിൽ പെട്ടിയ്ക്കുള്ളിലെ ഇത്തിരിപ്പോന്ന കോഴിക്കുഞ്ഞിന്റെ ജീവൻ നിലനിൽക്കാൻ വേണ്ടി കാർഡ്ബോർഡു പെട്ടിയുടെ നാലുവശത്തും ചെറിയ ദ്വാരങ്ങളുണ്ടാക്കിയിരുന്നു.


ഭവാനിവല്യമ്മ കാർഡ്ബോർഡു പെട്ടി തുറക്കുന്നതും കാത്ത് അക്ഷമയോടെ ശ്രീക്കുട്ടി നോക്കിയിരിയ്ക്കുമ്പോൾ പെട്ടിയുടെ ഒരു ദ്വാരത്തിലൂടെ തീരെച്ചെറിയ ഒരു കൊക്കു പുറത്തേയ്ക്കു നീണ്ടുവന്നു. അതു കണ്ടപ്പോഴേ ശ്രീക്കുട്ടിയ്ക്ക് അതിനെ ഇഷ്ടമായി.


പെട്ടി തുറന്നു മെല്ലെ ചരിച്ചപ്പോൾ അതിൽ നിന്ന് അരുമയായൊരു കോഴിക്കുഞ്ഞു നിലത്തിറങ്ങി കുഞ്ഞിച്ചുവടുകൾ വച്ചു.

ആകാംക്ഷയോടെ തല ചരിച്ച് ചുറ്റുമുള്ളവരുടെ മുഖത്തേയ്ക്കു നോക്കി. ശ്രീക്കുട്ടിയുടെ കണ്ണുകളിലേയ്ക്ക് കൂടുതൽ തവണ നോക്കി.

അന്നു തുടങ്ങിയതാണ് അവരുടെ ചങ്ങാത്തം.


കോഴിക്കൂടില്ലാതിരുന്നതിനാൽ ഉപയോഗിയ്ക്കാതിരുന്നിരുന്ന നീല പ്ലാസ്റ്റിക് പെട്ടി കോഴിക്കുഞ്ഞിന്റെ താമസത്തിനായി കിട്ടി.

വർക്കേരിയയുടെ ഒരു മൂലയ്ക്ക് പ്ലാസ്റ്റിക്ക് പെട്ടി വച്ചു. മുത്തശ്ശിയുടെ നിർദ്ദേശാനുസരണം, അതിൽ പഴയ പേപ്പറുകൾ വിരിച്ചു. പെട്ടിയ്ക്കകത്ത്, ഒരറ്റത്തായി, അല്പം ഉയരത്തിൽ കുറുകെ ഏതാനും ചുള്ളിക്കമ്പുകൾ വച്ചു. ദിവസങ്ങൾ കഴിഞ്ഞില്ല,
കോഴിക്കുഞ്ഞ് ആ കമ്പുകളിൽ ചാടിക്കയറി നിൽക്കാൻ തുടങ്ങി. ഇടയ്ക്കിടെ കാഷ്ഠിയ്ക്കാനും. കാഷ്ഠം വീണ പേപ്പർ ശ്രീക്കുട്ടി ദിവസേന മാറ്റി.

കോഴിക്കുഞ്ഞിന്റെ ഉത്തരവാദിത്വം മുഴുവനും ശ്രീക്കുട്ടിയുടെ ചുമലിലായിരുന്നു. തീറ്റകൊടുക്കലും പെട്ടി വൃത്തിയാക്കലും വെള്ളം വച്ചുകൊടുക്കലുമെല്ലാം ശ്രീക്കുട്ടി തന്നെ ചെയ്തു.

കോഴിക്കുഞ്ഞ് അല്പം വലുതായപ്പോൾ അതു പൂവനാണെന്നു തെളിഞ്ഞു. അതോടെ അതിന് ‘പൂവൻ‌കുട്ടി’യെന്ന പേരും വീണു.


‘
പൂവൻ‌കുട്ടീ’ എന്നു ശ്രീക്കുട്ടി നീട്ടി വിളിച്ചാൽ അവനോടി വരും.

ഇരുട്ടായിത്തുടങ്ങുമ്പോൾ അവൻ വർക്കേരിയയുടെ വെറുതേ ചാരിയിട്ടിരിയ്ക്കുന്ന വാതിലിന്നിടയിൽ തല കടത്തി അതിലൂടെ പതുക്കെ ഉടലും കടത്തി വാതിൽ തുറന്ന് അകത്തു കടന്ന് പ്ലാസ്റ്റിക് പെട്ടിയിൽ കയറിയിരിയ്ക്കും. കുറേ നേരം ചുറ്റുപാടുമൊക്കെ നോക്കിയിരുന്ന് പതുക്കെ ഉറക്കം തൂങ്ങാൻ തുടങ്ങും.


മഴ നനഞ്ഞാണു വരവെങ്കിൽ
,
വരാന്തയുടെ അറ്റത്തു നിന്ന്, ശരീരമാസകലം കുടഞ്ഞ്, മയിൽ‌പ്പീലിപോലെ വർണ്ണശബളമായ ഓരോ തൂവലും എണ്ണപുരട്ടി മിനുക്കിയശേഷമാണ് അകത്തു കയറുക.

വർക്കേരിയയുടെ വാതിൽ അടച്ചിരിയ്ക്കുകയാണെങ്കിൽ,
പൂവൻ‌കുട്ടി വാതിലിന്റെ ഗ്രില്ലിൽ കൂടി അകത്തേയ്ക്കു നോക്കി നിശ്ചലനായി നിൽക്കും. വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും. പ്രൌഢഗംഭീരനായി.

ശ്രീക്കുട്ടിയുടെ ഊണു കഴിയുമ്പോൾ ഒരു പിടി ചോറ് പൂവൻ‌കുട്ടിയുടെ മുൻപിൽ വച്ചിരിയ്ക്കുന്ന തളികയിൽ വച്ചു കൊടുക്കും. ഇടയ്ക്കവൾ ഉള്ളംകൈയിലും ചോറു വച്ചു കൊടുക്കും. മയക്കത്തിൽ നിന്നുണർന്ന് ചോറിൻ വറ്റുകൾ ഓരോന്നായി അവൻ കൊത്തിത്തിന്നും. കൊക്ക് അവളുടെ കൈയ്യിൽ സ്പർശിയ്ക്കുക പോലുമില്ല. അതാണവന്റെ അത്താഴം. ഇടയ്ക്കിടെ അവൻ തലയുയർത്തി ശ്രീക്കുട്ടിയെ ഉറ്റു നോക്കും.

രാത്രിയേറെച്ചെന്ന്, വർക്കേരിയയിലെ ലൈറ്റു കെടുത്തിക്കഴിയുമ്പോൾ അവൻ ചുള്ളിക്കമ്പുകളിൽ കയറി കാലുകൾ മടക്കിയിരുന്ന്,
കണ്ണുകളടച്ച് ഉറക്കം തുടങ്ങും.

രാത്രി ശ്രീക്കുട്ടിയെങ്ങാനും ഉണർന്ന് അടുക്കളയിലേയ്ക്കു വരേണ്ടി വന്നാൽ, അടുക്കളവാതിൽ തുറന്ന് പൂവൻ‌കുട്ടിയെ ഒന്നു
തൊട്ടുതലോടിയ ശേഷമേ വീണ്ടും പോയിക്കിടക്കാറുള്ളു.

ഇന്നലെ രാത്രി കിടക്കും മുൻപ് പൂവൻ‌കുട്ടി പതിവു പോലെ ഉറങ്ങാൻ വട്ടം കൂട്ടുന്നതു കണ്ട ശേഷമാണ് ശ്രീക്കുട്ടി വർക്കേരിയയിൽ നിന്നു പോന്നത്.

വെളുപ്പിനു തുടങ്ങും,
പൂവൻ‌കുട്ടിയുടെ കൂകൽ. ഇടവിട്ടിടവിട്ടു കൂകിക്കൊണ്ടിരിയ്ക്കും. ഇവനുള്ളതുകൊണ്ട് അലാറത്തിന്റെ ആവശ്യമില്ലെന്നു മുത്തശ്ശി പറയും.

നേരം വെളുത്തു കഴിയുമ്പോൾ മുത്തശ്ശിയോ അമ്മയോ എഴുന്നേറ്റ് വർക്കേരിയയിൽ നിന്നു പുറത്തേയ്ക്കുള്ള വാതിൽ തുറന്നു പുറകുവശത്തെ മുറ്റത്തേയ്ക്കിറങ്ങും. അവരോടൊപ്പം പൂവൻ‌കുട്ടിയും മുറ്റത്തേയ്ക്കിറങ്ങും. പുരയിടം മുഴുവനും നടപ്പും തിരച്ചിലും തുടങ്ങും.

ശ്രീക്കുട്ടി ഉണർന്നെഴുന്നേറ്റു വന്നാൽ ആദ്യം തന്നെ പൂവൻ‌കുട്ടിയുടെ പരിചരണമാണു ചെയ്യുന്നത്. അവളുടെ ഇളംപ്രായത്തിനേക്കാൾ കൂടുതൽ പക്വതയോടെ, ശ്രദ്ധയോടെ,
ഉത്തരവാദിത്വത്തോടെ അവളതു ചെയ്യുന്നത് അമ്മയും മുത്തശ്ശിയും നോക്കി നിൽക്കും.

പഴയൊരു മൺകലത്തിൽ തവിടുണ്ട്. അതിനടുത്തു തന്നെ പ്ലാസ്റ്റിക്കിന്റെ ഭരണിയിൽ ഗോതമ്പും. കൂടെ ഒരു മൺചട്ടിയും. ഒരു ചെറു തളികയാണ് അളവു പാത്രം. മൂന്നു തളിക തവിടും, ഒരു തളിക ഗോതമ്പും, അവ കുഴയ്ക്കാൻ പാകത്തിനു വെള്ളവും. അതാണ് അതിന്റെ കണക്ക്. മൂന്നുംകൂടി ചട്ടിയിലിട്ട് കൈകൊണ്ടു കുഴച്ചു ചേർക്കുന്നു. അടുക്കളമുറ്റത്തിറങ്ങി ശ്രീക്കുട്ടി നീട്ടി വിളിയ്ക്കും, “
പൂവൻ‌കുട്ടീ...”

പൂവൻ‌കുട്ടി പറന്നു വരും.

ഇന്നും പതിവുപോലെ വിളിച്ചിരുന്നു. പക്ഷേ പൂവൻ‌കുട്ടി വന്നില്ല.

പിന്നീടും പല തവണ വിളിച്ചിരുന്നു. പൂവൻകുട്ടി വന്നില്ല. രാവിലെ കുഴച്ചു വച്ച തവിടും ഗോതമ്പും അതേപടി ഇരിയ്ക്കുന്നു. കാക്ക കൊത്തിത്തിന്നാതിരിയ്ക്കാൻ വേണ്ടി അത് വർക്കേരിയയ്ക്കകത്തേയ്ക്കു കയറ്റി വച്ചു. ഉറുമ്പും ഈച്ചയും വരാതിരിയ്ക്കാൻ വേണ്ടി അലൂമിനിയം മൂടി കൊണ്ടു മൂടിവച്ചിട്ടുമുണ്ട്.

ശ്രീക്കുട്ടി നീട്ടി വിളിച്ചാൽ അവൻ എവിടെയുണ്ടെങ്കിലും ഓടി വരാറുള്ളതാണ്. മുത്തശ്ശി പറഞ്ഞതു പോലെ അവൻ നാടു ചുറ്റാൻ പോയിട്ടുണ്ടാകും. ഇതാദ്യമായാണ് അവൻ നാടു ചുറ്റാൻ പോയിരിയ്ക്കുന്നത്. ഈ ചുറ്റുവട്ടത്ത് എവിടെയുണ്ടായിരുന്നെങ്കിലും അവൻ എത്തിയേനേ.

ഈയ്യിടെ കിഴക്കേലെ സാബുച്ചേട്ടന്റെ കല്യാണം നടന്നു. വൈകീട്ട് അമ്മയുമൊത്ത് ശ്രീക്കുട്ടി ടീപാർട്ടിയിൽ പങ്കെടുത്തു. അവൾ പന്തലിലിരുന്നു പലഹാരങ്ങൾ കഴിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയിൽ, ദാ വന്നു നിൽക്കുന്നു, പൂവൻ‌കുട്ടി അവളുടെ മുന്നിൽ.


അവൻ ആളുകളുടെ ഇടയിൽ തലയുയർത്തി അവളേയും നോക്കിക്കൊണ്ടു നിൽക്കുന്നു.


“
ദേ, കോഴി. അതിനെ ഓടിയ്ക്ക്.” ആരോ വിളിച്ചു പറഞ്ഞു. ശ്രീക്കുട്ടി വേഗം എഴുന്നേറ്റ് “വാ, പൂവൻ‌കുട്ടീ” എന്നു പറഞ്ഞ് അവനെ വിളിച്ചുകൊണ്ടു വീട്ടിലേയ്ക്കു നടന്നു. അവൻ അവളുടെ പിന്നാലെ നടന്നുപോയി. അമ്മയും അവരുടെ കൂടെപ്പോന്നു.

എത്ര ആൾക്കൂട്ടത്തിന്നിടയിലും പൂവൻകുട്ടി അവളെ തിരിച്ചറിയും എന്ന് അപ്പോൾ തെളിഞ്ഞു. അതുകൊണ്ട് അവൾ വിളിച്ചാൽ അവൻ വരും. ശ്രീക്കുട്ടിയ്ക്ക് ഉറപ്പാണ്.

വർക്കേരിയയിൽ ചെന്നു നോക്കി. ആളെത്തിയിട്ടില്ല. തവിടും ഗോതമ്പും കുഴച്ചു ചട്ടിയിൽ മൂടി വച്ചിരുന്നത് അതേപടി ഇരിയ്ക്കുന്നു.

“
പപ്പടെ കുട്ടി എവിടെ?”
പപ്പ. പപ്പ ഇന്നലെയാണ് ഗൾഫിൽ നിന്നെത്തിയത്. രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണു പപ്പ ലീവിനു വരുന്നത്. അതുകൊണ്ടു തന്നെ വീട്ടിലാകെ തിരക്കാണ്. ഒരുത്സവപ്രതീതി.

മാധവൻ വല്യച്ഛനും ഭവാനിവല്യമ്മയും ഇന്നലെ രാവിലേ തന്നെ എത്തിയിരുന്നു.
പപ്പയെ എയർപോർട്ടിൽ നിന്നു കൊണ്ടുവരാൻ മാധവൻ വല്യച്ഛനാണു പോയിരുന്നത്.

പപ്പ വന്നപാടെ ശ്രീക്കുട്ടിയെ കോരിയെടുത്തുമ്മ വച്ചു. പെട്ടി തുറന്ന് ബാർബിക്കുഞ്ഞിനെ എടുത്തു കൊടുത്തു. ശ്രീക്കുട്ടി പാവക്കുട്ടിയെ നോക്കി നിന്നു പോയി. അതിന് അത്ര ചന്തം. കണ്ണെഴുതിയതു പോലുള്ള കൺപീലികൾ. ചുവന്ന ചുണ്ടുകൾ. പട്ടുടുപ്പ്. പിന്നെ,
ചായുമ്പോഴുള്ള ഉറങ്ങലും നിവരുമ്പോഴുള്ള ഉണരലും. ശരിയ്ക്കും കുട്ടികളെപ്പോലെ.

മാധവൻ വല്യച്ഛൻ വരുന്നത് ശ്രീക്കുട്ടി കാത്തിരിയ്ക്കാറുണ്ട്. വല്യച്ഛൻ പടിഞ്ഞാപ്പുറത്തുള്ള ചന്ത്രക്കാരൻ മാവിൽ നിന്നു മാങ്ങ പൊട്ടിച്ചു തരും. പഴുത്ത മാങ്ങ ഉടച്ച്, വലിച്ചു കുടിയ്ക്കാൻ രസമാണ്. വല്യച്ഛൻ വരുമ്പോൾ മാത്രമേ കൊതിതീരെ മാമ്പഴ
മങ്ങനെ വലിച്ചുകുടിയ്ക്കാൻ കിട്ടാറുള്ളു.

ഭവാനിവല്യമ്മ വെറും കയ്യോടെ വരാറില്ല. ഉപ്പേരിയോ ശർക്കരപുരട്ടിയോ ചക്ക വറുത്തതോ എന്തെങ്കിലുമൊന്നുണ്ടാകും വല്യമ്മയുടെ കൈയ്യിൽ.

ഇന്നലെ വല്യച്ഛനും വല്യമ്മയും വന്നപ്പോൾ കൊണ്ടുവന്നത് വരിക്കച്ചക്കയായിരുന്നു. വലിയൊരു വരിക്കച്ചക്ക. ഓട്ടോയിൽ ചക്കച്ചറം വീഴാതിരിയ്ക്കാൻ വേണ്ടി മുറിഞ്ഞ തണ്ടിന്റെ അറ്റത്ത് ചകിരിവച്ച്, വാഴയിലകൊണ്ടു പൊതിഞ്ഞ് വാഴനാരുകൊണ്ടു കെട്ടിയിരുന്നു. അതിന്റെ എവിടെയോ ഒന്നു തൊട്ടതേയുള്ളു,
വിരലിൽ ചക്കച്ചറമായി.

വരിക്കച്ചക്ക അങ്ങനെ തന്നെയിരിയ്ക്കുന്നു. പഴുത്തു വരുന്നേയുള്ളു. പഴുത്ത വരിക്കച്ചക്കയ്ക്ക് നല്ല മധുരമാണ്. ചക്ക തിന്നാൻ ധൃതിയായി.

“
പപ്പടെ കുട്ടിയെന്താ ഇവിടെ വന്നു വിഷാദിച്ചിരിയ്ക്കണത്?”
അടുക്കളയിൽ നിന്ന് വർക്കേരിയയിലേയ്ക്കുള്ള ചവിട്ടിന്മേലിരുന്നുകൊണ്ട് മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ പപ്പ വന്ന് ശ്രീക്കുട്ടിയെ റാഞ്ചിയെടുത്തു കൊണ്ടുപോയി.

പപ്പ കുറച്ചു സീഡികൾ കൊണ്ടു വന്നിട്ടുണ്ട്. ടോം ആന്റ് ജെറി, മിക്കി മൌസ്, ഡൊണാൾഡ് ഡക്ക്...ടോമിന്റെ മണ്ടത്തരങ്ങൾ കണ്ട് ശ്രീക്കുട്ടി ഇന്ന
ലെ ചിരിച്ചു മണ്ണു കപ്പിയിരുന്നു. അതെത്ര കണ്ടാലും മതിയാവില്ല. പപ്പ വീണ്ടും ടോം ആന്റ് ജെറി ഇട്ടു തന്നു. ശ്രീക്കുട്ടി അതു കണ്ടു രസിച്ചിരുന്നു.

“
എല്ലാവരും വരൂ. ദാ, ഊണു റെഡി.”
അമ്മ അനൌൺസു ചെയ്തപ്പോഴാണ് ഊണിന്റെ സമയമായെന്നറിഞ്ഞത്.

ഊണുമുറിയിലേയ്ക്ക് ഓടിച്ചെന്നു. ഊണുമേശമേൽ നിറയെ വിഭവങ്ങൾ. നല്ല മണം. വേഗം കൈകഴുകിത്തുടച്ചു വന്നു.


ശ്രീക്കുട്ടിയെ പപ്പ തൊട്ടടുത്തു പിടിച്ചിരുത്തി.


“
ഉം‌....നല്ല വാസന.” ശ്രീക്കുട്ടിയുടെ വായിൽ വെള്ളമൂറി.

അമ്മയും ഭവാനി വല്യമ്മയുമൊഴികെ മറ്റെല്ലാവരും ഇരുന്നു. പപ്പ, ശ്രീക്കുട്ടി, മാധവൻ വല്യച്ഛൻ,
മുത്തശ്ശി. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അമ്മയും വല്യമ്മയും കഴിയ്ക്കാറ്.

അതിനിടയിൽ ശ്രീക്കുട്ടി മാധവൻ വല്യച്ഛനോടു ചോദിച്ചു. “വല്യച്ഛാ,
വല്യച്ഛൻ പൂവൻ‌കുട്ടിയെ കണ്ടോ?”

വല്യച്ഛൻ അവനെ കണ്ടു കാണാൻ വഴിയില്ല. എങ്കിലും ശ്രീക്കുട്ടി ഉത്കണ്ഠകൊണ്ടു ചോദിച്ചു പോയതാണ്.

വല്യച്ഛനു മറുപടി പറയാൻ കഴിയുന്നതിനു മുൻപ് മുത്തശ്ശി ഇടയിൽക്കടന്നു പറഞ്ഞു, “ഞാൻ പറഞ്ഞില്ലേ, വാവേ
, പൂവൻ‌കോഴികള് ഇടയ്ക്ക് നാടു ചുറ്റാൻ പോകാറുണ്ടെന്ന്. അങ്ങനെ പോയിട്ടുണ്ടാകും.”

“
വല്യച്ഛൻ കണ്ടോ?” ശ്രീക്കുട്ടി പിന്നെയും ചോദിച്ചു.

മാധവൻ വല്യച്ഛൻ അവളുടെ നിഷ്കളങ്കമായ മുഖത്തേയ്ക്കു നോക്കി. പിന്നെ മുത്തശ്ശിയെ നോക്കി. മുത്തശ്ശി വേണ്ടെന്ന ഭാവത്തിൽ തല കുലുക്കി. ഭവാനിവല്യമ്മ കണ്ണു ചിമ്മിക്കാണിച്ചു. അമ്മ മ്ലാനമായ മുഖത്തോടെ നിന്നു. പപ്പ ആഹാരം കഴിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

വല്യച്ഛൻ എല്ലാവരോടുമായി പറഞ്ഞു. “എനിയ്ക്ക് കുട്ട്യോളോടു നുണ പറയാൻ പറ്റില്ല.” വലിയച്ഛൻ ശ്രീക്കുട്ടിയുടെ നേരേ തിരിഞ്ഞു. “വാവേടെ പപ്പ വന്നതല്ലേ. പപ്പയ്ക്ക് ഉച്ചയ്ക്ക് നല്ല ഭക്ഷണം കൊടുക്കണ്ടേ.” വലിയച്ഛന്റെ ശബ്ദത്തിൽ നിസ്സഹായത കലർന്നു. “ഒരാഴ്ച്ചേയി, തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവു നിന്നിട്ട്. നാട്ടിലെങ്ങും ഒറ്റ നല്ല കോഴിയെ
പ്പോലും കിട്ടാനില്ല. അതുകൊണ്ട് വല്യച്ഛൻ വാവേടെ പൂവങ്കോഴിയെ പിടിച്ചു കൊന്നു. ഇതൊക്കെ അതിന്റെ ഇറച്ചിയാ.”

ശ്രീക്കുട്ടിയുടെ മുഖം പെട്ടെന്നു മങ്ങിയതു വല്യച്ഛൻ കണ്ടു. “വാവയ്ക്ക് എത്ര പൂങ്കോഴിയെ വേണം
? എത്രെണ്ണം വേണങ്കിലും വല്യച്ഛൻ കൊണ്ടെത്തരാം. ട്ടോ.”

മൊരിഞ്ഞ സവാളയും മല്ലിയിലയും വിതറിയിരിയ്ക്കുന്ന, ഇളം മഞ്ഞ നിറമുള്ള ചിക്കൻ ബിരിയാണി. കിസ്മിസ്,
അണ്ടിപ്പരിപ്പ്...അവയ്ക്കിടയിലൂടെ പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാല്. ചിക്കൻ കാല്...പൂവൻ‌കുട്ടിയുടെ മുറിഞ്ഞ കാല്...

ബിരിയാണിപ്പാത്രത്തിൽ മിഴി നട്ടുകൊണ്ട് ശ്രീക്കുട്ടി കസേരയിൽ നിന്നൂർന്നിറങ്ങി. ഇടത്തുകൈയിലുണ്ടായിരുന്ന ബാർബിക്കുഞ്ഞ് താഴെ വീണു. അവളതു ശ്രദ്ധിയ്ക്കാതെ ഊണു മേശയിൽ നിന്നകന്നു നിന്നു.


അവളമ്മയെ നോക്കി. മുത്തശ്ശിയെ നോക്കി. പപ്പയെ നോക്കി. വീണ്ടും ബിരിയാണിപ്പാത്രത്തിൽ നോക്കി.


പാവം പൂവൻ‌കുട്ടിയുടെ കാല്...

അവൾ മെല്ലെ അടുക്കളയിലേയ്ക്കു നടന്നു. വാതിൽ തുറന്ന് വർക്കേരിയയിലേയ്ക്കുള്ള ചവിട്ടിറങ്ങി. പൂവൻ‌കുട്ടിയുടെ പ്ലാസ്റ്റിക് പെട്ടിയുടെ വക്കിൽ പിടിച്ച് അതിനടുത്ത് കുന്തിച്ചിരുന്നു. പെട്ടിയ്ക്കകത്തേയ്ക്കുറ്റു നോക്കി.

പൂവൻ‌കുട്ടിയുടെ ഒരു തൂവൽ പെട്ടിയിൽ കിടന്നിരുന്നു. വിവിധ വർണ്ണങ്ങൾ കലർന്ന,
അഴകൊഴുകുന്ന ഒരു തൂവൽ. അവൾ ആ തൂവൽ കൈയ്യിലെടുത്തു തലോടി.

പൂവൻ‌കുട്ടി. പാവം പൂവൻ‌കുട്ടി. എത്ര തവണ അവൾ പൂവൻ‌കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവൻ‌കുട്ടി അവളുടെ ഉള്ളംകൈയ്യിൽ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവൻ വന്ന് തല ചരിച്ച്
അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!

പൂവൻ‌കുട്ടിയുടെ ഓർമ്മകൾ അവളുടെ മനസ്സിലേയ്ക്കിരച്ചു വന്നു.

ഓർത്തോർത്തി
രിയ്ക്കെ അവൾ കരയാൻ തുടങ്ങി. കൈയ്യിലിരിയ്ക്കുന്ന തൂവലിലേയ്ക്കു നോക്കിക്കൊണ്ടവൾ കരഞ്ഞു.


കരയുന്നതിന്നിടയിൽ പെട്ടിയിൽ പൂവൻ‌കുട്ടിയുടെ ചെറുതൂവലുകളുണ്ടായിരുന്നത് ഓരോന്നായി പെറുക്കിയെടുത്തു.


അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ട് പപ്പയും അമ്മയും വല്യമ്മയും മുത്തശ്ശിയും മാധവൻ വല്യച്ഛനും വർക്കേരിയയിലേയ്ക്കിറങ്ങി വന്നു.

ആർത്തലച്ചു വന്ന കണ്ണീർമഴയിലൂടെ അവൾ അവരോരോരുത്തരേയും നോക്കിക്കൊണ്ടു വിതുമ്പി
, “
പൂവൻ‌കുട്ടി...”

അവർ നിർന്നിമേഷരായി നോക്കി നിന്നു.

ഊണുമേശപ്പുറത്ത് ബിരിയാണിച്ചിക്കൻ ചൂടാറി തണുത്തു വിറങ്ങലി
ച്ചു.
at July 19, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 19, sunil m s
Older Posts Home
Subscribe to: Posts (Atom)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...

  • MALAYALASAMEEKSHA MARCH 15-APRIL 15/2015

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020
Back to home/ Click on image

About Me

malayalasameeksha
View my complete profile

Blog Archive

  • August 2020 (30)
  • June 2020 (2)
  • March 2018 (3)
  • July 2017 (1)
  • March 2017 (10)
  • March 2016 (24)
  • January 2016 (13)
  • December 2015 (13)
  • November 2015 (18)
  • October 2015 (22)
  • September 2015 (18)
  • August 2015 (20)
  • July 2015 (27)
  • June 2015 (31)
  • May 2015 (33)
  • April 2015 (31)
  • March 2015 (32)
  • February 2015 (37)
  • January 2015 (32)
  • December 2014 (34)
  • November 2014 (36)
  • October 2014 (34)
  • September 2014 (31)
  • August 2014 (32)
  • July 2014 (30)
  • June 2014 (28)
  • May 2014 (29)
  • April 2014 (28)
  • March 2014 (31)
  • February 2014 (38)
  • January 2014 (34)
  • December 2013 (33)
  • November 2013 (35)
  • October 2013 (36)
  • September 2013 (38)
  • August 2013 (50)
  • July 2013 (58)
  • June 2013 (48)
  • May 2013 (48)
  • April 2013 (102)
  • March 2013 (102)
  • February 2013 (106)
  • January 2013 (106)
  • December 2012 (107)
  • November 2012 (106)
  • October 2012 (109)
  • September 2012 (106)
  • August 2012 (111)
  • July 2012 (114)
  • June 2012 (122)
  • May 2012 (106)
  • April 2012 (110)
  • March 2012 (109)
  • February 2012 (112)
  • January 2012 (108)
  • December 2011 (104)
  • November 2011 (111)
  • October 2011 (109)
  • September 2011 (106)
  • August 2011 (111)
  • July 2011 (60)

Labels

  • ...
  • .prabhullan tripunithura
  • ( തത്വചിന്ത)
  • 1
  • 10
  • 100
  • 100 writers
  • 101
  • 102
  • 103
  • 104
  • 104. sreedevi nair
  • 105
  • 106
  • 107
  • 108
  • 109
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 16dr a k nambyar
  • 17
  • 18
  • 19
  • 19 sreekumar chethas
  • 1o p k gopi
  • 2
  • 20
  • 2011
  • 2012
  • 2013
  • 2014
  • 2015
  • 2016
  • 21
  • 22
  • 22.
  • 23
  • 24
  • 25
  • 26
  • 27
  • 27 T K JOSE I A S
  • 28
  • 29
  • 3
  • 30
  • 31
  • 31salila mullan
  • 32
  • 33
  • 33 v n
  • 34
  • 35
  • 36
  • 36.
  • 37
  • 38
  • 39
  • 4
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 48. nellippilly vinod
  • 49
  • 49.r jnjaanadevan
  • 5
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 6
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 65 AJMAL RAHMAN
  • 66
  • 67
  • 68
  • 69
  • 7
  • 70
  • 71
  • 72
  • 73
  • 74
  • 75
  • 76
  • 77
  • 770 changathimar
  • 78
  • 78.manu sudhi
  • 79
  • 8
  • 80
  • 81
  • 82
  • 83
  • 84
  • 85
  • 86
  • 87
  • 88
  • 88.prabhullan tripunithura
  • 89
  • 9
  • 9. sunil m s
  • 90
  • 91
  • 92
  • 93
  • 94
  • 95
  • 96
  • 97
  • 98
  • 99
  • a k nan
  • a k sreenarayana bhattathiri
  • A NAZAR
  • a p anilkumar
  • a q mahdi
  • a r abhirami
  • a r muraleedharan panamanna
  • a s haridas
  • a v chandran
  • a v ramanathan
  • a v santhoshkumar
  • aarumukhan thiruvilvamala
  • aathmayanangalute khasakk award
  • abaya
  • ABBE JACOB
  • abdul hameed k puram
  • ABDUL HAMEED K PURAM TIRUR
  • abdul salam k c
  • abdulhameed k puram thirur
  • abdulla latheef neeleswaram
  • abdullaatheef neeleswaram
  • abdullatheef neeleswaram
  • abdulsalam
  • abdulshukkur k t
  • abe jacob
  • abey jacob
  • abhav abhi
  • abhaya
  • abhayan payyannur
  • abhi
  • abhi veliyabra
  • abhi veLiyampra
  • abhi veliyanbra
  • abhilash krishnan k s
  • abjilash peringom
  • abk manday
  • abraham joseph
  • achamma thomas
  • achamma thomas panal
  • adv priyeshkumar
  • adv sandeep p k
  • adv. muhammad ansari
  • adv.d priyeshkumar
  • adv.desi mathai
  • adv.s priyeshkumar
  • ajay bose
  • ajaymenon
  • ajeshkrishnan
  • ajish mathew karukayil
  • ajishchandran
  • ajith
  • ajith k c
  • ajith p nair
  • ajmal rehman
  • akbar chaliyar
  • akbar kakkattil
  • akki
  • aksharajalakam
  • Aleena Aliina
  • ALENA MARY THOMAS
  • algeena sasidharan
  • alif sha
  • aliph sha
  • ALOK SAGAR
  • AMBALAPPUZHA GOPAKUMAR
  • AMBALAPPUZHA RAMAVARMA
  • ambatt sikumaran nair
  • ambatt sukumarannair
  • AMBATTU SUKUMARAN NAIR
  • ambattu sukumarannair
  • ambika a nair
  • ambili
  • AMBILI MANOJ
  • amjathkhan
  • AMRUTHA
  • AMRUTHA MEDICAL
  • anaghosh ravi
  • ANANDAPADMANABHAN
  • anandavalli chandan
  • anandavalli chandran
  • anandi ramachandran
  • ANANTHAKRISHNAN MANTHANATH.
  • ananya anil
  • anaz muhammad
  • ANEARHA UMAYANALLUR
  • aneesh puthuvalil
  • anil kuttichira
  • ANIL SETHUMADHAVAN
  • ANILKUMAR B
  • anilkumar c p
  • anilkuryathi
  • animesh xavier
  • anish gopal
  • anish puthuvalil
  • anjali madhu
  • anjali madhu
  • anjali rajan
  • anju devi menon
  • ansun
  • antony boban
  • anu warrier
  • anuja akathutt
  • anup mohan
  • ANUP T P
  • anupama anand
  • anuraj v r
  • anvarmash kotiyathur
  • anwar sadique
  • anwar sha umayanallur
  • anwarsha umayanallur
  • anwarsha umayanalluur
  • anwarshah umayanallur
  • anweshi
  • APPAN THAMPURAN
  • APPIL
  • appoos kunjan
  • april 15
  • april 15 may 15
  • april 15- may 15
  • aricle
  • arinie cole
  • ARIVAZHAGAN
  • artofwave
  • arumukhan
  • ARUN GANDHIGRAM
  • arun k s
  • arun kaimal
  • arunima
  • arunkumar
  • ARUNKUMAR ANNUR
  • aryad p mohanan
  • aryan
  • asaf ali kodasseri
  • asees eesa
  • asha sabeena
  • asha sreekumar
  • asharonline
  • ashika sherin
  • ashraf kalathod
  • ashraf kalathode
  • ashraf katannappalli
  • ashrafnu sanu
  • ASIF WAYANAD
  • asif wayanat
  • asokan anchath
  • ASOKAN ANCHATH NATAVARAMBATH
  • asraf basheer uliyil
  • asse eesa
  • assees
  • aswathi chithranjali
  • athma
  • august 15-septe 15/2014
  • AUSTRALIA
  • AVWAR SHA UMAYANALLUR
  • award
  • azhakath padmanabhakurupp
  • azhikodan
  • b g k
  • B GOPALAKRISHNAN
  • b j k
  • b josukutty
  • b pradeepkumar
  • B R BINISH
  • b shihab
  • b.chinnaraj
  • babu alappuxzha
  • babu alappuzha
  • babu joseph
  • babu kolleri
  • babu kuzhimattam
  • bahsad
  • BAIJU JOSEPH
  • baiju varghese
  • bakkar methala
  • balakrishnan t n
  • balaram j
  • basheer mechery
  • basheer thonnakkal
  • basheer thrippanachi
  • basheer vallikkunnu
  • BAUDLAIRE
  • bavarampuram
  • BEENA FAISAL
  • BEENA S
  • BEENAMOL
  • bekkar methala
  • bekker methala
  • belsy sibi
  • benchali
  • benjali
  • benny damodaran
  • bessy kadavil
  • bhasha
  • bijith
  • bijoy kailas
  • biju g nath
  • biju p
  • biju varnasala
  • bincy poovathumoola
  • bindu anil
  • BINDU SIVA
  • binoj kalayil
  • binoy kalayil
  • binoykumar kandathil
  • bjk
  • boban joesph
  • boban joseph
  • boban joseph k
  • bobanjoseph k
  • BONY PINTO
  • book
  • book news
  • books
  • borges
  • bosekrishnamachari
  • BRIJI
  • c achuthan unni
  • c b vinayachandran nair
  • c d b
  • c k anandanpillai
  • C K RAMACHANDRAN
  • c k sheeja
  • C M RAJAN
  • C N KUMAR
  • c p aboobacker
  • c p anilkumar
  • c p chandran
  • C P JOHN
  • c p raajaSEkharan
  • c p rajasekharan
  • c radhakrishnan
  • c rdhakrishnan
  • C SASIKUMAR
  • c v balakrishnan
  • c v p namboodiri
  • camerakannan
  • cartoon
  • CBD NEWS 2
  • CDB
  • cdb 1
  • CDB 2
  • cdb news
  • cdb2
  • cdb3
  • cdbnews
  • chandirur divakaran
  • chandrakanthan
  • CHANDRAMOHAN S
  • chandramohan s 10
  • chandran nair
  • chandunair
  • chanthavila
  • chanthu
  • chanthunair
  • chat
  • chathanath achuthanunni
  • chathannur mohan
  • CHATHANOOR MOHAN
  • chavara k s pillai
  • CHEERUTTAN
  • chemmanam chacko
  • CHEMMANAM CHAKKO
  • chempazhanthi d devarajan
  • CHENTHAMARAKSHAN
  • cheruvat
  • cheruvati
  • chillujalakam
  • chimba
  • chimban
  • CHIMPAN
  • chinchu rosa
  • chithrakaran
  • CHOWWALLUR KRISHNAKUTTY
  • christi
  • cj
  • coconut
  • coconut journal
  • column
  • comments
  • competition
  • CONTENS
  • content page new
  • contents
  • contents april 15 may 15
  • contents july 15/august 15
  • contents/feb 15-mar 15/2015
  • contents/jan 15 feb 15
  • contents/july 15/august 15
  • contents/may15/june 15
  • contents/oct/nov
  • corona kavitha
  • creative council of indian writers
  • creative writing
  • Cvp Namboodiri
  • d b ajithkumar
  • d yesudas
  • daya pachalam
  • dayabhayi
  • DEC 15
  • DEC 15- JAN 15 2015
  • dec 15-jan 15/2014
  • dec 15/jan 15
  • deccan chronicle
  • december
  • DEEPA BIJO ALEXANDER
  • Deepak Mohan M
  • deepthi nair
  • deepthi nayar s
  • deepthi r
  • deepthinaie s
  • deepthinair
  • deepthinair s
  • deepthinair61
  • deepu bsasi thathappilli
  • DEEPU GEOTGE
  • deepu kattur
  • deepu kattuur
  • deepu sasi
  • deepu sasi thathappilli
  • DEEPUSASI THATHAMPALLI
  • deepusasi thathampilli
  • dejavu
  • desamangalam ramakrishnan
  • dethan v
  • DEV
  • devadarsan b
  • devan tharappil
  • devendudas
  • dhanalakshmi
  • dhanalakshmi p v
  • Dhanush Minnus
  • dhanyadas
  • dharmaraj matappalli
  • dharmaraj matappally
  • dharmmaraj matappalli
  • dharmmaraj matappally
  • dileep muttil
  • dilna babu
  • dinakaran p p
  • dinesan kaprasery
  • dinesan vadakkiniyil
  • dini p d
  • dipin mananthavati
  • dr
  • dr .k g balakrishnan
  • dr [major] nalini janardanan
  • dr ambika a nair
  • dr ambika nair
  • dr anupama janardanan
  • DR ANUPAMA JANARDHANAN
  • dr aparna nair
  • dr babu joseph
  • dr c g rajendrababu
  • dr c mohankumar
  • dr c n mohanan nair
  • dr cheriyan kiniyanthodath
  • DR CHERIYAN KUNIYANTHODATH
  • DR D BABUPAUL
  • DR D M VASUDEVAN
  • dr d m vasudevan m d
  • dr george jacob
  • DR J HARINDRAN NAIR
  • DR JACOB GEORGE
  • DR JACOB VADAKKANCHERI
  • dr k g
  • dr k g balakrishnan
  • dr k g balakrisnan
  • dr k j s veettur
  • DR K M ANOOP
  • dr kanam
  • dr kanam sankarappilla
  • dr kg balakrishnan
  • dr khadeeja mumtas
  • dr m a karim
  • DR M ARAVINDAKSHAN
  • dr m r yasodharan
  • dr m ratheesh
  • dr m s jayaprakas
  • dr m s jayaprakash
  • dr m s paul
  • DR M THOMAS MATHEW
  • dr m vijayakumar
  • dr mahesh mangalat
  • dr major nalini janardanan
  • dr mohan p t
  • DR MUSE MARY GEORGE
  • dr nalini janardanan
  • dr nevin k g
  • DR P M ALAMKOT
  • dr p m alankot
  • dr palipuram murali
  • dr premchand
  • DR RAMANI GOPALAKRISHNAN
  • dr s k vasanthan
  • dr saraswathi sarmma
  • dr shaji shanmugham
  • dr shaji shanmukham
  • dr shanmukhan pulappatta
  • dr sreekala k v
  • dr suraja e m
  • dr v krishnakumar
  • DR V SUNITHA
  • DR VARSHA
  • dr venu thonnakkal
  • dr. c thampan
  • dr. j k s veettur
  • dr. k g balakrishnan
  • dr. m s paul
  • dr. r suresh
  • dr. sasidharan klari
  • dr. vijayan chalode
  • dr.[major]nalini janardanan
  • dr.deepa bijo alexander
  • dr.k g balakrishnan
  • dr.k.g balakrishnan
  • dr.m s jayaprakash
  • dr.m.s.jayaprakash
  • dr.major nalini janardanan
  • dr.n k saseendran
  • e a saji thattathumala
  • e a sajim thattathumal;a
  • e a sajim thattathumala
  • e haridranath
  • e harikumar
  • e harindranath
  • e j joseph kangazha
  • e k dinesan
  • E M HASHIM
  • e m sajim thattathbumala
  • edappal c subrahmanyan
  • editor
  • einstein valath
  • elikkulam jayakumar
  • elite academy
  • enasu
  • english
  • english 1
  • eramallur sanilkumar
  • erur biju
  • essar sreekumar
  • essarsreekumar
  • essay
  • experience
  • ezhachery ramachandran
  • ezhumavil ravindranath
  • fabin mubin
  • facebook
  • faisal babu
  • faisal k k
  • Faisal Pakalkuri
  • faisalbava
  • faizal bava
  • faizal pakalkuri
  • faizalbabu
  • faizalbava
  • FARUK
  • fasal rahman
  • fathima nazir
  • fayas t k
  • fazal rahman
  • feb
  • FEB 15
  • feb 15-march 15
  • firoz kannur
  • fr dr k m george
  • fr maicle vettikkattu
  • fr paul thelakkaatt
  • g anilkumar
  • g hari neelagiri
  • G KARTHIKEYAN
  • g r kaviyur
  • gamgadharan makkanneri
  • GANESH PANNIYATH
  • gangadharan makkaneri
  • gangadharan makkannery
  • gaphur ka dosth
  • gayathri rajiv
  • GAYATRI
  • geetha munnorcode
  • geetha munnucode
  • GEETHA MUNNUKODE
  • geetha munnurcode
  • geetha munnurkode
  • geetha rajan
  • geetha ravindran
  • geetha s r
  • geetha sreejith
  • geethakumari
  • geethanandan
  • geethanandan narayanaru
  • geethanandan narayanan
  • GEETHANANDAN NARAYANARU
  • geetharaan
  • geetharajan
  • george
  • george joseph
  • george varghese
  • ghostrider's. 70
  • gireesh muuzhippaadam
  • gireesh muzhipadam
  • gireesh muzhippatam
  • gireeshvarma balusseri
  • girish varama balussery
  • girish varmma balussery
  • girishvarma balussery
  • girishvarmma balussery
  • GITA JANAKI
  • gita munnurcode
  • gita munnurkode
  • gita s r
  • gita s r sreejith
  • gita sreejith
  • GOKUL UNNITHAN
  • google ads
  • gopakumar
  • gopi mangalath
  • gopio
  • govindachandra
  • greeshma mathews
  • guruvinte matha
  • haikku kavithakal
  • hamnad Siberia
  • haneepha muhammad
  • haney bhaskaran
  • hareesh krishna
  • hari kovilakam
  • haridas valamangalam
  • HARIKUMAR
  • harsha mohan sajin
  • HEMA POTTI
  • india's biggest literary monthly malayalasameeksha
  • indira balan
  • indira thuravoor indu
  • indirabaalan
  • indirabalan
  • indisekhar m s
  • indrasena
  • INDU NARAYANAN
  • indulekha
  • indulekha t s
  • INDUMENON
  • interview
  • iqbal v c
  • IRAVI
  • ISHAQ PUZHAKALETH
  • ISHAQ PUZHAKKALETH
  • ISMAIL ATHOLI
  • ismail k
  • ismail melati
  • j george peter
  • j gopikrishnan
  • j karaparabil
  • j shijimon
  • j t amballur
  • jabru
  • jacob mamman
  • jacob nayathod
  • jafarshaine
  • jagan
  • jakesh p k
  • JALACHAYA
  • jalathmakatha
  • jamal mukkuthala
  • JAMEELA PRAKASAM M L AC
  • james bright
  • JAMES VARGhese
  • jan
  • JAN 15 2013
  • JAN 15- FEB 15
  • jan 15-feb 15/2015
  • jan15-feb 15
  • JAN15-FEB 15/2015
  • janaki
  • janardanan vallatheri
  • janardanan vallathery
  • janarddanan vallatheri
  • jasir javas
  • jasir javaz
  • jasir jawas
  • jawahar k engineer
  • jawahar maliyekal
  • JAWAHAR MALIYEKKAl
  • jawarhar maliyekkal
  • jayac
  • jayachandran pookkarathara
  • jayachandran pukkalathara
  • jayachandran pukkarathara
  • jayachandran puukkarathara
  • JAYADEV KRISHNAN
  • jayadev nayanar
  • jayan edakkatt
  • jayan evoor
  • jayan thekkeppattu
  • jayanan
  • jayanath
  • jayanath r
  • jayaraj g nath
  • JAYASANKAR A S
  • jayasankar as
  • jayasree a
  • jayasree ragam
  • jazir javas
  • jazir jawas
  • jeleel n k m
  • jelin kumbalam
  • jenith kachappilli
  • jibin mattannuur
  • jijo agastian [thachan]
  • jijo augastin
  • jikku varghese
  • JITHENDRAKUMAR
  • jithesh azad
  • job c kutalappattu
  • jobin jose
  • john higgins
  • john muzhu
  • john muzhuthet
  • john muzhuthett
  • JOHN MUZHUTHETTU
  • john valsan
  • johny walker
  • jomon job
  • jose panachippuram
  • joseph alapatt
  • joseph alappatt
  • joseph alappattu
  • joseph john therattil
  • joshy kurian
  • joshy raghavan
  • joy
  • joy guruvayoor
  • joy kulanada
  • jubair arakkal
  • JULY -AUGUS
  • july 15
  • july 15- august 15
  • july 2012
  • june
  • june 15- july 15/2014
  • JUNE 15. JULY 15
  • june 15/july 15/2013
  • june 2012
  • jusumam r punnapra
  • juvairiya salam
  • jyothi tagore
  • jyothibhaayi pariyatath
  • jyothibhayi pariyatath
  • jyothirmayi sankaran
  • k . murali
  • K B HEBBAR
  • k b suman
  • k b vasanthakumar
  • k c geetha
  • k c rajalakshmi
  • k d skandan
  • k dileepkumar
  • K E N
  • k e n kunjahammad
  • k g dileepkumar
  • k g suraj
  • k j
  • k jayakumar
  • k jayasankar
  • k k sivankutty
  • K L MOHANAVARMA
  • K L MOHANAVARMMA
  • k m chandrasekhar
  • K M IESHAD
  • k m radha
  • k m sukumaran
  • k m vijayan
  • k muraleedharan
  • k muralidharan
  • k p mohanan
  • k p ramanunni
  • K R HARI
  • k r kishor
  • k r kishore
  • k r narayanan
  • k s aniyan
  • k s charvakan
  • k s sebastian
  • K SHAMSUDEEN
  • K SM S RAGHAVARAO
  • K SUDARSAN
  • k v nadeer
  • k v sakirhusain
  • k v sakkiehusain
  • k v sakkirhusain
  • k v sumithra
  • K VASUDEVAN
  • kalakaumudi
  • kalamandalam
  • kalapan
  • kalavallabhan
  • kalleli raghavan pillai
  • kalpatta narayanan
  • kamalalayam rajanmaster
  • kanakkur r sureshkumar
  • KANAYI KUNJIRAMAN
  • kanimol
  • kannan
  • kannan thattayil
  • kariyachan
  • karur sasi
  • kathiruppu
  • kathukal
  • kattur narayana pillai
  • kavalam balachandran
  • kavalam narayanapaniker
  • kavalam sasikumar
  • kavil raj
  • kavil raj 7
  • kavilraj
  • kavitha
  • kavitha malayalam
  • kavitha rajesh
  • kavitha samgeeth
  • kayyummu
  • kerala chronicle
  • kerala studies
  • keratech
  • khaleel r m
  • KHASAK
  • kinjikkannan
  • KIRAN V R
  • kitangannur prasad
  • kitangur prasad
  • kochan
  • kochi
  • kochukalunk
  • kodikkulam sukumaran
  • koleri tharavati
  • kollery tharavati
  • koothattukulam
  • krishi
  • krishi 2
  • krishna deepak
  • KRISHNAJA MENON
  • KRISHNAKUMAR MARAR
  • krishnaprasad
  • krishnapriya
  • krushi
  • KULSOOM SADATH
  • kumaravel
  • kunjikannan
  • kunjumon
  • kunjus
  • kureeppuzha sreekumar
  • kureepuzha sreekumar
  • kuriachan
  • KURIAKOSE
  • kusum r punnapra
  • kusumam p k
  • kusumam r
  • l t maratt
  • L Thomas kutty
  • l thomaskutty
  • lajina p v
  • lakshmi nair
  • Lakshmy Chandran
  • lalan tharakan
  • lalitha mayyil
  • lalji kattipparamban
  • lalji kattipparampan
  • LATHALAKSHMI
  • latheesh
  • LAZAR DISILVA
  • leela m chandran
  • leela m chandran
  • leenamol m a
  • lekhanam
  • LETTER
  • letters
  • lichi
  • LIGESH THARAYIL
  • lijishkumar
  • likeshkumar appatham mavillathil
  • lisha sunny
  • lizy kuriakose
  • lulu zainyi
  • M
  • m a suloj
  • M C RAJANARAYANAN
  • m k khareem
  • m k chandrasekharan
  • m k harik
  • m k harikumar
  • m k harikumar onappathip
  • m k harikumar onappathippu
  • m k janardamnan
  • m k janardanan
  • m k khareem
  • m k madhu
  • M K SING
  • m leelavathy
  • m manojkumar
  • m n prasannakumar
  • m p ayyappan
  • m p muhammad
  • m p sasidharan
  • m pushpangathan
  • m r bindu
  • m r matappalli
  • m r matappally
  • m r vipin
  • m s jayaprakash
  • M S SEBASTIAN
  • m sharipha r v nair
  • m subair
  • M SUBER
  • m sukumaran
  • m sung
  • m sureshkumar
  • m t sreedevi
  • m t vasudevannair
  • M THOMAS
  • M THOMAS MATHERW
  • m thomas mathew
  • m thomas mathew . 15
  • m thomasmathew
  • m thomass mathew
  • madhav k vasudev
  • MADHAV K VASUDEVAN
  • madhavadhvani
  • madhu balakrishnan
  • madhu iravankara
  • mahaeshi
  • mahakavi kuttamath
  • maharshi
  • mahesh mangalatt
  • maheshkumar
  • MAHESHKUMAR S
  • malay
  • malayalalam poem
  • malayalam
  • malayalasameeksha
  • MALAYALASAMEEKSHA .FEB 15
  • malayalasameeksha antharaashtra award
  • malayalasameeksha award 2016
  • malayalasameeksha contents
  • malayalasameeksha march15
  • malayalasameeksha/ june15-
  • malayalasdameeksha
  • MALAYAMPALLAM SANKARAKUTTY
  • mampuzha kumaran
  • manaf
  • manafman
  • manakad sasikumar
  • manampur
  • manampur rajanbabu
  • manarcad sasikumar
  • manarkad sasikumar
  • manarkat sasikumar
  • manavadhvani
  • mandusan
  • mangad balachandran
  • manikantan thavanur
  • manjapra unnikrishnan
  • MANJNJAPRA UNNIKRISHNAN
  • MANKOMPU RAJAPPAN
  • MANN MANAFF
  • manoj
  • MANOJ koothattukulam
  • manoj chemmanthanra
  • manoj manayil
  • manoj menon
  • manoj rajagopal
  • manoj s
  • manoraj
  • manoraj k r
  • MANU PREM
  • manzoor cheruvati
  • manzur cheruvati
  • mar 15- april 15
  • MAR 15-APR15
  • MARCH
  • march 15
  • marthyan
  • mary lazar
  • mary lilly
  • MATHEW
  • MATHEW A C
  • mathew nellickunnu
  • mathew pral
  • mathew sebastian
  • MAY 15-JUNE 15
  • may15-june15/
  • maya shaji
  • MAYAKKAZHCHA
  • mayasha
  • meera krishna
  • meerakrishna
  • melath chandrasekharan
  • MELETHIL SETHUMADHAVAN
  • melin joseph
  • melur vasudevan
  • memuri sreenivasan
  • methil venugopal
  • methil venugopalan
  • mimi mathew
  • mini
  • mini mathew
  • MINI MATHEW I AS
  • mini mmathew
  • mini s
  • mini s adur
  • mk
  • mk harikumar
  • mmpu
  • mohan cherai
  • mohan cherayi
  • mohan puthenchira
  • moosa komban
  • mpu
  • mrudala
  • muhammad shafi
  • muhsin alathur
  • mukhakkurippu
  • mukthar udaram poyil
  • mukthar udarampoyil
  • mumbai
  • muneer ibnuali
  • muraleedharan thazhakkara
  • muraleedharan v valiyaveettil
  • MURALI R
  • MUSE MARY GEORGE
  • muthayil abdulla
  • MUTTAM SREENI
  • muyyam rajan
  • MYHAMMAD SHAFI
  • myyam rajan
  • n b suresh
  • n g unnikrishnan
  • N J
  • n p muraleekrishnan
  • N S SARIJA
  • n t supriya
  • n v rajasekharan
  • naattuvisesham
  • nachi nasim bsra
  • najim kochukalumnk
  • nalikera journal
  • nalini janardanan
  • nandadevi
  • nandakumar
  • nandakumar chellappanachary
  • nandanan mullampath
  • nanmantan
  • narayanan n
  • natarajaguru
  • nauphal
  • navadwaitham
  • nazae thekkath
  • nazar ibrahim
  • nazim basra
  • neela padmanabhan
  • neelamb
  • neelamperur madhusudanannair
  • neenalskshmi
  • NEERAVIL VISWAMOHAN
  • nenmaranalur narayanan
  • neographer
  • news
  • newspages
  • nidars raj
  • nidarsh raj
  • nidarsraj
  • Nietzsche
  • nihas valavupacha
  • nilakkaleth raveendran nair
  • NILAYKKALETH RAVINDRAN NAIR
  • niraksharan
  • nirdars raj
  • NISA JAMES
  • nisha
  • nisha g
  • nisha sankar
  • nithinthalib
  • niyas pulpatan
  • njan acharyan
  • NOCOLAS BOURRIAUD
  • nov 15
  • NOV 15 -DEC 15
  • nov 15-dec 15
  • nov 15/ dec 2012
  • novel
  • novel 1
  • novel- SREENARAYANAYA
  • november
  • nuranad mohan
  • O N V
  • o v usha
  • o v vijayan
  • oct 15
  • octo 15
  • octo 15 nove 15
  • octo 15- nov 15
  • october 15
  • october 15/november 15/2013
  • oliver
  • onam
  • onappathipp
  • onappathippu
  • onv
  • orikkal
  • orkut
  • p a anish
  • p anithakumari
  • P C SUDARSAN
  • P GOPALAKRISHNAN
  • p k gopi
  • p k harikumar
  • p k narendranath
  • p k ramakrishnan
  • p p kochunarayanan
  • p pradeepkumar
  • P R NATHAN.
  • p rathinam
  • p ravikumar
  • p saraswathy
  • p sujathan
  • p surendran
  • p suresh
  • p suseela
  • p t thomas m p
  • P V ARIEL
  • p valsala
  • p.k gopi
  • padmababu
  • padmavathi valsala
  • padmavathy vatsala
  • paintings
  • paipra radhakrishnan
  • pampally
  • PANAYAM LIJU
  • parappanadan
  • parappanatan
  • parathodu jabbar
  • parvathi r
  • parves sarma
  • patannakkaran shabeer
  • pattepadam ramji
  • paul manalil
  • paulson jaimy
  • pavithran kanna puram
  • pavithran kannapuram
  • pavithran theekkuni
  • pavithrtan theekkuni
  • payipra radhakrishna
  • payipra radhakrishnan
  • pazhavila ramesan
  • peethambaran kesavan
  • peethan k vayanad
  • peethan k wayanad
  • PEETHAN VAYANAD
  • phone 9995312097
  • plyy george
  • poem
  • poet
  • poetry.com
  • ponnumol
  • prabhavarma
  • prabhullan thripunithura
  • prabhullan tripunithura
  • pradeep ramanattukara
  • PRAJI
  • prajitha nambiar
  • pramod k p
  • pramod kuryan
  • pramod mankav
  • PRAMOD P KURIAN
  • pramod punalur
  • pramod vankav
  • pramodkumar
  • PRAMODKUMAR K P
  • pramodkumar krishnapuram
  • praphul shadh
  • praphullan thripunithura
  • PRAPHULLAN THRUPPUNITHURA
  • praphullan tripunithura
  • prasad varghese
  • prasannarag
  • prasanth mithran
  • PRAVEEN
  • praveen k
  • PRAVEEN KANIYAMPADICKAL
  • praveen malampuzha
  • praveen sekhar
  • preethakumari
  • prem krishna
  • preman illathth
  • premji
  • press release
  • PRIYA A S
  • priya rajiv
  • PRIYA SAYUJ
  • PRIYASAYUJ
  • prof b m hegde
  • PROF JOHN AMBALLUR
  • prof m thomas mathew
  • prof s sivadas
  • prof sreelakam venugopal
  • prof.m thomasd mathew
  • PSG COLLEGE
  • ptk
  • pu
  • pulkodi
  • pusthakangal
  • pusthakolsava samithi. kochi
  • PUTHUKKODAN
  • r gopakumar unnithan
  • r heli
  • R JAYANATH
  • r jnanadevan
  • r manu
  • r nair[hari]
  • r njanadevan
  • r s paniker
  • R S SENGAR
  • r sreelatha varma
  • r sreelatha varmma
  • r sreelathavarma
  • R. NJANADEVAN
  • radhakrishnan kollamkode
  • radhamani m r
  • radhamani p[arameswaran
  • radhamani parameswaran
  • rahim
  • rainy dreams
  • rainy dreamz
  • rajan c m
  • rajan kailas
  • rajanandini
  • rajeesh palavila
  • rajeesh palavisha
  • rajendran kuttur
  • rajesh chithira
  • rajesh monji
  • rajesh nath
  • rajesh palavila
  • rajesh shiva
  • rajesh siva
  • raji
  • rajiv elanthur
  • rajiv mulakkuzha
  • rajiv t
  • rajsh chithira
  • raju iringal
  • raju kanjirangaD
  • raju kanjnjirangad
  • rakesh matha
  • rakhi naidu
  • raku panthalam
  • ram moha paliyath
  • ram mohan paliyath
  • ramalrishnan chuzhali
  • ramani gopalakrishnan
  • rames kutamalur
  • ramesh arur
  • ramesh kutamalur
  • ramji pattepadam
  • rammohan paliyath
  • ramohan paliyath
  • ramsh kutamalur
  • ranjith payithara
  • ranjithmohan m l
  • ranju nair
  • ranku k h
  • raseed punnasery
  • raseed punnassery
  • rasheed thozhiyur
  • RAVI PULIYANNUR
  • ravin
  • REASEARCH
  • reeja panakkad
  • reeni mampalam
  • reghunandanan kottekatu
  • reghunath paleri
  • reghunathan
  • rehana rajesh
  • rehman said
  • rehna rajesh
  • reji greenland
  • reji jacob
  • rejimol ranjith
  • reju katavur
  • REMANI GOPALAKEISHNAN
  • REMANI GOPALAKRISHNAN
  • remash kutamalur
  • REMESH KUTAMALUR
  • remesh vellamunda
  • remya m k
  • RENOIR
  • REOUL ESHELMAN
  • RESEARCH
  • reshmi ds
  • reshmi k m
  • reshmi kittappa
  • resmi d s
  • resmi k m
  • robins k paul
  • ROHINI PERUMAL
  • rose nary wilson
  • roshan p m
  • rosily
  • roul eshelman
  • roy k gopal
  • rubber board competions
  • RUPAK G MATASSERI
  • s
  • s bhasurachandran
  • s kumaravel
  • s ramesan nair
  • s sarojam
  • s sujathan
  • S SUVARNAKUMAR
  • sabeena m s
  • SABITHA
  • sabitha prabhakaran
  • sabna s b
  • sachith chandranvinu
  • saheer
  • saheera thangal
  • sahithya academy
  • sahithyathinte navadwaitham
  • SAILESH TRIKKALATHUR
  • sainuddeen khurtaishi
  • sainudden khuraishi
  • sajan varghese
  • sajayan elanad
  • sajeev
  • SAJEEV ANANTHAPURI
  • sajeev aymanam
  • sajeev kizhakkeparambil
  • sajeevkumar
  • saji seethathode
  • saji surendran
  • sajida abdul rehman
  • sajisurendran
  • sajith chandran
  • sajitha abdul rehman
  • saju joseph
  • saju pullan
  • SAKKARI
  • sakkariya
  • sakkir husan
  • sakkir muhammad
  • SAKUNTHALA
  • sakunthala n m
  • sakunthalam n m
  • salaam azis
  • salam pottengal
  • salih parappur
  • salila mullan
  • salim ayyaneth
  • salim kulakkallur
  • SALIM KULUKKALLUR
  • salomi
  • salomi john valasan
  • SALOMI JOHN VALSAN
  • salomi john valsen
  • sam john
  • samakalikakeralam
  • sameeksha
  • samji chettikad
  • samji p s chettikad
  • samus
  • samvidanand
  • sanal sasidharan
  • sanal sasidharan interview
  • sanandaraj
  • sanathanan
  • sandeep naayar
  • SANDHYA E
  • sangeetha sumith
  • sanjay m s
  • Sanjeev Chopra IAS
  • santha kavumpayi
  • santhamenon
  • santhan
  • santhosh echikkanam
  • santhosh paala
  • santhosh pala
  • santhosh pala . 103
  • santhosh pala 3
  • santhosh pala usa
  • santhosh pallasana
  • santhosh pavithramangalam
  • santhoshpala
  • sapna george
  • sarah g mohan
  • sarath
  • sarath t s
  • SARATH+
  • sareena vahab
  • sarija n s
  • sathar adoor
  • sathar adsur
  • sathar adur
  • satheesan madakkal
  • satheesan edakkuti
  • satheesan muuttil
  • satheesan o .p
  • satheesan o p
  • satheesan op
  • satheesan payyannur
  • satheesh chelatt
  • satheesh sats
  • sathi ankamali
  • sathyachandran poyilkav
  • sathyajith
  • sathyan matakkara
  • sathyan thannippuzha
  • sathyan thannipuzha
  • sayanson punnassery
  • scms
  • sebastian joseph
  • SEBASTIAN K S
  • seeja s
  • seema menon
  • seethal p k
  • september 15- october 15
  • september 15/october 15
  • sethu
  • shafeeq
  • Shafeeq Sk
  • shafi
  • SHAFI MUHAMMAD RAVUTHAR
  • shaheera nazeer
  • shaiju dhamani
  • shajahan nanmada
  • shajahan nanmand
  • shajahan nanmanda
  • shajahan nanmandan
  • shajahan nanmanta
  • shaji ambalath
  • shaji k mohammed
  • shaji kollamkode
  • shaji nayarambalam
  • shaji nayarampalam
  • shaji pulpalli
  • shaji thalora
  • SHAJU ATHANIKKAL
  • shaleerali
  • shameer
  • shameer pattarumatam
  • shamzi
  • SHANAVAS KULUKKALLUR
  • sharu shankar
  • shaukkath alikhan
  • sheeba ramachandran
  • sheeba shiju
  • sheeba thomas
  • sheeja c k
  • sheeja rasak kondotty
  • sheeja razak
  • sheela
  • sheela p t
  • sheela varghese
  • sheela vidya
  • SHEELALAL
  • SHEELAMONS MURIKKAN
  • SHEELAVIDYA
  • sheethal p k
  • shehsin ali
  • shemeer pattarumatham
  • Shemi Biju
  • shemibiju
  • sherif kottarakkara
  • shibu koothattukulam
  • shihab madari
  • shilpa sulu
  • shine t thankan
  • SHINOD N K
  • shinu v
  • shiyas chennaatt
  • shreef kottarakkara
  • shukkur cheruvati
  • sibimon
  • siby patiyara
  • sidharameswara swami g m
  • sidhikk thozhiyur
  • sijivijayan thaiviliyil
  • SIMS
  • sindhu arjun
  • sindhu s
  • sippy pallippuram
  • siraj alur
  • sivan sudhalayam
  • sivaprasad tanur
  • sivaprasad thanur
  • sivapriya
  • SIVASANKARAN KARAVIL
  • smitha
  • SMITHA MEENAKSHI
  • smitha p kumar
  • snehithan abhi
  • sofia kanneth
  • som panicker
  • sona g
  • sony dith
  • sony dith monalisa
  • sony pullat
  • spirit
  • SREE
  • sree parvathi
  • SREE PARVATHY
  • sreede
  • sreedevi m t
  • SREEDEVI MAIR
  • sreedevi nair
  • sreedevi nayar
  • sreedevinair
  • sreedharan n balla
  • SREEDHARANUNNI
  • sreeja venugopal
  • SREEJA VRENUGOPAL
  • sreejith
  • sreejith ariyallur
  • sreejith muthedath
  • sreejith muthetath
  • sreejithth n p
  • SREEKALA CHINGOLI
  • sreekala k v
  • sreekanth sukumaran
  • sreekrishna mathur
  • sreekrishnadas mathur
  • sreekrishnadas mathurr
  • sreekumar pothuval
  • sreekumarn thampi
  • sreela v v
  • sreelakshmi
  • sreelakshmi gopal
  • sreelatha patinjaremattathil
  • sreelatha varmma
  • sreelathavarma
  • sreenarayanaya
  • sreenath somanathan
  • sreenath sree
  • sreepaarvvathi
  • SREEPARVATHI
  • sreeparvathy
  • sreepriya t r
  • sreparvathi
  • ST THOMAS
  • stalina
  • STONES
  • story
  • subhash k k
  • sudarsana rao
  • sudeep
  • sudha nedunganoor
  • sudhakaran chandavila
  • sudhakaran chanthavila
  • sudheernath
  • sugathaghosh
  • sujakrishna
  • sujay
  • sujaya
  • sujith
  • sujith balakrishnan
  • sujith balakrishnan
  • sukumar arikuzha
  • sukumar arikkuzha
  • sukumar arikuzha
  • sukumar azhikode
  • suloch m a
  • SULOJ M A
  • suloj mazhuvannikkavu
  • SULOJ SULO
  • suma surendran
  • sumesh chunkappara
  • sumesh vasu
  • SUMITHRA
  • sumithra k v
  • SUMOD NAMBOOTHIRI
  • sundaram dhanuvachapuram
  • sunil k cheriyan
  • SUNIL M
  • sunil m s
  • sunil m s moothakunnam
  • sunil maloor
  • sunil ms
  • sunil ms muthakunnam
  • SUNIL PUVATTUR
  • sunilkumar
  • sunitha maDHU
  • sunny george
  • sunny george ilamthuruthil
  • sunny kulathakal
  • sunny thayakari
  • sunny thayankari
  • sunny thayankary
  • SURAJKUMAR
  • suresh gamgadhar
  • suresh keezhillam
  • Suresh Kumar Balakrishnan
  • surESH MUKKANNUUR
  • suresh varma
  • sureshkumar punchayil
  • susha
  • swami avyayananda
  • swami ayayananda
  • swami nandeepanadagiri
  • swami nirmalandagiri
  • swami sandeepanandagiri
  • swami sudhi
  • swapnanair
  • t a sasi
  • t b lal
  • t c v satheesan
  • t c v sathesan
  • t g vijayakumar
  • T I MATHEWKUTTY
  • t i mathyewkutti
  • t j varkey
  • T K JOSE
  • T K JOSE I A S
  • t k jose 1 a s
  • t k jose i a s
  • t k sankaranarayanan
  • t k u
  • t k unni
  • t n b chulur
  • t n joy
  • t n vilasini
  • t p sakkariya
  • T P SASTHAMANGALAM
  • t r rajan
  • t s visvan
  • t s viswan
  • t v thomas
  • tajudden
  • teresa tom
  • thabarak rahman
  • the religion of sreenarayana guru
  • theresa tom
  • thmas p kodiyan
  • thomas scariya
  • THOMAS JOSEPH
  • THOMAS P KODIYAN
  • thomas p kotiyan
  • thresiamma thomas natavallil
  • thresyamma thomas natavallil
  • thresyamma thomas natavallil.6
  • thulasi
  • thumpaman thomas
  • tomy chakkalakkal
  • translation
  • tripunithura
  • two
  • ullatakkam
  • UMA RAJIV
  • ummachu
  • ummu ammar
  • unaiz
  • unni t k
  • unni thekkutt
  • unnikrishnan c p
  • unnimaya
  • uron n saloom
  • usman iringattiri
  • usman muhammad perinthalmanna
  • v a
  • v c abhilash
  • v c iqbal
  • v dathan
  • v dethan
  • v g chandrasekharan
  • V H DIRAR
  • v h nishad
  • v jayadev
  • v k deepa
  • v k nassim issu
  • v k sharafhudden
  • v k sudhakaran
  • v krinakumar
  • v krishnakumar
  • v m vinayakumar
  • v p ahammad
  • v p johns
  • v r ramakrishnan
  • v ravikumar
  • v ravikumar.
  • v t padman
  • v vijayakumar
  • v vishnunambuthiri
  • vaikom ramachandran
  • vaisakhan thampi
  • vaisali
  • vakkachan thundiyil
  • vallarpadam
  • VANITHA VINOD
  • varika
  • varshini
  • vartha
  • vasudevam mv
  • vayana
  • veenadevi
  • velliyadamn
  • velliyadan
  • velliyidan
  • velliyodan
  • venmaranallur narayanan
  • vennala mohan
  • venu v deasam
  • venu v desam
  • vettathan
  • vichinthanangngaLsudhakaran chanthavila
  • VIDDHIMAN
  • viddiman
  • VIDYA VISWANATH
  • vijayakrishnan
  • vijayakumar hallikeri
  • vijayan k m
  • vijayan r
  • vijesh kotteypurath
  • vijin
  • villagem
  • villageman
  • vineeth nambiar
  • vinod
  • vinod nellikkal
  • vinod vaisakhi
  • vinodkumar p
  • vishnilokam
  • vishnunarayanan namputhiri
  • vishnuprasad
  • vysakh thampi
  • wilson antony
  • wilson joseph
  • winnie panicker
  • www.mkharikumar.com
  • yadu vijayakrishnan
  • yamini jacob
  • yasmin
  • yeskannur
  • YUVARON AGASTIN
  • zainidden khuraishi
  • zainuddeen ghuraishi
  • zainuddeen quraishi
  • zainuddeen qureshi
  • zainudden qurashi
  • zainudden qureshi
  • zareena vahab
  • zarina vahab
  • zenbudhasaj
  • ZIZEK
  • അനീഷ്‌ പുതുവലില്‍
  • അഭിമുഖം/എം കെ ഹരികുമാർ
  • അയ്യപ്പൻ മൂലേശ്ശേരിൽ
  • അലോക് സാഗർ
  • ആദർശ് കുര്യാക്കോസ്
  • ആല്ഫാ വൺ പബ്ളിഷേർസ്
  • ഉമ രാജീവ്
  • എം കെ ഹരികുമാർ സാഹിത്യ കളരി
  • എം കെ ഹരികുമാർ
  • കണ്ണൂർ.
  • കാവിൽരാജ്‌
  • ദൈവദശകത്തിലെ ദൈവം
  • നദുവി സാഹിബ് ഓച്ചിറ
  • നവാദ്വൈതം
  • നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍
  • പരിഭാഷ രവികുമാർ വി
  • മണ്ണുത്തി
  • മലയാളസമീക്ഷ
  • മലയാളസമീക്ഷ അവാർഡ് 2016
  • മാർട്ടിൻ പാലയ്ക്കാപ്പിള്ളിൽ
  • മുരളീകൃഷ്ണൻ ഹരികൃഷ്ണൻ
  • വാതിൽ തുറന്നിട്ട വീട്
  • ശ്രീകൃഷ്ണ ദാസ് മാത്തൂർ
  • ശ്രീനാരായണായ
  • ശ്രീനാരായണായ(നോവൽ)
  • ഷീബ ഇ കെ
  • സലോമി ജോൺ വൽസൻ
  • സുനിൽ എം എസ്
  • സോണി വേളൂക്കാരൻ

Report Abuse

  • Home

Search This Blog

Simple theme. Powered by Blogger.