Malayalasameeksha Online

Showing posts with label 14. Show all posts
Showing posts with label 14. Show all posts

25 Nov 2015

ഇല, ചരിത്രം... /കവിത

ഹരിദാസ് വളമംഗലം
ഇലഇല ഒരു ഹൃദയം
പക്ഷിപോലെ പറക്കുന്നത്‌
പകൽപോലെ വിസ്മയിക്കുന്നത്‌
അലിവുപോൽ തൊടുന്നത്‌
ആകാശംവായിക്കുന്നത്‌
ആഴിയിലേക്കു വേരുള്ളത്‌
ആദിയുടെ പതാകയായത്‌

നിനക്ക്‌
നിനക്ക്‌ തീയുടെ ഹൃദയം
അത്‌ നിറഞ്ഞ സ്നേഹമായ്‌
പടരുന്നെപ്പൊഴും
നിനക്കകത്തൊരു സരോവരം
അത്‌ വിശുദ്ധപാപമായ്‌
തിളയ്ക്കുന്നെപ്പൊഴും

ആരുടെ
ഇലകളുടെ സാന്ദ്രഹരിതം
നേത്രമാരുടെ
മലകളിൽ കാടുപൂക്കും
ശീർഷമാരുടെ
അലയിളകിയും കോളുകൊണ്ടും
ശമത്തിന്റെ ലയമാഴമാണ്ടും
പരക്കുന്ന കടലിന്റെ
അറിവാരുടേത്‌.


ചരിത്രം
ഹരിദാസ്‌ വളമംഗലം
ചരിത്രത്തിന്റെ ചവിട്ടേറ്റ്‌
പുൽമേടു ചതഞ്ഞു
പുഴുക്കളും പുൽച്ചാടികളും ചതഞ്ഞു
ദൈവത്തിന്റെ തലചതഞ്ഞു
കറന്റടിച്ച്‌ കാക്കചത്തു
വിഷംതീണ്ടി ഞാഞ്ഞൂലുചത്തു
വായ്ത്താരികളുടെ ഇലകൊഴിഞ്ഞു
at November 25, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, haridas valamangalam

26 Oct 2015

Interview: Nocolas Bourriaud- M K Harikumar

Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed.:Nicolas Bourriaud


 Theorist Nicolas Bourriaud interviewed by M K harikumar


1] ''But we should not be mistaken, there's no medium which is more interesting by itself than another one. By our time, an artist who belongs completely to his/her time can draw pictures with ballpoint pens, while another one using the Internet will produce an old thought. Fortunately, what constitutes the show here is not the medium…''
please explain.

[ I corrected this passage in my own words, which makes it clearer ]

It is not by using such or such tool or medium that you are contemporary. And by « contemporary » (like in « contemporary art »), I mean an art which corresponds and answers to its time. An artist is contemporary to the production system he/she is living in. And this production system is irrigating every possible medium, contemporary or not : painting, even if it is an archaic way to produce forms, can tell us many things about the world we live in, our nervous systems, our ways of thinking. That is why I try not to turn technology into a fetish.

 2]How do you  define an art or art practice?

The only definition I always stuck to is the following : art is an activity consisting in producing relations to the world, using signs, forms or images as a base. Whatever you do as an artist, the only remaining element is this one : you show something, in one way or another, and somebody else (the « beholder ») will respond to it.


3]Is art work  mechanic?

No more, but no less, than you and me.

 4] What is spontaneity ?

To attain real spontaneity, you need a lot of practice. As a judoka, if you want to be spontaneous during a fight, you need to rehearse over and over. What people call « spontaneity » is nothing more than the pavlovian gesture of repeating our habits ; to get rid of the numerous layers of learnt elements that occupy our brains, we all need to avoid spontaneity. If we want to reach the new, we have to kill this robotic spontaneity.


5] Do you find artistic originality?

Hopefully yes. But my job consists in finding the originality within an artwork that looks like something we have seen before. Sometimes, moving your own point of view brings you amazing results.


6] How do you differ the notions of sensibility and identity?


Sensibility is a part of myself as a human being ; identity, according to me, is only another name for the cultural pressure provided by the community. Identity is about groups, nations, totems and passports ; it is related to the notion of belonging, whilst your sensibility has been elaborated by your experience, from the neuro-physical facts you were born with. It is related to « being ». To write it differently, and take a precise example, I would say that among the indian casts, the untouchables have today can more easily than others build a proper sensibility, because their identity as a group has been erased or denied. Beyond an identity, we have to build our consciousness, and it comes from our path, more than from our background.


7]What is alter modernism?

The altermodern is the hypothesis of a 21st century modernity, based on the specificities of our times, and not on the elements that constituted the modernism of the 20th century. Among the notions that seem to be crucial for this new modernity, globalisation is the main one. Against the modernist « progress », this modernity claims the diversity of local time-spaces and the general form of the archipelago; rather than a linear vision of time and the insistence on the future, it designates the past as a territory to be explored ; rather than being a western esperanto, like 20th century modernism, the altermodern is a practice of cultural translation. For the first time ever, there is now a possibility for a really planetarian movement — not only an american-european trend adapted to other coutries, but the birth of a non-symetrical thought, beyond the binary system (colons/colonized, north/south, etc…) that emprisons postmodern thought.

 8]What is relational aesthetics?

 First of all, an essay published in 1998, which tried to determinate the common points between the artists of my generation I was interested of, from Maurizio Cattelan to Gabriel Orozco, from Dominique Gonzalez-Foerster to Pierre Huyghe, etc… it appeared soon that for them, the sphere of human relations played the same role as the realm of consumption did amongst the pop art generation. So I defined relational art as « a set of artistic practice taking as a point of departure the sphere of human interactions », either to produce social situations or to use them as an element of composition in an artwork. This problematics was actually dominant in the last two decades, because it corresponds to the reification of human relationships in a globalised, profit-oriented world. Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed. That is what modern art was about : isn’t impressionnism the thriumph of the hand, the visible brush stroke?


9]How do you differentiate the terms like post modernism and relational or alter modernism.
Relational art is the name I invented to describe the emergence of a new problematics in visual arts. As I said, Altermodernism is another term I coined, to describe the possibility of a new way of thinking : it is more general, and it designates a work in progress, somehow. Both terms are actually war machines against post-modernism. I consider now the prefix « post » as the biggest handicap we have to find new solutions to our problems. I don’t want to live anymore in a « post » everything culture…


10] You had used the words 'cultural nomad'.what  will be the effect of writing  in the contemporary world 

I am radicant, not radical : it means that I grow my roots through meetings, encounters, travels. I am not rooted anymore. More precisely, I can grow my roots wherever I want. Writing is a path, too.


11] 'Every new technology affects the art of its era and creates new thinking zones, fields...' please explain?

I will take an example : the apparition of internet, at the beginning of the 1990’s, made us think differently. We could think in terms of networks, direct communication, creation of communities… It played an important role, indeed, in the emergence of what I called « relational » art, but it did not happen directly on the internet.


12]'The contemporary culture has also no center..' , is this applicable to  writing?

Of course. But when William Faulkner invents the county of Yoknapatawpha, he talks both about his immediate surroundings and a universal place. When Borges writes about a specific neighborhood in Buenos Aires, he is universal too. Nomadism does not mean abstraction, and the absence of center, maybe it is a paradox, reinforces the idea of the local.


13]'Today the finished product or work of art is opposed,  protested by these new applications...' is a poem or short fiction come under  this vision?

Yes, I think so. Poems or stories can be fragments of a moving totality.

 16]Is a novelist a centre of his work, capable of creating a theme , constructing an environment of authority? And 17]  How much importance you give to  writer's uniqueness? how can interpret a work of art on the basis of its aesthetic originality?

I cannot interpret an artwork otherwise. My main criterion is the artwork’s ability to provide a unique vision of the world, a new set of problematics or an original problematization of the world, even a tiny part of it.


18] Is there any relevance to aesthetics.?

Aesthetics is, first of all, the « logos » of the gaze : a discourse on the way we can apprehend the visible. In the contemporary world, it has even become wider : it gathers whatever escapes to the quantifiable. I really believe we are reaching the age of aesthetics.
 എം .കെ .ഹരികുമാർ
at October 26, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, m k harikumar, NOCOLAS BOURRIAUD

28 Sept 2015

ഇറച്ചി


ബീന ഫൈസല്‍

വെള്ളിയാഴ്ച കോളേജ് വിട്ട ശേഷം അപര്‍ണ നേരെ പോയത് ടൗണിലെ ബുക്ക്സ്റ്റാളിലേക്കായിരുന്നു. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര വാങ്ങണമെന്ന് കുറേ നാളായി അവള്‍ വിചാരിക്കുന്നു. ലൈബ്രറിയില്‍ നിന്നെടുത്ത് പുസ്തകങ്ങള്‍ വായിക്കാറുണ്ടെങ്കിലും നല്ല പുസ്തകങ്ങള്‍ സ്വന്തമാക്കി വായിക്കുക എന്നത് അവള്‍ക്ക് ഏറെ സംതൃപ്തി നല്കിയിരുന്നു. അന്ന് വേറെ ചില പുസ്തകങ്ങള്‍കൂടി വാങ്ങി അപര്‍ണ. വീട്ടിലെത്തി കുളിച്ച് ഫ്രഷായി ഒരു ചായ ഉണ്ടാക്കി കുടിച്ച ശേഷം ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് മുന്‍ഗണന കൊടുത്ത് അപര്‍ണ വായന തുടങ്ങി. മുപ്പതു വയസ്സുള്ള അവിവാഹിതയായ ഒരു കോളേജ് അദ്ധ്യാപികയാണ്‌ അപര്‍ണ. കോളേജിനടുത്ത് സഹപ്രവര്‍ത്തകയോടൊപ്പം ഒരു വീട്ടില്‍ വാടകയ്ക്കാണ്‌ താമസം. എല്ലാ വെള്ളിയാഴ്ചയും സഹജീവി സ്വന്തം വീട്ടിലേക്കു പോകും. അപര്‍ണയുടെ അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അമ്മയെ സഹോദരന്‍ ലണ്ടനിലേക്കു കൊണ്ടുപോയി. അമ്മ തിരിച്ചു വരുംവരെ ഒഴിവുദിവസങ്ങളിലും അപര്‍ണ വേറെ എങ്ങും പോകാനില്ലാതെ വാടകവീട്ടില്‍ തന്നെ കഴിച്ചൂകൂട്ടി. ഒറ്റപ്പെടലിന്റെ മുഷിപ്പില്‍നിന്ന് രക്ഷപ്പെടാനൊന്നുമായിരുന്നില്ല അവള്‍ പുസ്തകങ്ങള്‍ വായിച്ചിരുന്നത്. ഈ പ്രായത്തില്‍ ഉണ്ടാകേണ്ടുന്ന കുടുംബാന്തരീക്ഷവും തിരക്കും ഇല്ലെന്നത് അവള്‍ക്ക് ധാരാളം സമയം പ്രദാനം ചെയ്തിരുന്നു. എന്നാല്‍ വായന ഇഷ്ടമായിരുന്നതുകൊണ്ടും ഗൗരവമായിതന്നെ കണ്ടിരുന്നതുകൊണ്ടും തന്നെയാണ്‌ അവള്‍ ധാരാളം വായിച്ചിരുന്നത്. ഓരോ നല്ല വായനയും അവളെ ചിന്തിപ്പിക്കാറുണ്ട്. ആഴമുള്ള കഥാപാത്രങ്ങളുടെ വിചാരവികാരങ്ങള്‍ അവള്‍ക്കൊപ്പം സഞ്ചരിക്കാറുണ്ട്. അതൊന്നും ഒരു പരിധിവിട്ട് അവളെ അലട്ടുക പതിവുണ്ടായിരുന്നില്ല. എന്നാല്‍ അസ്വസ്ഥമായ ഓരാസ്വാദനത്തോടൊപ്പം എന്തൊക്കെയോ ചില സവിശേഷതകള്‍ കോരപ്പാപ്പന്റെ വായനയിലൂടെ തന്നിലേക്ക് ആവാഹിക്കപ്പെടുന്നതായി അപര്‍ണക്ക് അനുഭവപ്പെട്ടു. വെള്ളിയാഴ്ച സന്ധ്യാനേരത്ത് ഇട്ടിക്കോരയില്‍ മുങ്ങാംകുഴിയിട്ട അപര്‍ണ ഞായറാഴ്ച ഉച്ചയോടെ പൊന്തിനിവര്‍ന്നു. വായിക്കാന്‍ തുടങ്ങിയാല്‍ അവളങ്ങനെയാണ്‌.
ഇറാഖില്‍ പോയി ഒരു ചുവന്നുതുടുത്ത പെണ്കിടാവിനെ തന്റെ ആണ്കോയ്മ മുഴുവനും പ്രയോഗിച്ച് കീഴ്പ്പെടുത്താനും കരഞ്ഞുകൊണ്ടെതിര്‍ക്കുന്ന അവളെ ചുണ്ടും കവിളും മാറുമെല്ലാം കടിച്ചുകീറി ചോരയൊഴുക്കാനും വേണ്ടി മാത്രം യു.എസ് മിലിട്ടറിയില്‍ ചേര്‍ന്ന സേവ്യര്‍ ഇട്ടിക്കോര ആണത്തത്തിന്റെ ഭീകരതകൊണ്ട് അവളില്‍ വെറുപ്പുളവാക്കി. തന്റെ മുന്നില്‍ പിടഞ്ഞ ആപെണ്കുട്ടിയുടെ മരണത്താല്‍ അയാള്‍ക്കു വന്ന ഷണ്ഡത്വത്തില്‍ അപര്‍ണ ആഹ്ലാദിക്കുകയും ആശ്വസിക്കുകയും ചെയ്തതാണ്‌. എന്നാല്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടും മനക്കരുത്തോടും കൂടി തന്റെ വിധിയെ നേരിട്ട സദ്ദാം എന്ന വണ്ടര്‍ഫുള്‍ ഓള്‍ഡ് ലയണിനെ കണ്ടതുമാത്രമാണ്‌ തനിക്ക് ഇറാഖില്‍ ഉണ്ടായ ഒരേയൊരു നല്ല അനുഭവം എന്ന് സേവ്യര്‍ ഇട്ടിക്കോര പറഞ്ഞപ്പോള്‍, അത് ഏതു വികാരത്തിന്റെ പുറത്തായാലും, അപര്‍ണക്ക് അയാളോട് ഒരലിവ് തോന്നിപ്പോയി. അമേരിക്കന്‍ സാമ്രാജ്യത്വതന്ത്രങ്ങളേക്കാള്‍ എത്രയോ ഭേദമാണ്‌ സദ്ദാമിന്റെ ഏകാധിപത്യമനോഭാവം എന്നവള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ അവള്‍ സദ്ദാമിനെ ആദാരിച്ചിരുന്നു. എന്നാല്‍ ആദ്യം സദ്ദാമിന്റെ ചെലവില്‍ അനുകമ്പ പിടിച്ചുപറ്റിയ സേവ്യര്‍ ഇട്ടിക്കോര പിന്നീട് തന്റെ നരഭോജനശീലം കൊണ്ട് വെറുപ്പിന്റെ കാളകൂടവിഷം അവളില്‍ പടര്‍ത്തി അവളെ ഭീതിയുടെ വിഭ്രാന്തിയിലേക്ക് എടുത്തെറിയുകയാണ്‌ ഉണ്ടായത്.
സത്യത്തില്‍ തന്റെ സ്ത്രീത്വം, തൊഴില്‍മേഖല, അവിവാഹിത എന്ന നിലക്കുള്ള ജീവിതം എന്നിവ അപര്‍ണയില്‍ ഉണ്ടാക്കേണ്ടിയിരുന്ന വായനാനുഭവം എന്തെന്നുവച്ചാല്‍ രേഖാതോമസുമായുള്ള താദാത്മ്യം പ്രാപിക്കലാണ്‌. എന്നാല്‍ ബോഡിലാബിലും ലിബറേഷന്‍ സെന്ററിലും ഡിസ്കോഴ്സ് സെന്ററിലും ബിന്ദുവില്‍ നിന്ന് രശ്മിയിലൂടെ രേഖയിലേക്ക് നയിക്കുന്ന ഒരു ദേഹഗണിതസിദ്ധാന്തത്തിലും അവളുടെ മനസ് അഭിരമിച്ചതേയില്ല. അവള്‍ക്ക് അതിലൊന്നും ഒരു ത്രില്ലും തോന്നിയില്ല. അവള്‍ക്ക് എന്നും സ്നേഹിക്കാനും മനസ്സില്‍ താലോലിക്കാനും ഒരു പുരുഷനുണ്ടായിരുന്നു. ഒരു പുരുഷന്‍ എന്നത് അടിവരയിടേണ്ട സംഗതിയാണ്‌. ചില സാഹചര്യങ്ങളാല്‍ അയാള്‍ അകന്നുപോയപ്പോഴും ആ പ്രണയത്തി മാത്രം മനസ്സര്‍പ്പിച്ച ഒരു കന്യകയാണവള്‍.
അപര്‍ണയ്ക്ക് നല്ല വിശപ്പുണ്ടായിരുന്നു. അവള്‍ ഒന്നും കഴിച്ചിരുന്നില്ല. ഒഴിവുദിവസമായിരുന്നിട്ടും, പാചകം അവള്‍ക്കേറെ ഇഷ്ടമുള്ളതായിരുന്നിട്ടും അവളതിനു മുതിര്‍ന്നില്ല. പച്ചക്കറികളും മീനും ഇറച്ചിയും ഫ്രിഡ്ജിലുണ്ടായിരുന്നു. ഫ്രിഡ്ജു തുറക്കാനുള്ള ഒരു ഉള്‍ക്കരുത്ത് അവള്‍ക്കുണ്ടായിരുന്നില്ല. കാനിബള്‍സ് ക്ലബിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മനുഷ്യമാംസം സ്വന്തം ഫ്രിഡ്ജിലെ ഫ്രീസറിലേക്ക് കുടിയിരുത്തപ്പെട്ടതായി അവള്‍ ഭയന്നു. ഇറച്ചി എന്നും അവള്‍ക്ക് ഇഷ്ടവിഭവമായിരുന്നു. പലതരം ഇറച്ചികള്‍ പലതരം രുചികളില്‍ പാകം ചെയ്തിട്ടുള്ളത് കാലങ്ങളായി അവള്‍ കഴിച്ചുകൊണ്ടിരുന്നു. എന്നാലിപ്പോള്‍ ഇറച്ചിയെ കുറിച്ച് ചിന്തിക്കുന്നതുപോലും അവളില്‍ മനം പിരട്ടലും അതോടൊപ്പം പേടിയും ഉളവാക്കി. അരുതാത്തത് എന്തൊക്കെയോ കഴിച്ചുപോയ പോലെ അവള്‍ അസ്വസ്ഥയായി. അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന ഒരു കാട്ടുവള്ളി സ്വന്തം ശരീരത്തില്‍ പടര്‍ന്നുകയറിയ പോലെ അവള്‍ക്ക് തോന്നി. യുദ്ധത്തിലോ അപകടത്തിലോ മരിച്ചുപോയ ഹതഭാഗ്യരുടെയോ ചതിയിലൂടെ ഇറച്ചിവല്‍ക്കരിക്കപ്പെട്ട നിഷ്കളങ്കരുടെയോ തുടയിലെയോ മറ്റേതെങ്കിലും മാസളഭാഗത്തിന്റെയോ കഷ്ണം തന്റെ പല്ലുകള്‍ക്കിടയില്‍ അരഞ്ഞരഞ്ഞ് വയറ്റിലേക്ക് ഇറങ്ങിപ്പോകുന്നതായി അവള്‍ ഭയന്നു. ഭീകരരൂപിയായ ഒരു നരഭോജിയായി താന്‍ രൂപാന്തരപ്പെടുന്നത് അവള്‍ ഭാവനയില്‍ കണ്ടു. മുഖമൊഴികെ മറ്റു ഭാഗങ്ങള്‍ ഗബ്രിയേല സബാറ്റീനിയോട് സാമ്യമുള്ള, എവിടെയോ ഒരു ലാറ്റിനമേരിക്കന്‍ കട്ടുള്ള ഹഷിമോട്ടൊ മൊറിഗാമി എന്ന ലിമാ കാത്തലികാ യുണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രഗവേഷകക്ക് പകരം തന്നെയാണ്‌ ഇട്ടിക്കോര കാനിബള്‍സ് ഡോട്ട് കോമിലേക്ക് കൊണ്ടുപോയതെന്ന് അവള്‍ക്ക് തോന്നി. പസഫിക് സമുദ്രത്തിലേക്ക് തള്ളിനില്ക്കുന്ന ക്ലിഫിലെ പ്രണയികളുടെ പാര്‍ക്കിലേക്ക് ഇട്ടിക്കോരയെ നയിക്കാനോ എല്ബെസോയിലൂടെ അയാളെ ഉണര്‍ത്താന്‍ ഒരു വൃഥാശ്രമം നടത്താനോ മനസുകൊണ്ടുപോലും മെനക്കെടാത്ത താനെങ്ങനെ അയാള്‍ക്കൊപ്പം കാനിബള്‍ ഫീസ്റ്റിനു പോയെന്ന് അയാള്‍ അമ്പരന്നു.
കാടന്‍ചിന്തകളെ ഒരു നിമിഷത്തേക്ക് ആട്ടിയകറ്റി അപര്‍ണ പ്രവീണയെ ഫോണില്‍ വിളിച്ചു. ഒരു ചെയിഞ്ചിനു വേണ്ടി പുറത്തുപോയി ലഞ്ചുകഴിക്കാം എന്ന അപര്‍ണയുടെ ക്ഷണം സ്വീകരിച്ച് പ്രവീണ വൈകാതെ എത്തി. വിവാഹനിശ്ചയം കഴിഞ്ഞ് വുഡ്ബിയെ കുറിച്ച് വാചാലയാകുന്ന പ്രവീണ അപര്‍ണയുടെ സഹപ്രവര്‍ത്തകയാണ്‌. ടൗണിലെ മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലായ ദ്വാരകയുടെ മുന്നില്‍ ടാക്സി നിറുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പ്രവീണ അപര്‍ണയെ നോക്കി നെറ്റിചുളിച്ചു. അപര്‍ണയുടെ ഇറച്ചിക്കമ്പം അറിയുന്നതുകൊണ്ടുതന്നെയാണത്. ഊണിന്‌ ഓര്‍ഡര്‍ കൊടുത്ത ശേഷം കൂട്ടുകരിയുടെ നെറ്റി ചുളിക്കലിനുത്തരം എന്നോണം അപര്‍ണ തന്റെ നവീനമായ ആശങ്കകളും സങ്കടങ്ങളും പതിവില്ലാത്ത പതറലോടെ പറഞ്ഞുതുടങ്ങി. ആദ്യമായാണ്‌ പ്രവീണ അപര്‍ണയെ ഇത്രയും വേവലാതികളോടെ കാണുന്നത്. ഗൗരവത്തോടെ കോരാനുഭവങ്ങള്‍ കേട്ടിരുന്ന പ്രവീണ പക്ഷേ പ്രതികരിച്ചതിങ്ങനെയായിരുന്നു.
ടീച്ചര്‍ക്കിതെന്തു പറ്റി? ഇക്കണക്കിനു നളിനി ജെമീലേടെ ആത്മകഥ വായിച്ചാ.....
പന്തികേട് തോന്നിയിട്ടോ എന്തോ പ്രവീണ വാചകം മുഴുവനാക്കിയില്ല.
എന്തായാലും ഫ്രാന്‍സിസ് ഇട്ടിക്കോര ഞാനും കൂടി വായിക്കട്ടെ. അപ്പോ ടീച്ചര്‍ക്ക് ഫീസ്റ്റിനു പോകാനൊരു കൂട്ടാവും.
കാര്യം നിസ്സാരമാക്കിയെങ്കിലും അപര്‍ണയെ ആശ്വസിപ്പിക്കാമെന്ന സദുദ്ദേശത്തോടെയാണ്‌ പ്രവീണ അങ്ങനെ പറഞ്ഞത്. ഈ കൂടിക്കാഴ്ചകൊണ്ട് അപര്‍ണയുടെ ആധികള്‍ക്ക് ശമനമൊന്നും ഉണ്ടായില്ല. വുഡ്ബിയെ കുറിച്ച് വാചാലയാവാന്‍ അവസരമുണ്ടായില്ല എന്നതിനാല്‍ പ്രവീണക്കും പ്രയോജനമുണ്ടായില്ല.
ഇതിനിടയില്‍ മേശമേല്‍ ഊണെത്തിക്കഴിഞ്ഞിരുന്നു. നാടന്‍കറികളായിരുന്നു ഊണിന്‌. വിശപ്പറിഞ്ഞോ രുചിയറിഞ്ഞോ കഴിക്കാന്‍ അപര്‍ണക്കായില്ല. സാമ്പാറിലെ മുരിങ്ങയ്ക്ക കഷ്ണങ്ങള്‍ കാനിബാള്‍ ഫീസ്റ്റില്‍ മൊറിഗാമിയുടെ വായില്‍ രുചിയേറ്റിയ, ചതിക്കപ്പെട്ട പാട്ടുകാരിയുടെ മുറിച്ചെടുത്ത വിരലുകളാണെന്ന് ഒരു യുക്തിയുമില്ലാതെ അവള്‍ തീര്‍ച്ചപ്പെടുത്തി. തുടര്‍ന്ന് എല്ലാ കറിക്കഷ്ണങ്ങളും മനുഷ്യശരീരത്തിന്റെ പല പല മാംസളഭാഗങ്ങളാണെന്ന് അവള്‍ക്ക് തോന്നി. ചുറ്റുമുള്ള സഹഭോജികളെ ശ്രദ്ധിക്കവെ പുതിയൊരു സംശയം അവളില്‍ മുളപൊട്ടി. തന്നിലൂടെ കാനിബാള്‍ ക്ലബിലെ രഹസ്യങ്ങള്‍ പുറത്തായാല്‍ അടുത്ത ഇര താനാവുമല്ലോ എന്ന കടുത്ത നിയമം അപ്പോള്‍ അവള്‍ക്ക് ഓര്‍മവന്നു. ക്ലബിന്റെ നടത്തിപ്പുകാരോ ഏജന്റുമാരോ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ശൃംഖലയിലെ കണ്ണികളാവുമെന്നും പ്രവീണയുമായുള്ള തന്റെ സംസാരം ശ്രദ്ധിച്ച ഇവരില്‍ ആരോ തന്നെ നോട്ടമിട്ടതായും തന്റെ മാംസളമായ ശരീരഭാഗങ്ങള്‍ മനസ്സില്‍ മാര്‍ക്കു ചെയ്തതായും അവള്‍ ഭയന്നു. തന്നെ പിന്തുടര്‍ന്ന് വകവരുത്തി അവരുടെ ഏറ്റവും അടുത്ത അതീവരഹസ്യമായ ഫീസ്റ്റിന്‌ തന്റെ മാംസം രുചിയില്‍ മുക്കിയേക്കാമെന്നും അനിയന്ത്രിതമാംവിധം അവളുടെ ഭാവന കാടുകയറി. ഉണ്ണപ്പെടാത്ത ഊണ്‌ അപര്‍ണയെ തുറിച്ചു നോക്കി. പ്രവീണയെ പറഞ്ഞയച്ച ശേഷം അപര്‍ണ ഒരു ലൈന്‍ബസില്‍ കയറി. തിരികെ കവലയില്‍ ഇറങ്ങി. ഉച്ചവെയില്‍ തൂളിയ നാട്ടിടവഴിയിലൂടെ സാവധാനം നടക്കുമ്പോള്‍ അവള്‍ മുന്നില്‍ പിന്നില്‍ ഇടംവലങ്ങളില്‍ ദത്തശ്രദ്ധയായി, അതീവ ജാഗ്രതയോടെ ആരോ തന്നെ പിന്തുടരുന്നു എന്ന വേവലാതിയോടെ.

ചിത്രീകരണം:സുരേഷ് കൂത്തുപറമ്പ്
വീട്ടിലെത്തി വാതിലടച്ച ശേഷം ഒരിടത്തും ഇരിപ്പുറക്കാതെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു അപര്‍ണ. ഗതികിട്ടാതെപോയ ഏതോ ആത്മാവിന്റെ അലച്ചില്‍ പോലെ ഒഴിവുദിവസങ്ങളില്‍ വായനയിലും ടി.വി. കാണലിലും പാചകപരീക്ഷണങ്ങളിലും ആനന്ദം കണ്ടെത്തിയിരുന്ന അപര്‍ണയ്ക്ക് അതിനൊന്നിനുമുള്ള മാനസികാവസ്ഥയുണ്ടായില്ല എന്നു മാത്രമല്ല പിറ്റേ ദിവസത്തെ ക്ലാസിനുവേണ്ടി ഏന്തെങ്കിലും പ്രിപ്പേര്‍ ചെയ്യാന്‍പോലും ആവുമായിരുന്നില്ല. ബുക് ഷെല്‍ഫിനടുത്തേക്ക് നീങ്ങാന്‍ പോലും അവളുടെ കാലുകള്‍ക്ക് ധൈര്യം വന്നില്ല. ഷെല്‍ഫിലിരിക്കുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ നിന്ന് തണുത്തുറഞ്ഞ വിരലുകള്‍ പുറത്തേക്ക് നീണ്ട് അവളുടെ കഴുത്തില്‍ ശീതസ്പര്‍ശം അനുഭവിപ്പിച്ച് പതുക്കെ ഞെക്കി ശ്വാസം മുട്ടിച്ച് കൊല്ലുമെന്ന് അവള്‍ ആശങ്കപ്പെട്ടു. നടത്തം നിറുത്തി അപര്‍ണ കുളിമുറിയില്‍ കയറി ഷവറിനു കീഴെ കെട്ടിറങ്ങാനെന്നോണം വളരെ നേരം നിന്നുനോക്കി. എന്നാല്‍ മദ്യത്തിന്റെ കെട്ട് പോലെ എളുപ്പം ഇറക്കാവുന്ന ഒന്നായിരുന്നില്ലല്ലോ അപര്‍ണയുടെ തലയിലെ കെട്ട്. ഏറെ നേരം ഉച്ചിയില്‍ വെള്ളം വീണിട്ടും നനവില്‍ ഇരട്ടിച്ച കെട്ട് പോലെ അതവിടെ തന്നെ കനം വെച്ചുനിന്നു. കലുഷമായ മനോവ്യാപാരങ്ങള്‍ക്ക് ഒരു തരത്തിലും മൂക്കുകയറിടാനാവാതെ ഗതികെട്ട അപര്‍ണ അലമാര തുറന്ന് റമ്മിന്റെ കുപ്പിയെടുത്തു ടീപോയില്‍ വെച്ചു. ഫ്രിഡ്ജിലെ തണുത്ത വെള്ളമോ ഐസ്ക്യൂബോ തുണക്കെത്താതെ ഗ്ലാസില്‍ മദ്യം പകര്‍ന്ന ശേഷം സാദാ വെള്ളം ചേര്‍ത്ത് അവള്‍ ഒരു സിപ്പെടുത്തു. ഇങ്ങനെ പല സിപ്പുകള്‍ക്കുശേഷവും അപര്‍ണയുടെ മനോനിലയില്‍ ആശ്വാസകരമായ മാറ്റമുണ്ടായില്ല. ഗ്ലാസില്‍ മദ്യം പകര്‍ന്നുതുടങ്ങുമ്പോള്‍ കൈവിരലുകള്‍ക്കുണ്ടായിരുന്ന വിറയല്‍ മാറിയെന്നതൊഴിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിരുന്നതേയുള്ളൂ.
ക്ഷമിക്കണം. അപര്‍ണയുടെ ആവലാതികള്‍ക്കൊരു ശമനമാകട്ടെ എന്നു കരുതി ഞാനൊരു ശ്രമം നടത്തിനോക്കിയതായിരുന്നു. മേല്‍പ്പറഞ്ഞ സിപ്പുകളുടെ കാര്യം എന്റെ ഒരു ഭാവന അല്ലെങ്കില്‍ വിക്രിയ എന്നു തന്നെ പറയാം. അവിവാഹിതയായ ഒരു കോളേജധ്യാപികയാണെന്നതൊഴിച്ചാല്‍ വലയിട്ട് ഇരപിടിച്ച് ആര്‍ട്ട് ഓഫ് ലിവിംഗ് പഠിപ്പിക്കുന്ന രേഖാതോമസുമായി അവള്‍ക്ക് യാതൊരു സാമ്യവും ഉണ്ടായിരുന്നില്ല. അത്യാധുനികരായ ഹൊറിബിള്‍ ഫെമിനിസ്റ്റുകളുടെ ഒരു പ്രതിനിധിയായിരുന്നില്ല അപര്‍ണ. ആര്‍ത്തിപൂണ്ട അത്തരം ശരീരദാഹങ്ങളോടെ സിഗററ്റിലേക്കോ മദ്യത്തിലേക്കോ ഇന്റര്‍നെറ്റില്‍ വേണ്ടാ സാദ്ധ്യതകളില്‍ ഗവേഷണം ചെയ്യുന്നതിലേക്കോ അവളൊരിക്കലും വഴിതിരിഞ്ഞില്ല. അതുകൊണ്ടുതന്നെ കോരപ്പൂട്ടിലകപ്പെട്ടതുപോലെ മുറുകിപ്പിടഞ്ഞിട്ടും അത്തരമൊരു ആശ്വാസം തേടലിനും അപര്‍ണയുടെ തലച്ചോര്‍ അവളുടെ ദേഹത്തിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നില്ല.
പുറത്ത് നിലാവ് വീണ്‌ രാത്രി കുതിര്‍ന്നുകൊണ്ടിരുന്നു. വെറുതെ കുറെ നേരം കട്ടിലില്‍ ഇരുന്ന ശേഷം അവള്‍ ലൈറ്റണച്ചു ഉറങ്ങാനൊരു ശ്രമം നടത്തിനോക്കി. കുത്തുന്ന വെളിച്ചത്തില്‍ ഉറക്കം വരില്ല എന്നതുകൊണ്ടാണ്‌ ഇരുട്ടിനെ ഭയന്നിട്ടും അപര്‍ണ ലൈറ്റണച്ചത്. ജനല്പാളികള്‍ തുറക്കാത്തതുകൊണ്ട് പിശുക്കില്ലാതെ നിലാവു പൊഴിച്ച ആകാശത്തിന്‌ അവളുടെ കിടക്കയില്‍ ചിത്രപ്പണികള്‍ നെയ്യാനായില്ല. പിന്നെയും പിന്നെയും അവള്‍ വേണ്ടാവിചാരങ്ങളുടെ കുത്തൊഴുക്കിലേക്ക് തെറിച്ചുവീണുകൊണ്ടിരുന്നു. കാലങ്ങളായി കഴിച്ചുകൊണ്ടിരുന്ന ബഹുവിധ ഇറച്ചികളില്‍ എപ്പോഴൊക്കെയോ മനുഷ്യമാംസം കലര്‍ന്നിരിക്കാം എന്ന ഭ്രാന്തന്‍ചിന്തയായി അപ്പോള്‍ അവള്‍ക്ക്. ഏറെ പഴകിയ, മസാലകള്‍ ചോര്‍ന്നുപോയ കുറേ ഇറച്ചിക്കഷ്ണങ്ങളുടെ അവസാദങ്ങള്‍ അടിഞ്ഞുകൂടി ഒരു ശിലാരൂപമായി തന്റെ ആമാശയത്തില്‍ കിടന്നിരുന്നതായും തന്റെ ഉള്ളുരുക്കത്തിന്റെ തിളച്ചൂടില്‍ പൊട്ടിയൊലിച്ച ഒരു ആഗ്നേയശിലാദ്രാവകം പോലെ അതു തന്റെ അന്നനാളത്തെ ചുട്ടുപൊള്ളിച്ചുകൊണ്ട് മുകളിലോട്ട് തെറിച്ചൊഴുകുകയും ഛര്‍ദ്ദിയുടെ ഒരഗ്നിപര്‍വതവിസ്ഫോടനമായി അതിനെ പുറത്തേക്കൊഴുക്കാതെ മൃതാവസ്ഥയില്‍ നിലകൊണ്ട് തന്റെ തൊണ്ടയെ തന്നെ വീര്‍പ്പുമുട്ടിക്കുന്നതായും അവളറിഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ പഴകിദ്രവിച്ച ഇറച്ചികളുടെ അവശിഷ്ടങ്ങളില്‍ നിന്ന് നരമാംസത്തിന്റെ അഴുകിയ രുചി ഇടക്കിടെ വന്ന നേരിയ തികട്ടലുകളിലൂടെ അവള്‍ വേറിട്ടറിഞ്ഞു. ഇതിനിടയില്‍ എപ്പോഴോ ഭൂമിക്കുള്ള നിലാവുദാനം നിറുത്തി ആകാശം കണ്ണടച്ചതും ചുറ്റും ഇരുട്ടു കനത്തതും അപര്‍ണ അറിഞ്ഞതേയില്ല. രാവിരുട്ടിനെ പൊലിപ്പിക്കാന്‍ കനത്ത ഇലക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുന്ന് നത്തുകള്‍ മൂളുകയോ തൂങ്ങിയാടുന്ന വവ്വാലുകള്‍ ചിറകിട്ടടിച്ച് പറക്കുകയോ ചെയ്തില്ല. അപര്‍ണ ജീവിക്കുന്നത് പട്ടണത്തിലാണെങ്കിലും ഗ്രാമത്തിലും അതൊക്കെ എന്നേ കാലഹരണപ്പെട്ട ബിംബങ്ങളായിക്കഴിഞ്ഞിരുന്നുവല്ലോ! എന്നാല്‍ അവളുടെ ഏകാന്തതയുടെ കനത്ത ഇരുട്ടില്‍ ഒരായിരം നത്തുകള്‍ മൂളുകയും വവ്വാലുകള്‍ ചിറകിട്ടടിക്കുകയും ചെയ്തിരുന്നു. അതവളുടെ തലയോടിന്റെ പ്രതലത്തില്‍ തട്ടി പ്രകമ്പനം കൊള്ളിച്ചിരുന്നു.
ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ട് എപ്പോഴോ അപര്‍ണ ഒന്നു മയങ്ങിയപ്പോയിരുന്നു. കോളേജില്‍ പോകേണ്ട കാര്യം തന്നെ മറന്ന് അവള്‍ അലാറം വെച്ചിരുന്നില്ല. പത്രക്കാരന്റെ ബെല്ലടി കേട്ടാണ്‌ അപര്‍ണ ഉണര്‍ന്നത്. യാന്ത്രികമായി എണീറ്റ് വാതില്‍ തുറന്ന് അവള്‍ പത്രത്താളുകള്‍ വെറുതെ മറിച്ചുനോക്കി. പെട്ടെന്ന് എന്തോ തീരുമാനിച്ചുറച്ച പോലെ കടലാസും പേനയുമെടുത്ത് അപര്‍ണ ഇങ്ങനെ എഴുതി:
കോളേജ് അധ്യാപിക. 30 വയസ്. അഞ്ചടി മൂന്നിഞ്ച് ഉയരം. വെളുത്ത നിറം. ആരോഗ്യമുള്ള ശരീരം. അനുയോജ്യനായ വരനെ ആവശ്യമുണ്ട്. ജാതി, മതം എന്നിവ പ്രശ്നമല്ല.
അവളത് പത്രത്തിന്റെ മാട്രിമോണിയല്‍ കോളത്തിലേക്കയക്കാന്‍ വേണ്ടി വിലാസമെഴുതി കവറിലിട്ടു. ഈ അവസ്ഥയില്‍ തനിക്കൊരു ആണ്കൂട്ട് അത്യാവശ്യമാണെന്ന് അവള്‍ക്ക് തോന്നി. തന്റെ ഇറച്ചി സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും ഒരു ആണ്ബലം.
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം പ്രഭാതവാര്‍ത്തകള്‍ കാണാനായി അപര്‍ണ ടി.വി. തുറന്ന് സോഫയിലിരുന്നു. സ്ഫുടത കുറഞ്ഞ മലയാളത്തില്‍ വായനക്കാരി വാര്‍ത്ത വായിക്കുന്നത് അപര്‍ണ അലസമായി കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു വാര്‍ത്താശകലം അവളുടെ കഴ്ചയിലും കേള്‍വിയിലും ഉടക്കി.
ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്ക് കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവല്‍ പുരസ്കാരം.
ഭ്രാന്തമായ ദിനരാത്രങ്ങളുടെ വേദപുസ്തകത്തില്‍ മുദ്രവീണതായി അപര്‍ണ തന്റെ ഡയറിയില്‍ കുറിച്ചിട്ടു. മനസ്സിനു നല്ല ശാന്തത കൈവരുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
ലാപ്ടോപ്പില്‍ തുറന്നുവെച്ച ഫേസ്ബുക്കിലെ ഫ്രന്‍ഡ് റിക്വസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നു. തീവണ്ടിയാപ്പീസിലെ പ്രവൃത്തിസമയം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം അപര്‍ണയുമായി ചാറ്റ് ചെയ്യാന്‍ തുടങ്ങി:
ടി.ഡി.: പലരും പറയുന്നു, ഇട്ടിക്കോര ഒരു സ്ത്രീവിരുദ്ധനോവലാണെന്ന്. അപര്‍ണക്ക് അങ്ങനെ തോന്നിയോ?
അപര്‍ണ: ഇല്ല.
at September 28, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, BEENA FAISAL

21 Aug 2015

ജീവിതത്തിലേയ്ക്ക് …!!!


സുരേഷ് കുമാർ പുഞ്ചയില്‍


നാനൂറു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വര്‍ക്ക് സൈറ്റില്‍ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തില്‍ എത്താന്‍ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങള്‍ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങള്‍ക്ക് എല്ലായ്‌പോഴും .
എപ്പോഴും മണല്‍ക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുര്‍ഘടം പിടിച്ചതുതന്നെ . മൊബൈല്‍ സിഗ്‌നല്‍ പോലും ഇല്ലാത്ത ആ മരുഭൂമിയില്‍ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങള്‍ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു. സാധാരണ റോഡ് ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കില്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങള്‍ ഒഴിവാക്കാറാണുള്ളത് .
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയില്‍ ആയ ഒരു സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാനാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാല്‍ യാത്ര തുടങ്ങാന്‍ ഞങ്ങള്‍ക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാല്‍ പതുക്കെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നല്‍കിയ അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കാതെയും എന്നാല്‍ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത് .
പതിവുപോലെ അപകടത്തില്‍ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയില്‍ ചുരുക്കം ചില വണ്ടികള്‍ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ . സിഗ്‌നല്‍ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ പുറപ്പെടും മുന്‍പുതന്നെ രോഗിയുമായി എത്തിയാല്‍ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പാടാക്കിയിരുന്നു . .
വഴിയില്‍ അന്ന് പതിവിലും ശക്തമായ മണല്‍ കാറ്റായിരുന്നതിനാല്‍ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കില്‍ പൊള്ളിക്കുന്നതും . അപകടത്തില്‍ പെട്ട ഒരു വാഹനത്തെ സഹായിക്കാന്‍ വേണ്ടി ഇടയില്‍ കുറച്ചു സമയം നിര്‍ത്തുകയും കൂടി ചെയ്തതിനാല്‍ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയില്‍ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു .
ഒരു വലിയ കയറ്റവും അതിനോട് ചെര്‍ന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോള്‍ മുന്നില്‍ ഒരു വാഹനം റോഡില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങള്‍ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതില്‍ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങള്‍ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയില്‍ അങ്ങിനെയൊരു കുടുംബത്തെ കാണാന്‍ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവര്‍ക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാന്‍ വണ്ടിനിര്‍ത്തി ഞങ്ങള്‍ അവര്‍ക്കടുത്തേയ്ക്ക് ചെന്നത് അവരില്‍ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാന്‍ അവര്‍ തിടുക്കപ്പെടുന്നത് ഞങ്ങളില്‍ സംശയം ജനിപ്പിച്ചു .
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയില്‍ അച്ഛനെ മാറ്റിനിര്‍ത്തി , അമ്മയോട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാന്‍ തയ്യാറായില്ലെങ്കിലും അതിനിടയില്‍ വണ്ടിയില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ആ അച്ഛന്റെ ധൈര്യവും ചോര്‍ന്നുപോയിരുന്നു .
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത , പോറ്റാന്‍ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളില്‍ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങള്‍ വണ്ടികയറുമ്പോള്‍ അടുത്തകാലത്തെ ഒരപകടത്തില്‍ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത് അവരെ ചേര്‍ത്ത് പിടിക്കുന്നത് ഞാനും നോക്കി നിന്നു …!!!
at August 21, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, sureshkumar punchayil

19 Jul 2015

നിഴൽ, An untold tale


സലോമി ജോണ്‍ വത്സൻ

നിഴൽ
നിഴലാണ് ഞാൻ
മണവും ഗുണവുമില്ലാതലയുന്നു...
യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങൾക്കപ്പുറം .......

സൂര്യനോടൊപ്പം ജനിച്ചു
പ്രണയിച്ചു സൂര്യനെ
കലഹിച്ചു
വിരഹത്താൽ വെന്തു
ഉത്തര, ദക്ഷിണായനങ്ങളിൽ...

കാറ്റനക്കങ്ങളിൽ
ആടിയുലഞ്ഞു
ചരാചരങ്ങൾക്കൊപ്പം....

മരിക്കുന്ന സ്നേഹം നെഞ്ചിൽഏറ്റി
ആയുസ്സെത്താതൊടുങ്ങിയവരോടൊപ്പം
നടന്നു നിഴൽപ്പാടായ്
ദേഹമില്ലാതെ
ദേഹിയില്ലാതെ
ആർദ്രമായൊഴുകിയലഞ്ഞു
നിരാലംബമായ്

നിഴലാണ് ഞാൻ
നേർത്തു വീശും കാറ്റിൻ
ഒംകാരമായ്
നിറ വിളക്കിലെ നാള പ്രഭയിൽ
പടുതിരി കരിഞ്ഞമർന്ന വേളയിൽ

നിലാ രാവിൻ നനഞ്ഞ
സ്പന്ദനങ്ങളിൽ
ഊടാടി ഞാൻ
നിഴൽ മാത്രയായ്

മലമടക്കുകളിൽ
നിന്നൂറിയെത്തിയ കോടയിൽ
ശൂന്യ ഗർത്തങ്ങളിൽ
മുങ്ങി താഴവേ
തേങ്ങി വിലാപാർദ്രം
എകാന്തമാം യാത്രാ പഥങ്ങളിൽ
വെറും നിഴലായ്
നിഴൽ മാത്രമായ്.....

An untold tale

Life is a tiny tale
At times an untold one….
The episodes are many
Where we meet the characters
Whom we love deeply, and
Some we hate knowingly…
We locked in with the characters
We meet….
We love the dear ones
And trust them
Without afterthoughts
We need someone with whom
We can unload our lost dreams
We live a life with full of back stories
The treacherous past survived
And the dangerous path ahead
Interruption arrests the wayward thoughts
Yet the sacred pang of the heart
Echoes every nook of the life we live
Our destiny stirs for an entity
Wide and solid ever after……
at July 19, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, poem, SALOMI JOHN VALSAN

24 Jun 2015

തിരുക്കൊച്ചിയുടെ സ്വപ്നങ്ങളെ സ്ഫുടം ചെയ്ത തട്ടേക്കാട്‌ ശിൽപശാല


ആബെ ജേക്കബ്‌
ഡപ്യൂട്ടി എഡിറ്റർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കൃഷിയെ കുറിച്ച്‌ ചിന്തിക്കാൻ കാടിന്റെ നടുവിൽ ഒരു ചിന്തൻ ബൈഠക്‌!  എറണാകുളം ജില്ലയിലെ നാളികേര ഉത്പാദക കമ്പനിയായ തിരുക്കൊച്ചി കോക്കനട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡാണ്‌ നാളികേര മേഖലയുടെ ഭാവിയെ സംബന്ധിക്കുന്ന സ്വപ്നങ്ങൾ നെയ്യുന്നതിനും, അതിൽനിന്ന്‌ പ്രവർത്തന രൂപരേഖ പങ്കുവയ്ക്കുന്നതിനും കൂട്ടായ ഉയർന്ന  ചിന്തകൾക്കും തീരുമാനങ്ങൾക്കുമായി തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ വിഷൻ ഷെയറിംങ്ങ്‌ ക്യാമ്പ്‌ എന്ന പേരിൽ  മെയ്‌ 15, 16 തിയതികളിൽ  ദ്വിദിന ശിൽപശാല സംഘടിപ്പിച്ചതു.
കോതമംഗലം നാളികേര ഉത്പാദക ഫെഡറേഷൻ ആതിഥ്യമരുളിയ സമ്മർ ക്യാമ്പ്‌ പങ്കെടുത്തവർക്കെല്ലാം നവ്യ അനുഭവമായി.  ജില്ലാ അതിർത്തിയിൽ, തട്ടേക്കാട്‌ സലിം അലി പക്ഷി സങ്കേതത്തിലെ ശാന്തമായ അന്തരീക്ഷത്തിലാണ്‌ എറണാകുളം ജില്ലയിലെ  എല്ലാ സിപിഎസ്‌, സിപിഎഫ്‌ ഭാരവാഹികൾക്കുമായി ദ്വിദിന ക്യാമ്പ്‌ നടന്നത്‌. ജില്ലയിലെ നാളികേര സംഘങ്ങളിൽ നിന്നും  ഫെഡറേഷനുകളിൽ നിന്നുമായി 152  പ്രസിഡന്റുമാർ ക്യാമ്പിൽ  പങ്കെടുത്തു.  കേരളത്തിൽ ആദ്യമായാണ്‌ ഒരു നാളികേര ഉത്പാദക കമ്പനി, അതിന്റെ അംഗങ്ങളായ തൃത്താല കൂട്ടായ്മാ ഭാരവാഹികൾക്കു വേണ്ടി ഇത്തരത്തിൽ വിഷൻ ഷെയറിംങ്ങ്‌  ക്യാമ്പ്‌ നടത്തുന്നത്‌.
നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌,  മാനവ വിഭവ ശേഷി പരിശീലകൻ ഡോ. കെകെ ജയൻ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ഡോ.ടാനി തോമസ്‌, മനശാസ്ത്രജ്നും ന്യൂറോ ലിംഗ്വിസ്റ്റിക്‌ പ്രോഗ്രാം വിദഗ്ധനുമായ റഹിം ആപ്പാഞ്ചിറ, നാളികേര ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെഎസ്‌ സെബാസ്റ്റ്യൻ, ജില്ലാ ചാർജ്‌ ഓഫീസർ ശ്രീമതി ലീനാമോൾ, പ്രോജക്ട്‌ മാനേജർ ശ്രീ. രൂപക്‌ മാടശേരി തുടങ്ങിയവരാണ്‌ ക്യാമ്പിൽ ചർച്ച നയിച്ചതും, ക്ലാസുകൾക്ക്‌ നേതൃത്വം നൽകിയതും. അടുത്ത രണ്ടു വർഷക്കാലം ജില്ലയിലെ നാളികേര കൃഷിക്കും അനുബന്ധ പ്രവർത്തന മേഖലകൾക്കും ആവശ്യമായ കർമപദ്ധതി തയാറാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ശിൽപശാല, കൂട്ടായ്മകളുടെ സജീവ പങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായി. തിരുക്കൊച്ചി കമ്പനി ചെയർമാൻ ജോസഫ്‌ ബാബു,  ചീഫ്‌ എക്സിക്കുട്ടിവ്‌ ഓഫീസർ ശ്രീ. ബിജു ജോൺ, കോതമംഗലം ഫെഡറേഷൻ പ്രസിഡന്റ്‌ ശ്രീ. പിപി മത്തായി എന്നിവരുടെ നേതൃപാടവവും സംഘാടക ശേഷിയുമാണ്‌ ക്യാമ്പ്‌ വൻ വിജയമാക്കിയത്‌. 
മെയ്‌ 15 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ക്യാമ്പ്‌ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കോതമംഗലത്തുനിന്നുള്ള വനപാതയിലുടനീളം ഒളിഞ്ഞും തെളിഞ്ഞും മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും തട്ടേക്കാട്‌ മഴ മാറിനിന്ന സുന്ദരമായ സായാഹ്നമായിരുന്നു. രജിസ്ട്രേഷനു ശേഷം വിവിധ സംഘങ്ങളിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും വന്ന ക്യാമ്പ്‌ അംഗങ്ങൾ പരസ്പരം പരിചയപ്പെട്ടു. തുടർന്ന്‌ നാളികേര വികസന ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെ.എസ്‌ സെബാസ്റ്റ്യൻ ശിൽപശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.  ആറുമണിക്ക്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ ടികെ ജോസ്‌ എത്തിയതോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. തിരുക്കൊച്ചി കമ്പനി ചെയർമാൻ ശ്രീ. ജോസഫ്‌ ബാബു അധ്യക്ഷണായിരുന്നു. കോതമംഗലം ഫെഡറേഷൻ പ്രസിഡന്റ്‌ ശ്രീ. പിപി മത്തായി സ്വാഗതം ആശംസിച്ചു.
?എവിടെ നിന്നു വന്നു എന്നതല്ല, എങ്ങോട്ടു പോകുന്നു എന്നതാണ്‌ പ്രധാനം??? -  പ്രശസ്തമായ ഈ ഉദ്ധരണി തിരുക്കൊച്ചി കമ്പനിയുടെ പ്രവർത്തന പശ്ചാത്തലവുമായി ചേർത്ത്‌  വ്യാഖ്യാനിച്ചുകൊണ്ടാണ്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌ തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചതു.  കേരളത്തിന്റെ സമ്പട്ഘടനയ്ക്ക്‌ ഇപ്പോൾ ഉള്ളതിൽ കൂടുതൽ പണം നാളികേര മേഖലയിൽ നിന്നു മാത്രം സംഭരിക്കാൻ സാധിക്കുമെന്നിരിക്കെ, കർഷകരിൽ ബഹുഭൂരിപക്ഷവും മാറിനിൽക്കുന്നു. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. അതിനു ദിശാബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ ശിൽപശാലയാണ്‌ ഇത്‌. പ്രസംഗങ്ങളും ക്ലാസുകളും കേട്ട്‌ പാതി ഉറങ്ങിയും പാതി ഉണർന്നും നിങ്ങൾ പങ്കെടുത്തിട്ടുള്ള ശിൽപശാലകളുടെ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമാണ്‌ ഇതിന്റെ ഘടന.
കഴിഞ്ഞ രണ്ടു മൂന്നു വർഷമായി നാം കമ്പനി രൂപീകരണത്തിന്റെ തിരക്കിലായിരുന്നു. ഇതിനോടകം 19 കമ്പനികൾ കേരളത്തിൽ മാത്രമായി രൂപമെടുത്തു കഴിഞ്ഞു.  ഈ വർഷം അവസാനിക്കുമ്പോൾ നമ്മുടെ കമ്പനികളുടെ എണ്ണം 30 ആയേക്കാം. അതിനാൽ ഇനി ശ്രദ്ധിക്കേണ്ടത്‌, രൂപീകൃതമായ  കമ്പനികളുടെ വളർച്ചയിലാണ്‌. പഠനത്തിലൂടെയും പ്രവർത്തനത്തിലൂടെയും വിജയത്തിലേയ്ക്ക്‌ നാം മുന്നേറണം. അടുത്ത വർഷങ്ങളിലേയ്ക്കുള്ള പ്രവർത്തനങ്ങളെ നാം സ്വപ്നം കാണണം. ആ സ്വപ്നങ്ങൾ നാം ഇവിടെ മനസ്‌ തുറന്ന്‌ ചർച്ച ചെയ്യണം.
ഈ ദിശാബോധനം നിങ്ങളാണ്‌ തുടങ്ങി വയ്ക്കുന്നത്‌. മറ്റു കമ്പനികൾക്ക്‌ ഇത്‌ ഗുണപ്രദമാണെന്നു തോന്നുന്നെങ്കിൽ അവരും നിങ്ങളെ പൈന്തുടരും. ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കും. ചർച്ചകൾ നടത്തും. കാരണം ഇത്‌ വിജയ യാത്രയുടെ ഒരു ആലോചനാ യോഗമാണ്‌. വാൾട്ട്‌ സിഡ്നിയുടെ വാക്കുകൾ ഞാൻ ഇവിടെ കടമെടുക്കുന്നു - ??നിങ്ങൾക്ക്‌ സ്വപ്നം കാണാൻ സാധിക്കുമെങ്കിൽ അതു യാഥാർത്ഥ്യമാക്കാനും കഴിയും.? നമ്മുടെ കൂട്ടായ ഭാവിയെ കുറിച്ച്‌ വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച്‌ ആലോചിക്കുന്നതിനും സമ്മേളിച്ചിരിക്കുന്ന കൂട്ടായ്മയാണിത്‌.
വികസന പാതയിലെ  യാത്രക്കാരാണ്‌ നാം. വേണ്ടത്ര അറിവും അനുഭവങ്ങളും നമുക്കുണ്ട്‌. 184 ഉത്പാദക സംഘങ്ങളും 12 ഫെഡറേഷനുകളും ആണ്‌ ഈ തിരുക്കൊച്ചി കൂട്ടായ്മയുടെ വിജയം. ഈ ബോധ്യത്തോടെ ഊർജ്ജസ്വലരായി പ്രവർത്തിക്കണം. ചിന്തകളെ ഉയർത്തിയാലേ പ്രവൃത്തികൾ വിജയത്തിലെത്തുകയുള്ളു. മുന്നോട്ടുള്ള യാത്രയിൽ ടീം വർക്കാണ്‌ പ്രധാനം. നാലു വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ ഗ്രാമങ്ങളിൽ നിലത്തു നിന്ന്‌ നീര ടാപ്പു ചെയ്യുന്ന തെങ്ങിൻ തോപ്പുകൾ ഞാൻ സ്വപ്നം കാണുന്നു. അടുത്തുള്ള എൻജിനിയറിംങ്ങ്‌ കോളജിലെ വിദ്യാർത്ഥികൾ പാർട്ട്‌ ടൈം  വ്യവസ്ഥയിൽ നീര ടെക്നീഷ്യ?​‍ാരായി എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ഈ തോട്ടങ്ങളിൽ ജോലി ചെയ്ത്‌ പ്രതിമാസം കുറഞ്ഞത്‌ 30000 രൂപ വരുമാനം നേടുന്നത്‌ ഞാൻ സ്വപ്നം കാണുന്നു.  ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തന പദ്ധതി നിങ്ങൾ തയാറാക്കണം. പുതിയ ആശയങ്ങൾ ആവിഷ്കരിക്കണം. ഈ ആശയങ്ങളെ പ്രവൃത്തി പഥത്തിലേയ്ക്ക്‌ കൊണ്ടുവരണം.
മുട്ടകൾ അട വയ്ക്കുന്നതു പോലെയാണ്‌ ഈ സ്വപ്നങ്ങൾ.  ഒത്തിരി ആശയങ്ങൾ ഒരുമിച്ച്‌ അടവച്ചാൽ എല്ലാം വിരിഞ്ഞു എന്നു വരില്ല. പക്ഷെ നാം 19 സ്വപ്നങ്ങളെ വിരിയിച്ചു കഴിഞ്ഞു. അവയ്ക്ക്‌ അറിവും ജീവിത വിജയവും പകർന്നു കൊടുക്കുക എന്നതാണ്‌  അടുത്ത ഘട്ടം. സാഹചര്യങ്ങളുടെ സമ്മർദ്ദവും കഠിനാദ്ധ്വാനവും ഉത്തരവാദിത്വവും നിങ്ങളിൽ പ്രവർത്തിക്കണം. അതിന്‌ ഓഹരി സമാഹരണം, നഴ്സറികളുടെ പ്രവർത്തനം, പ്രോജക്ടുകൾ, വായ്പ്‌, നീര ഉത്പാദനം ഇവയ്ക്കെല്ലാം  ഉപസമിതികൾ ഉണ്ടാവണം.  സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച്‌ പ്രവർത്തിച്ച്‌ ലോകത്തിലെ ഏറ്റവും മികച്ച നാളികേര ഉത്പാദക കമ്പനിയാകുവാൻ തിരുക്കൊച്ചിക്ക്‌ കഴിയട്ടെയെന്ന വിജയാശംസകളോടെയാണ്‌ ചെയർമാൻ തന്റെ പ്രസംഗം അവസാനിപ്പിച്ചതു.
കേരളത്തിലെ കാർഷിക മേഖല ഇന്ന്‌ വൻ പ്രതിസന്ധി നേരിടുകയാണ്‌ എന്ന്‌ ശിൽപശാലയ്ക്ക്‌ ആശംസകൾ നേർന്ന നിർമ്മൽഗ്രാം ഡയറക്ടർ ഫാ.തോമസ്‌ കളമ്പാട്ട്‌ അഭിപ്രായപ്പെട്ടു. ഇവിടെ കർഷകർ ഉണർന്നാൽ നാട്‌ ഉണരും. ഇന്ത്യയിൽ 70 ശതമാനം ആളുകളും കർഷകരാണ്‌. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും 4- 7 ശതമാനം മാത്രമാണ്‌ കൃഷിക്കാർ. അവരാകട്ടെ പോളിഹൗസുകളിലും മറ്റും ഹൈടെക്‌ കൃഷി നടത്തി വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നു. ഇത്‌ നമുക്കും സാധിക്കും. ഫാ. തോമസ്‌ പറഞ്ഞു. 
തുടർന്ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ സോണൽ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ. വാസു, സോണൽ ജനറൽ മാനേജർ ശ്രീ. പ്രസന്നൻ എന്നിവർ കർഷകരുമായി കോംബോ കാർഡ്‌ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു. നാളികേര കർഷകരെ സഹായിക്കാൻ ബാങ്ക്‌  അതിന്റെ കാർഷിക ശാഖകളെ അഗ്രി പോയിന്റുകളാക്കി മാറ്റി സ്ഥാപിച്ചു വരികയാണെന്നും അവയിൽ  പ്രവർത്തിക്കാനുള്ള പരിശീലനം ബാങ്ക്‌ ഉദ്യോഗസ്ഥർക്ക്‌ നൽകി കഴിഞ്ഞെന്നും സോണൽ ജനറൽ മാനേജർ വിശദീകരിച്ചു. കർഷകർക്കുള്ള സേവനങ്ങളിൽ കാലതാമസം അനുവദിക്കുകയില്ല. തിരുക്കൊച്ചി കമ്പനിയിലെ കർഷക കൂട്ടായ്മകളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള യോഗങ്ങൾ സംഘടിപ്പിച്ച്‌  ആവശ്യമായ ചർച്ചകൾ വരും ദിനങ്ങളിൽ നടത്താമെന്നും അദ്ദേഹം ഉറപ്പു നൽകി.
?ചെറിയ സ്വപ്നങ്ങൾ കാണുന്നത്‌ കുറ്റകരമാണ്‌? എന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ ഡോ. ജയൻ  മുഖ്യ പ്രഭാഷണം ആരംഭിച്ചതു. ശിൽപശാലയിൽ പങ്കെടുത്ത ഓരോ അംഗത്തെ കൊണ്ടും തിരുക്കൊച്ചി കമ്പനിയെ കുറിച്ച്‌ അവർക്കുള്ള സ്വപ്നങ്ങൾ പേപ്പർ സ്ലിപ്പുകളിൽ എഴുതി വാങ്ങി, അവ വിഷയക്രമത്തിൽ തരം തിരിച്ച്‌ അതിലെ ആശയങ്ങൾ ക്രോഡീകരിച്ച്‌ അതിൽ നിന്ന്‌ കമ്പനിയുടെ ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി ഫയൽ ചെയ്തു.  പിന്നീട്‌  മുഴുവൻ അംഗങ്ങളെയും ആറു ഗ്രൂപ്പുകളാക്കി വിശദമായ ഗ്രൂപ്പ്‌ ചർച്ചകളും നടന്നു.
കമ്പനിയുടെ സുഗമമായ പുരോഗതിക്ക്‌ നിർണായകം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന നഴ്സറി ഗവേഷണ പ്രവർത്തനങ്ങൾ, നാളികേര ഉത്പ്പന്നങ്ങൾ, ഫിനാൻസ്‌, മാർക്കറ്റിംങ്ങ്‌, കസ്റ്റമർ റിലേഷൻസ്‌, നീര എന്നീ വിഷയങ്ങളാണ്‌  ഗ്രൂപ്പുകൾ ചർച്ച ചെയ്തത്‌.  ഗ്രൂപ്പു ചർച്ചകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കപ്പെട്ട നിർദ്ദേശങ്ങൾ ചാർട്ട്‌ പേപ്പറുകളിൽ എഴുതി തയാറാക്കി  അതത്‌ ഗ്രൂപ്പ്‌ ലീഡർമാർ വേദിയിൽ അവതരിപ്പിക്കുകയും സദസിന്റെ സംശയങ്ങൾക്ക്‌ മറുപടി നൽകുകയും ചെയ്തു.   ഈ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ്‌ കമ്പനിയുടെ അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതിക്കുള്ള രൂപരേഖയുണ്ടാക്കിയത്‌.
നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ ടി.കെ ജോസ്‌ ഗ്രൂപ്പ്‌ ചർച്ചകൾ ക്രോഡീകരിച്ചു.  ഓഹരി മൂലധന സമാഹരണത്തിന്റെ ആവശ്യകതയാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞത്‌.  തിരുക്കൊച്ചി കമ്പനിയിലെ 12 ഫെഡറേഷനുകളും ഇതുവരെ സമാഹരിച്ച ഓഹരിയുടെ കണക്കുകൾ വേദിയിൽ അവതരിപ്പിച്ചു. അതോടെ ഓഹരി സമാഹരണത്തിൽ തങ്ങളുടെ സ്ഥാനം എവിടെയെന്ന്‌ ഫെഡറേഷൻ അംഗങ്ങൾക്കു തന്നെ ബോധ്യപ്പെട്ടു. ഓഹരി സമാഹരണത്തിന്‌ പ്രതിബന്ധമായി നിൽക്കുന്ന സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. ഓഹരി മൂലധന സമാഹരണം പൂർത്തിയായാൽ മാത്രമെ കമ്പനിക്ക്‌ സംസ്ഥാന സർക്കാരിൽ നിന്നുള്ള ഇക്വിറ്റി ഗ്രാന്റ്‌ ലഭിക്കുകയുള്ളു എന്ന്‌ ചെയർമാൻ വ്യക്തമാക്കി. അതിനാൽ  ഓഹരി സമാഹരണത്തെ അതീവ പ്രാധാന്യത്തോടെ കാണണമെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. ഓരോ വിളവെടുപ്പിനും ഓരോ തെങ്ങിൽ നിന്നും ഒരു തേങ്ങവീതം മാറ്റി വച്ച്‌ അതിന്റെ വിലയായ തുക കർഷകർ ഓഹരിയായി ഫെഡറേഷനുകളെ ഏൽപ്പിക്കുക എന്ന നിർദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.  2015 ജൂൺ 30 നു മുമ്പായി രണ്ടര കോടി രൂപയെങ്കിലും ഓഹരിയായി സമാഹരിക്കാനാണ്‌ യോഗം തീരുമാനിച്ചതു.
ശിൽപശാലയുടെ രണ്ടാം ദിവസമായ മെയ്‌ 16 ശനിയാഴ്ച്ച രാവിലെ കുടുംബശ്രീമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.ടാനി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീക്കും തിരുക്കൊച്ചി കമ്പനിക്കും ഏതെല്ലാം മേഖലകളിൽ സഹകരിച്ച്‌ പ്രവർത്തിക്കാൻ സാധിക്കും എന്നതായിരുന്നു വിഷയം. വിവിധ പരിശീലന പരിപാടികൾ, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണം, തെങ്ങിൻ തോപ്പുകളിലെ ഇടവിളകൃഷി എന്നിവയിൽ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം ഡോ.ടാനി വാഗ്ദാനം ചെയ്തു.
നീര ടെക്നീഷ്യ?​‍ാരായി പരിശീലനം നേടാൻ കുടുംബശ്രീയിലെ വനിതകൾ തയാറാണെന്നും   2500 കുടുംബശ്രീ പ്രവർത്തകർക്ക്‌ നീര ടെക്നീഷ്യ?​‍ായി  മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയിലൂടെ  പ്രതിവർഷം നേടുന്ന വേതനം , നീരയിലൂടെ പ്രതിമാസം ലഭിക്കുന്നതിനുള്ള അവസരം തിരുക്കൊച്ചി കമ്പനിയി വഴി കൈവരിക്കുന്നതിനുള്ള സാധ്യതയെപ്പറ്റി ചർച്ച ചെയ്യാമെന്നും, ഇതു സംബന്ധിച്ച്‌  ഓരോ ഫെഡറേഷനുമായും വീണ്ടും തുടർ ചർച്ചകൾ നടത്താമെന്നും അവർ വ്യക്തമാക്കി. വിവിധ പ്രോജക്ടുകൾക്കായി കുടുംബശ്രീക്ക്‌ ഫണ്ടുകൾ ഉണ്ടെന്നും തിരുക്കൊച്ചി കമ്പനിയുമായി ചേർന്ന്‌ അവ ഉപകാരപ്രദമായ മേഖലകളിൽ വിനിയോഗിക്കാൻ ഒരുക്കമാണെന്നും അവർ തുടർന്നു.
രാവിലെ ഒൻപതര മുതൽ ഒരു മണി വരെ  പ്രശസ്ത ചോംസ്കിയൻ മനശാസ്ത്ര വിദഗ്ധൻ റഹിം ആപ്പാഞ്ചിറയുടെ  ന്യൂറോ ലിംഗ്വിസ്റ്റിക്‌ ക്ലാസും നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം കമ്പനി ചെയർമാൻ ശ്രീ ജോസഫ്‌ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന യോഗത്തിൽ നാളികേര വികസന ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെഎസ്‌ സെബാസ്റ്റ്യൻ ശിൽപശാലയെ വിലയിരുത്തി. തിരുക്കൊച്ചി കമ്പനി ചീഫ്‌ എക്സിക്കുട്ടിവ്‌ ഓഫീസർ ബിജു ജോൺ നടത്തിയ കമ്പനിയുടെ ഇത പര്യന്തമുള്ള പ്രവർത്തനങ്ങളുടെ അവതരണത്തോടെ  ക്യാമ്പ്‌ സമാപിച്ചു.
കമ്പനിയുടെ ഹോർട്ടിക്കൾച്ചർ അസിസ്റ്റന്റുമാരായ വിദ്യ, സൗമ്യ, സൂര്യ, ജിസ ഓഫീസ്‌ ജീവനക്കാരായ അജു, അനീഷ്‌ എന്നിവരുടെ സേവനവും ക്യാമ്പിന്റെ നടത്തിപ്പിനു ലഭിച്ചു. ശിൽപശാലയിൽ പങ്കെടുത്ത എല്ലാവർക്കും തിരുക്കൊച്ചി കമ്പനി ഉത്പ്പന്നങ്ങളായ നീര, ഹൽവ, ചോക്കലേറ്റ്‌ തുടങ്ങിയവയും വിതരണം ചെയ്യുകയുണ്ടായി.
at June 24, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, ABBE JACOB

24 May 2015

ഓർമ്മ ;ഒരു മുയൽക്കുഞ്ഞിന്റെ മുഖത്തോടെ അസ്മോ.....

ഓർമ്മ 
ഫൈസൽ ബാവ 

ഒരു മുയല്കുഞ്ഞിന്റെ മുഖത്തോടെ അസ്മോ.....

"നക്ഷത്രത്തുളയുള്ള 
ആകാശ തമ്പിൻകീഴിൽ
പലരാവിൽ പതിവായി 
കുരുതി കൊടുക്കും കരി-
നീല ഞരമ്പുകളോടും 
കളിരംഗക്കരുക്കൾ." (ചിരിക്കുരുതി) 


വലിയ ഒരു ശൂന്യത ബാക്കിയാക്കി അസ്മോക്ക തോളിൽ വെച്ചിരുന്ന കൈകൾ എടുത്ത് യാത്രയായപ്പോൾ നഷ്ടപെട്ടത് ഒരു കവിതയുടെ വലിയ ഇടമായിരുന്നു. തീവ്രമായ വേദനയിലും, പിടയുള്ള ഉള്ളിനെ ഉലയ്ക്കുന്ന കവിതകളിലൂടെ കഴിഞ്ഞ അൻപത് വർഷങ്ങളോളം മലയാളത്തിൽ നിറഞ്ഞു നിന്ന കവിയാണ്‌ അസ്മോ പുത്തൻചിറ അബുദാബിയുടെ സ്വകാര്യ അഹങ്കാരമായിരുന്നു.  
ഇടറിയ ഒരു നോട്ടത്തിൽ ചങ്കു പൊട്ടുന്ന വേദനയിൽ അസ്മോക്ക ജിവിതത്തിന്റെ വിവിധ വശങ്ങളെ അക്ഷരതുണ്ടുകളാക്കി കവിതയിലേക്ക് ഉരുക്കിയോഴിച്ചത് കൊണ്ടാണ് 
"ഒരു കവിത / വക്കുപൊട്ടിയ അക്ഷരങ്ങൾ കൊണ്ട്/  ജീവിതം വരച്ചു"  എന്ന് എഴുതാൻ കഴിയുന്നത്. തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും പ്രവാസിയായി കഴിയുകയും ഓരോ നിമിഷവും മലയാള മണ്ണിനെ മനസിലേറ്റിയാണ് കവി ജീവിച്ചത്. ജീവിതം മുഴുവൻ ഒരു സാഹിത്യപ്രവര്ത്തകനാവുക സാഹിത്യ കൂട്ടായ്മകൾ സംഘടിപ്പിക്കുക, സൗഹൃദം വളര്ത്തുക,  സൗഹൃദത്തെ കാത്തു സൂക്ഷിക്കുക ഇതായിരുന്നു അസ്മോ. മനുഷ്യർക്കിടയിൽ സ്പര്ദ്ധയുടെ വേരുകള ആഴ്ന്നിറങ്ങി സമൂഹം വല്ലാതെ ഭിന്നിച്ചു പോകുമ്പോൾ കവി വല്ലാതെ ആകുലപ്പെട്ടിരുന്നു. കവിതകളാൽ അദ്ദേഹം അതിന്റെ നേര്ചിത്രം വരക്കുമ്പോൾ തന്റെ ശരീരവും ചൂടേറി പോകുന്നു എന്ന് പലവട്ടം കവി പറയുന്നു. അബുദാബിയിലെ പോയട്രി കോർ ണറിന്റെ ക്യാപ്റ്റനായി ഏറെ കാലം അസ്മോ വിവിധ രാജ്യങ്ങളിലെ കവികളുമായി സംവദിച്ചു. കോലായ എന്നാ സാഹിത്യ കൂട്ടായ്മയിലൂടെ  പുതുവശ്ക്ഷി തേടുന്ന പലരെയ്ൻ അത്യംന്തം ആഹ്ലാദത്തോടെ സ്വീകരിക്കുകയും അവർക്ക് വേണ്ടി എത്ര സമയം ചെലവഴിക്കാനും സഹൃദയകനാകനും തയ്യാറാകുന്ന രീതിയാണ് അസ്മോയെ ഏറെ വ്യത്യസ്തനാകുന്നത്. 'പുസ്തകം തുറന്ന്/ ചിക്കിപ്പെറുക്കി/ കിട്ടിയ കതിരുംകൊണ്ട് / അടുത്ത കോലയയിലേക്ക് / പറന്നു പോയി വായന"  എന്ന് അസ്മോ തന്റെ കോലായയെ പറ്റി എഴുതുന്നു. തുറന്ന മനസും ആരെയം സ്വീകരിക്കാനും അവരെ നന്നായി കേള്ക്കാനും ഉള്ള സന്മനസും വേണ്ടുവോളം ഉള്ള അപൂര്വം കവികളിൽ ഒരാളാണു അസ്മോ. ഇറോം ഷർമിളയെ പട്ടി അസ്മോ ഏറെ അഭിമാനിച്ചിരുന്നു അത്തരം പത്തുപേര് മതി ചരിത്രം  തിരുത്താൻ എന്ന് അസമോ നിരന്തരം പറയുന്നു. "ജീവിതം ത്യാഗ ഭരിതം/ അര്പ്പിതം ജനസേവനം/ ചരിത്രമേ നിനക്കന്യം/ കരുത്തിന്റെ പെണ്ചരിതം" ഇറോം ഷർമിള എന്നാ കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്. "മാധ്യമാപ്പോരിനിടമില്ലാതെ നക്ഷത്രപ്പോളിമയുടെ തിളക്കമില്ലാതെ നന്മയുടെ ഹൃദയത്തിലെക്ക് / പതുക്കെ കയറിയവൾ " എന്ന് കവിത അവസാനിപ്പിക്കുമ്പോൾ വിമർശനത്തിന്റെ  ചീന്തും തിരുകുന്നുണ്ട്. 
കവിതയിലൂടെ നടത്തം അവസാപിപ്പിക്കാതെ ഒരു ചെറു പുഞ്ചിരി ബാക്കിയാക്കി നടന്നകന്നു   അവസാനമായി അസ്മോക്കയുടെ അരികിൽ നിൽക്കുമ്പോൾ ഒരു മുയൽകുഞ്ഞിന്റെ മുഖമായി ചിരിച്ചു കിടക്കുന്ന അസ്മോക്കയുടെ മുഖത്ത് നോക്കാൻ മനസ് അനുവദിക്കുന്നില്ല...ഇടറിയ ഒരു നോട്ടത്തിൽ ചങ്കു പൊട്ടുന്ന വേദനയിൽ ഇനി തോളിൽ കയ്യിട്ട് നടക്കാൻ അസ്മോക്ക ഇല്ലല്ലോ എന്ന വിചാരമാണ് ആ മുഖത്ത് നോക്കാതിരിക്കാൻ കാരണം. ഇപ്പോഴും കൂടെയണ്ടായിരുന്ന എന്റെ അസ്മോക്കയുടെ വിടവാങ്ങൽ ഏതു അക്ഷരംകൊണ്ടാണ് ഞാൻ എഴുതേണ്ടത് മയ്യിത്ത് കുളിപ്പിക്കുമ്പോളും ഉള്ളു പിടക്കുകയായിരുന്നു  "ചുടുചൊരച്ചിരി കാട്ടി പടുചതിയിൽ കുഴൽ വെട്ടി/  തരം  നോക്കി തല വെട്ടി / കുരുതിക്കായ് കരുവാക്കി / പലരിവിടെ പതിവായി"    അങ്ങനെ ചോദിക്കാൻ തര്ക്കിക്കാൻ... കലഹിക്കാൻ... കവിത ചൊല്ലി കേൾപ്പിക്കാൻ ഇനി അസ്മോക്ക ഇല്ല  വയ്യ ഈ ശൂന്യത വല്ലാതെ അലട്ടുന്നു ഇതിനെ മറികടക്കാനാവാത വിധം ഉലയുന്നു  മലയാള കവിതയും   പ്രവാസലോകവും. ചിരിക്കുരുതി എന്ന ഒറ്റ കവിതാ സമാഹാരം കൊണ്ട് തന്നെ കവിയുടെ സാന്നിദ്ധ്യമറിയിച്ച കവിയാണ്‌ അസ്മോ. ഇന്ത്യാടുഡേ പോയ വര്‍ഷത്തെ മികച്ച പുസ്തകങ്ങളായി കണ്ടെത്തിയ 
ശ്രദ്ധേയമായ 25 പുസ്തകങ്ങളില്‍ ഇടം പിടിച്ച ഒരു കവിത സമാഹാരം അസ്‌മോ പുത്തന്‍ ചിറയുടെ ചിരിക്കുരുതി തീരാത്ത വേദന ബാക്കിവെച്ച് എഴുതാനിനിയും ഉണ്ടെന്ന ചിരി ചുണ്ടിൽ ഒളിപ്പിച്ചു അസ്മോ ഓർമ്മയിലേക്ക് പോയിരിക്കുന്നു 
----------------------------\



at May 24, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, faizalbava

22 Apr 2015

വിജയരഹസ്യങ്ങൾ





ജോൺ മുഴുത്തേറ്റ്‌

നല്ല വായന നിങ്ങളെ നല്ല വ്യക്തിയാക്കും
ജയരാജ്‌ വളരെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു. അവൻ എം.എയ്ക്ക്‌ പഠിക്കുന്നു. പലപ്പോഴും അവൻ വളരെ ദുഃഖിതനായി കാണപ്പെട്ടു. മനസിന്‌ ഒരസ്വസ്ഥത. ജീവിതത്തിലുണ്ടായ പരാജയങ്ങളെപ്പറ്റിയും നഷ്ടങ്ങളെപ്പറ്റിയും ഓർത്തു വിഷമിക്കുന്ന സ്വഭാവം. പലപ്പോഴും പഠിക്കാൻ കഴിയുന്നില്ല. പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോലും പ്രയാസം. നിസാരപ്രശ്നങ്ങൾ അവനെ തളർത്തിക്കളയുന്നു. പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ച്‌ ചിന്തിച്ച്‌ തല ചൂടാക്കുന്നു. ഒന്നിനും ഒരാത്മവിശ്വാസവുമില്ല, ഒന്നിലും ഒരു താൽപര്യവുമില്ല.
ഇതിന്‌ ഒരു പരിഹാരം തേടിയാണ്‌ ജയരാജ്‌ കൗൺസിലിംഗിനെത്തിയത്‌. രണ്ടു കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയ്‌ല്‌ കാർണിയുടെ ?ഹൗ ടു സ്റ്റോപ്പ്‌ വറിയിംങ്ങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌? എന്ന പ്രശസ്ത ഗ്രന്ഥം. അയാൾ ആവേശപൂർവ്വം പുസ്തകം കൈപ്പറ്റി. പറഞ്ഞിരുന്നതുപോലെ ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും എത്തി. തികഞ്ഞ ആത്മവിശ്വാസവും സന്തോഷവും ജയരാജിന്റെ മുഖത്തു ദൃശ്യമായിരുന്നു. ഈ ഗ്രന്ഥം വളരെ നേരത്തെ വായിക്കേണ്ടതായിരുന്നു എന്ന അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ ചിന്താരീതികൾക്ക്‌ മാറ്റം വരുത്തുവാൻ ഇടവരുത്തിയ ഈ പുസ്തകം തെരഞ്ഞെടുത്തു നൽകിയതിന്‌ അയാൾ നന്ദി പറഞ്ഞു. അയാൾക്ക്‌ കൂടുതൽ കൗൺസലിംഗ്‌ കൂടിക്കാഴ്ചകൾ വേണ്ടിവന്നില്ല. ഇപ്പോൾ അയാൾ ഒരു നല്ല വായനക്കാരനായി മാറിയിരിക്കുന്നു. നല്ല പുസ്തകങ്ങൾ അയാളുടെ ഉറ്റമിത്രങ്ങളായിത്തീർന്നിരിക്കുന്നു. അയാൾ തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിത്തീർന്നിരിക്കുന്നു.
ഇതുപോലെ ധാരാളം അനുഭവങ്ങൾ നിങ്ങൾക്കും പറയാനുണ്ടാകും. ഉത്തമഗ്രന്ഥങ്ങൾ അമൂല്യമായ രത്നഖനികളാണ്‌. അതിന്റെ മൂല്യം മനസിലാക്കാൻ പ്രാപ്തി നേടണമെന്നതാണ്‌ പ്രധാനം. 
വിശാലമായ വിജ്ഞാനലോകത്തിലേയ്ക്കുള്ള കവാടമാണ്‌ ഉത്തമഗ്രന്ഥങ്ങൾ. അത്ഭുതകരമായ നൂതന മാസ്മരിക മേഖലകളിലേയ്ക്ക്‌ അവ നിങ്ങളെ കൈപിടിച്ച്‌ ഉയർത്തുന്നു. നിങ്ങളുടെ ചിന്തയേയും മനോഭാവത്തെയും സ്വാധീനിക്കുന്നു. ജീവിതത്തിന്‌ പുതിയ ദർശനം നൽകുന്നു. നിങ്ങളുടെ സ്വഭാവത്തിലും, പെരുമാറ്റത്തിലും വ്യതിയാനം വരുത്തുന്നു. 
കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഗ്രന്ഥങ്ങൾക്കുള്ള പങ്ക്‌ അവർണനീയമാണ്‌. മഹാന്മാരുടെ ആത്മകഥകൾ അവർക്ക്‌ പ്രചോദനമേകുന്നു.  അവരുടെ ആദര രൂപങ്ങൾ അവരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുന്നു. അത്‌ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ധന്യമാക്കുകയും ചെയ്യുന്നു.
നിങ്ങൾ ഒരു ഡിക്റ്ററ്റീവ്‌ നോവൽ വായിക്കുന്ന ലാഘവത്തോടെയല്ലാ ഒരു ?സെൽഫ്‌ ഹെൽപ്പ്‌ ബുക്ക്‌? (Self Help Book) വായിക്കേണ്ടത്‌. അത്തരം പുസ്തകങ്ങൾ അതീവ ശ്രദ്ധയോടു കൂടിയാവണം വായിക്കേണ്ടത്‌. നെപ്പോളിയൻ ഹില്ലിന്റെ അഭിപ്രായത്തിൽ ?ഗ്രന്ഥകർത്താവ്‌ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അയാൾ നിങ്ങൾക്ക്‌ വേണ്ടി പ്രത്യേകം എഴുതുകയാണെന്നും വിചാരിച്ചു കൊണ്ട്‌ വേണം ഗ്രന്ഥപാരായണം നടത്തുവാൻ.
എബ്രഹാം ലിങ്കൺ പുസ്തക പാരായണം നടത്തിയിരുന്നത്‌ അത്തരത്തിലായിരുന്നു. വായിക്കുമ്പോൾ ഓരോ ആശയങ്ങളെപ്പറ്റിയും ചിന്തിക്കുന്നതിനും അവ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനും ശ്രമിച്ചിരുന്നു. 
മോർട്ടിമർ ജെ. അഡ്ലർ (Mortimer J. Adler) ഒരു പുസ്തകം എങ്ങനെയാണ്‌ വായിക്കേണ്ടത്‌ എന്ന്‌ വിശദമാക്കുന്നു. നാലു ഘട്ടങ്ങളാണ്‌ അദ്ദേഹം നിർദ്ദേശിക്കുന്നത്‌.
1. ഒന്നാംഘട്ടം
ആദ്യഘട്ടത്തിൽ ഗ്രന്ഥത്തിന്റെ പൊതുവായ ഉള്ളടക്കം മനസിലാക്കുക. ഈ ആദ്യവായനയിൽ പ്രധാന പദങ്ങളും വാചകങ്ങളും അടിവരയിട്ട്‌ അടയാളപ്പെടുത്തുക. മാർജിനിൽ നോട്ടു കുറിക്കാം. (സ്വന്തം പുസ്തകമെങ്കിൽ മാത്രം). വായനാവേളയിൽ തെളിയുന്ന പുത്തൻ ആശയങ്ങൾ പ്രത്യേകം കുറിച്ചിടുക.
2. രണ്ടാംഘട്ടം
രണ്ടാംഘട്ട വായന ആശയങ്ങളിൽ പ്രത്യേകമായ ഊന്നൽ കൊടുത്തുകൊണ്ടുള്ളതാണ്‌. പുത്തൻ ആശയങ്ങൾ ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ അത്‌ ശരിയായി ഉൾക്കൊള്ളാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. മൂന്നാംഘട്ടം
മൂന്നാംഘട്ടവായന ഭാവിയിലേക്ക്‌ വേണ്ടിയാണ്‌. ഇത്‌ ഒരു ഓർമ്മ പുതുക്കൽ ആണ്‌. പ്രത്യേകമായ അർത്ഥതലങ്ങൾ ഉള്ള വാചകങ്ങൾ അതേപടി ഓർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആനുകാലിക പ്രശ്നങ്ങളുമായി അവയെ ബന്ധപ്പെടുത്തുക. പുതിയ നല്ല ആശയങ്ങൾ സ്വജീവിതത്തിൽ പകർത്തുക.
4. നാലാംഘട്ടം
നാലാംഘട്ട വായന, പ്രധാനാശയങ്ങൾ വീണ്ടും ഓർക്കുന്നതിനും ലഭിച്ച പ്രചോദനം പുനർജനിപ്പിക്കുന്നതിനുമാണ്‌. നിങ്ങൾക്ക്‌ പണ്ടു ലഭിച്ച ഉയർന്ന ഉത്തേജനവും ആവേഗവും നാളുകൾ കൊണ്ട്‌ കെട്ടടങ്ങിയിട്ടുണ്ടെങ്കിൽ അത്‌ വീണ്ടും ഊതികത്തിക്കാൻ ഈ വായന ഉപകരിക്കും.
ജോസഫ്‌ അഢിസൺ പറഞ്ഞതുപോലെ 'ശരീരത്തിന്‌ വ്യായാമം പോലെയാണ്‌ മനസിന്‌ വായന'. 'ഒരു നല്ല ജീവിതം നയിക്കുന്നതിനുള്ള അടിസ്ഥാന ആയുധമാണ്‌ വായന' എന്നാണ്‌ മോർട്ടിമർ ജെ. ആഡ്ലർ (Mortinier. J. Adler) ഉദ്ഘോഷിച്ചതു.
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാവുന്ന ഏതാനും ഉത്തമഗ്രന്ഥങ്ങളാണ്‌ താഴെപ്പറയുന്നവ. വേറെയും ധാരാളം ഗ്രന്ഥങ്ങൾ ലഭ്യമാണെങ്കിലും ഈ ലേഖകനെ കൂടുതൽ ആകർഷിച്ച ആറ്‌ ഗ്രന്ഥങ്ങളാണിവ.
1. തിങ്ക്‌ ആന്റ്‌ ഗ്രോ റിച്ച്‌  - നെപ്പോളിയൻ ഹിൽ
2. ദി പവ്വർ ഓഫ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌ - നോർമൻ വിൻസെന്റ്‌ പീൽ
3. ഹൗ ടു സ്റ്റോപ്‌ വറിയിങ്‌ ആന്റ്‌ സ്റ്റാർട്ട്‌ ലിവിംഗ്‌ - ഡെയ്‌ല്‌ കാർണി
4. 7 ഹാബിറ്റ്സ്‌ ഓഫ്‌ ഹൈലി ഇഫക്ടീവ്‌ പീപ്പിൾ - സ്റ്റീഫൻ. ആർ. കോവെ
5. ഓട്ടോബയോഗ്രാഫി ഓഫ്‌ ബഞ്ചമിൻ ഫ്രാങ്ക്ലിൻ - ബഞ്ചമിൻ ഫ്രാങ്ക്ലിൻ
6. സൈക്കോസൈബർനെറ്റിക്സ്‌  - മക്സ്‌വെൽ മുൾട്സ്‌
പ്രശസ്ത എഴുത്തുകാരനായിരുന്ന നോർമൻ കസിൻസ്‌ പറഞ്ഞതുപോലെ ?വായിക്കാൻ കഴിയുന്ന ഓരോരുത്തർക്കും അഗാധമായി എങ്ങനെ വായിക്കണം എന്ന്‌ പഠിക്കാൻ കഴിയും. അങ്ങനെ സമ്പൂർണ്ണമായി ജീവിക്കുന്നതിനും?. പക്ഷെ ഇന്നത്തെ പ്രധാനപ്രശ്നം വായിക്കാൻ സമയമില്ല എന്നതാണ്‌. നമ്മെ സമ്പൂർണ്ണ ജീവിതത്തിലേക്ക്‌ നയിക്കുന്ന വായന അവഗണിക്കപ്പെടുകയാണോ?
കുട്ടികളിൽ വായനാശീലം വളർത്തുന്നത്‌ അവരെ നന്നായി ജീവിക്കാൻ പഠിപ്പിക്കുന്നതിനു തുല്യമാണ്‌. ഗുസ്റ്റാവ്‌ ഫ്ലോബേർ പറഞ്ഞതുപോലെ 'ജീവിക്കാൻ വേണ്ടി വായിക്കുക.'
പണ്ടൊക്കെ മുത്തശ്ശിമാർ പറഞ്ഞു കൊടുക്കുന്ന കഥകളായിരുന്നു കുട്ടികൾക്ക്‌ അനുഗ്രഹമായിരുന്നത്‌. ഇന്നത്തെ അണുകുടുംബങ്ങളിൽ അതിനുള്ള സൗകര്യം ലഭിക്കാതെ പോകുന്നു. അതുകൊണ്ട്‌ രാത്രിയിൽ കിടക്കാൻ പോകുന്ന കുട്ടികൾക്ക്‌ കഥ പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ അവരുടെ മാനസിക വളർച്ചയിൽ ഒരു വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ദൂരെ ജോലിയുള്ള മാതാപിതാക്കൾ കുട്ടികൾക്ക്‌ വേണ്ടി കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത്‌ അയയ്ക്കുന്നു. കുട്ടികൾ അമ്മയുടെ/അച്ഛന്റെ പ്രിയപ്പെട്ട ശബ്ദത്തിൽ ഈ കഥകൾ കേൾക്കുന്നു. അതവർക്ക്‌ അതിയായ ആനന്ദം നൽകുന്നു. മാതാവോ പിതാവോ ജയിലിലാണെങ്കിൽ പോലും അവരുടെ ശബ്ദത്തിൽ കഥകൾ വായിച്ച്‌ റിക്കാർഡ്‌ ചെയ്ത  കാസറ്റോ സിഡിയോ കുട്ടികൾക്ക്‌ ലഭ്യമാക്കാൻ ?ദി സ്റ്റോറി ബുക്ക്‌ പ്രോഗ്രം, ദി റോളിംഗ്‌ റീഡേഴ്സ്‌ തുടങ്ങിയ പേരുകളിൽ സന്നദ്ധസംഘടനകൾ തന്നെ അമേരിക്കയിൽ പ്രവർത്തിക്കുന്നു.
അമേരിക്കയിൽ നോവലുകളും കഥകളും റിക്കാർഡ്‌ ചെയ്ത കാസറ്റും സിഡിയും ലഭ്യമാണ്‌. കാറിലോ, ബസിലോ, ട്രെയിനിലോ എല്ലാം യാത്ര ചെയ്യുമ്പോഴും ബസ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷനിലോ, എയർപോർട്ടിലോ കാത്തിരിക്കുമ്പോഴും പാട്ടുകേൾക്കുന്നതുപോലെ ഈ കഥകൾ ശ്രവിക്കാൻ കഴിയും. 
അമേരിക്കയിൽ തടവുകാരുടെയിടയിൽ നടപ്പാക്കുന്ന ചെയ്ഞ്ചിംഗ്‌ ലൈവ്സ്‌ ത്രൂ ലിറ്ററേച്ചർ (Changing Lives Through Literature) എന്ന പ്രത്യേക പരിപാടിയിലൂടെ ധാരാളം തടവുകാരുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്‌. രണ്ടാഴ്ചയിൽ ഒരു നോവൽ വച്ച്‌ ആറു നോവലുകൾ അവർ കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു. അവരുടെയിടയിലുള്ള തുടർകുറ്റകൃത്യങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ ഇതുമൂലം സാധിക്കുന്നുണ്ട്‌ എന്നാണ്‌ റിപ്പോർട്ടുകൾ.
വില്യം എല്ലെറി ചാന്നിങ്‌ (William Ellery Charnning) പറഞ്ഞതുപോലെ ??ഉത്തമഗ്രന്ഥങ്ങളിലൂടെ മഹാന്മാർ നമ്മോടു സംസാരിക്കുന്നു. അവരുടെ ഏറ്റവും വിലയേറിയ ചിന്തകൾ നമുക്ക്‌ നൽകുന്നു. അവരുടെ ആത്മാവുകളെ നമ്മിലേക്ക്‌ ചൊരിയുന്നു.
ഉത്തമകൃതികൾ നമുക്കു ചിറകുകൾ നൽകുന്നു, നമ്മുടെ ചിന്തയെ ഉത്തേജിപ്പിക്കുന്നു, ഹൃദയത്തെ ഉദ്ദേ‍ീപിപ്പിക്കുന്നു, മനസിനെ പ്രസന്നമാക്കുന്നു, നമ്മിൽ ആത്മബോധം ജനിപ്പിക്കുന്നു, നമ്മെ ആത്മജ്ഞാനത്തിലേക്ക്‌ നയിക്കുന്നു. അവ ഏകാന്തത്തയിലെ ഉറ്റ ചങ്ങാതിമാരാകുന്നു. ഗുരുവും ഉപദേശകനും കൗൺസിലറുമാകുന്നു. അവ നമ്മെ പ്രചോദിപ്പിക്കുന്നു. രസിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ആഡ്രൂ കാർണിജി (Andrew Carnegie) ഇങ്ങനെ പറഞ്ഞത്‌: 'മനുഷ്യന്റെ വായനാപദ്ധതി അവന്റെ ആഹാരദിനചര്യ പോലെ തന്നെ വളരെ ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്യണം. എന്തുകൊണ്ടെന്നാൽ അതും ഒരാഹാരമാണ്‌. അതില്ലാതെ അവന്‌ മാനസികമായി വളരുവാൻ കഴിയുകയില്ല.'
at April 22, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, JOHN MUZHUTHETTU

11 Mar 2015

ദൈവത്തിന്റെ സ്വന്തം നാട്‌


 കുര്യാക്കോസ്‌.വി.വി

കേരളം ദൈവത്തിന്റെ സ്വന്തം നാടോ? ചിലരെങ്കിലും ഒരു നിമിഷം സ്വാഭാവികമായും ചിന്തിച്ചു പോകാം. ആഗോള ടൂറിസം മാർക്കറ്റിൽ കേരളത്തെ ഒരു നല്ല വിൽപന ചരക്കാക്കി മാറ്റുന്നതിനുവേണ്ടി കണ്ടെത്തിയ ഒരു വിപണന തന്ത്രം അല്ലേ ഇത്‌?
    കുബേര-കുചേല വ്യത്യാസമില്ലാതെ നാമെല്ലാം ഏറ്റവും മനോഹരമായി-അഭിമാനമായി കാണുന്നത്‌ അവനവന്റെ വീടിനെയാണ്‌. ഓരോരുത്തരും അവനവന്റെ വീടിനെ/കുടുംബത്തെ അഭിമാനത്തോടെ നോക്കി കാണുന്നു അഹങ്കരിക്കുന്നു. ഒരാൾ അവന്റെ കഴിവിന്റെ പരമാവധി ശേഷിയും ഉപയോഗിച്ച്‌ ആ വീടിനെ അതിമനോഹരമാക്കി സംരക്ഷിക്കും. ഏതൊരു വിശിഷ്ട വസ്തു ലഭിച്ചാലും. ഒരു കൗതുക വസ്തു കണ്ടാൽ സ്വന്തം പോക്കറ്റിന്‌ ഒതുങ്ങുമെങ്കിൽ അത്‌ സ്വന്തമാക്കിയും വീടിന്‌ അലങ്കാരമാക്കുന്നു. അതുപോലെ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കാഴ്ച വസ്തുക്കൾ, ഉദ്യാന സസ്യങ്ങൾ, മറ്റ്‌ അലങ്കാരങ്ങൾ തുടങ്ങിയ എല്ലാ വിശിഷ്ട വസ്തുക്കളും സ്വന്തമാക്കുന്നതിനും സ്വന്തം ഭവനം മോടി പിടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. അത്തരം വസ്തുക്കൾ ഒന്നും തന്നെ എത്രവേണ്ടപ്പെട്ടവർക്കാണെങ്കിലും വിശിഷ്ഠ വ്യക്തിക്കാണെങ്കിലും നാം ഒരിക്കലും സമ്മാനിക്കാൻ തയ്യാറാകില്ല. അത്തരം വസ്തുക്കൾ സുഹൃത്തുക്കളോ, സ്വന്തക്കാരോ, അയൽക്കാരോ സംഘടിപ്പിച്ച്‌ തന്റെ പ്രസക്തിക്ക്‌ മങ്ങലേൽപ്പിക്കാതിരിക്കണമെന്ന്‌ മനസ്സിലെങ്കിലും ആഗ്രഹിക്കുകയും ചെയ്യും. അതാണ്‌ പച്ചയായ മനുഷ്യൻ. ഏതൊരാളും, സ്ഥാപനവും സമീപത്ത്‌ നിലനിൽക്കുന്ന മികച്ച മാതൃകയിൽ നിന്നും ഒരു പടികൂടി മുകളിലായിരിക്കണം. മികച്ചതായിരിക്കണം എന്റെ വീടിന്റെ Design, Interior, Exterior, Ambiance,, എന്ന്‌ ആഗ്രഹിക്കുന്നതും സ്വാഭാവികം, ചുരുക്കി പറഞ്ഞാൽ സ്വന്തം വീടും പുരയിടവും എന്തുകൊണ്ടും വ്യത്യസ്ഥവും, ഏറ്റവും മനോഹരവും ലഭ്യമായതിൽ വെച്ചേറ്റവും ശ്രേഷ്ഠ മാതൃകയിലുള്ളതുമായിരിക്കണം എന്നതിൽ തർക്കമില്ല.
    നമുക്ക്‌ നാമോരുത്തരുടെയും വീടും പരിസരവും ഒന്ന്‌ പരിശോധിക്കാം. നമ്മുടെ വീട്ടിലും പുരയിടത്തിലുമായി(അഞ്ചോ-പത്തോ സെന്റ്‌ ആയാൽ പോലും) എത്രത്തോളം ഇനം (Species, variety) ജീവജാലങ്ങളെ കാണാം. വിവിധയിനം പൂമ്പാറ്റങ്ങൾ, വണ്ടുകൾ, തേനീച്ചകൾ, ഷഡ്പദങ്ങൾ, പക്ഷികൾ, ഈച്ചകൾ, ഉറുമ്പുകൾ, ചിലന്തികൾ, തവളകൾ, ഓന്തുകൾ, പല്ലികൾ, കൊതുകുകൾ, പാറ്റകൾ, പ്രാണികൾ, എലികൾ, പുഴുക്കൾ, മണ്ണിളക്കി നോക്കിയാൽ കാണുന്ന നിരവധിയായ ജീവികൾ, രാത്രികാലങ്ങളിൽ കടന്നുവരുന്ന ജീവജാലങ്ങൾ. ഇവയുടെ എണ്ണം നൂറിൽ ഒതുങ്ങുമോ? ഇല്ലെന്നാണന്റെ അഭിപ്രായം. നിങ്ങൾക്ക്‌ പരിശോധിക്കാം. സസ്യസമ്പത്തിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചാലത്തെ അവസ്ഥ എന്തായിരിക്കും. ഇതിലും വിചിത്രമായിരിക്കും വിവിധ ഇനം കാർഷിക തോട്ടവിളകൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറി ഇനങ്ങൾ, അലങ്കാര സസ്യങ്ങൾ, കോമ്പൗണ്ട്‌ പൂർണ്ണമായും സിമന്റ്‌ കട്ടവിരിച്ചിട്ടില്ലെങ്കിൽ നിരവധിയായ പുൽച്ചെടികൾ, ആയുർവ്വേദ സസ്യങ്ങൾ, വള്ളിപടർപ്പുകൾ, മുൾചെടികൾ, വിവിധയിനം പായൽ സസ്യങ്ങൾ, ഫേൺസ്‌, കൂൺ വർഗ്ഗങ്ങൾ, മോസസ്‌, ജലജന്യ സസ്യങ്ങൾ തുടങ്ങി അന്ത്യമില്ലാത്ത ലിസ്റ്റ്‌, നഗ്ന നേത്രങ്ങൾക്ക്‌ ഗോചരമല്ലാത്ത അനേകയിനം സൂക്ഷ്മ ജീവികൾ, ആൽഗകൾ, ബാക്ടീരിയ, വൈറസുകളും, വായുവിലും വെള്ളത്തിലും ഒഴുകി നടക്കുന്ന അതിസൂക്ഷ്മ ജീവികളിൽ തുടങ്ങി ലിസ്റ്റ്‌ പിന്നെയും അനന്തമായി നീളുന്നു.
    കേരളത്തിന്റെ വിവിധ ഇനം വനമേഖല, മലനാട്‌, ഇടനാട്‌, തീരപ്രദേശം, നദികൾ, തടാകങ്ങൾ, കായലുകൾ, അറബിക്കടൽ തുടങ്ങിയ എല്ലാ പ്രദേശങ്ങളിലേയും ജീവജാലങ്ങളേയും, സസ്യലതാധികളേയും ഒന്ന്‌ ലിസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചു നോക്കൂ. മറുപ്രദേശത്തും, ധ്രുവങ്ങളിലും കാണുന്ന ഏതാനും ജീവികളും സസ്യങ്ങളും ഒഴികെ എല്ലാം തന്നെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കണ്ടെത്താൻ കഴിയും. ഹിമാലയത്തിൽ നിന്നെത്തുന്ന പൂമ്പാറ്റകളും, സീസൺ അനുസരിച്ച്‌ പറന്നെത്തുന്ന ദേശാടന പക്ഷികളും നമ്മുടെ സമ്പത്തു തന്നെയാണ്‌. ഗുജറാത്തിലെ തപ്തിനദി മുതൽ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലൂടെ കന്യാകുമാരി വരെ 1500 കിലോമീറ്റർ  ദൈർഘ്യത്തിൽ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട പർവ്വതം (Western Ghat)ലോകത്തിലെ എട്ട്‌ അതിപ്രധാന Hotspot കളിൽ ഒന്നാണ്‌. പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന 39 World Heritage site കളിൽ 20 എണ്ണവും ഈ കൊച്ചു കേരളത്തിലാണെന്ന്‌ വസ്തുത പ്രത്യേകം പ്രസ്താവ്യമാണ്‌. പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി പ്രാധാന്യം ജൈവ വൈവിധ്യം വിലമതിക്കാൻ (Quantify ചെയ്യുന്നതിന്‌) മനുഷ്യസാധ്യമല്ല. സാക്ഷാൽ സൃഷ്ടാവ്‌ തന്നെ കിണഞ്ഞ്‌ പരിശ്രമിക്കേണ്ടി വരും. ജീവജാലങ്ങളുടെ ആരോഗ്യ പരമായ വിന്യാസത്തിന്‌ മുഴുവൻ ജീവജാലങ്ങളും സമജ്ജസമായി നിലകൊള്ളണമെന്ന തിരിച്ചറിവിലാണ്‌ Tiger Reserve കൾ National Parks IÄ, Lion Safari Park, Bird Satuary Elephant Reserve, Crocodile conservation തുടങ്ങി നിരവധിയായ സംരക്ഷണ പദ്ധതികൾ നിലകൊള്ളുന്നത്‌. കേരളം അങ്ങിനെ ലോകത്തിന്റെ ഒരു demostration plot ആണ്‌, Hcp Biological ആണ്‌, ഒരു പൂങ്കാവനമാണ്‌.
    ദൈവസൃഷ്ടിയിൽ ഒന്നു പോലും വൈരൂപ്യമുള്ളതോ,ദുഷ്ട ശക്തിയോ അല്ല. ഭീകരവിഷമുള്ള കാളസർപ്പങ്ങളും, സിംഹം, കടുവാ, പുലി തുടങ്ങിയ ഹിംസ്ര ജന്തുക്കളും, ആകാരത്തിൽ സുരുന്മാരും, ഈ പ്രകൃതിയുടെ പരിപാലനത്തിന്‌ അത്യന്താപേക്ഷിതരും ആണ്‌. സസ്യജാലങ്ങളിൽ ഒന്നുപോലും ഈ പൂങ്കാവനത്തിന്‌ അലങ്കോലം സൃഷ്ടിക്കുന്നതോ, അരോചകമോ അല്ല. സൂക്ഷ്മ ജീവികളുടെ അസാന്നിദ്ധ്യം ഇവിടെ ജീവന്റെ നിലനിൽപ്പു തന്നെ ചോദ്യം ചിഹ്നമാക്കി മാറ്റും. അത്രക്ക്‌ പ്രസക്തമാണ്‌ അവയുടെ പ്രവർത്തനങ്ങൾ - അവ പ്രകൃതിക്ക്‌ നൽകുന്ന സേവനങ്ങൾ, ലോകത്തിൽ മറ്റെവിടെയെങ്കിലും ഇത്രയും വൈവിധ്യങ്ങൾ ഒന്നിച്ച്‌ കാണാൻ സാധിക്കുമോ എന്ന്‌ സംശയമാണ്‌. ഇന്ത്യയുടെ തന്നെ മറ്റ്‌ ഭൂഭാഗങ്ങളിലേക്ക്‌ ഒന്ന്‌ കണ്ണോടിച്ചാൽ ഇത്‌ ബോധ്യമാകും. ദൈവ സൃഷ്ടിയിൽ 99% സൃഷ്ടികളും നമ്മുടെ നാട്ടിൽ കേരളത്തിൽ ഉണ്ടെന്നതാണ്‌ എടുത്തുപറയേണ്ട മേന്മ. മനുഷ്യസഹജമായ ബലഹീനത ദൈവസന്നിധിയിലും കാണാൻ ശ്രമിക്കുകയാണെങ്കിൽ സൃഷ്ടാവ്‌ സ്വന്തം സൃഷ്ടികളുടെ എല്ലാറ്റിന്റെയും പതിപ്പുകൾ-പരിഛേദം (നോഹയുടെ പെട്ടകത്തിലെ പോലെ) കേരളത്തിൽ ശേഖരിച്ചു വെക്കാൻ മറന്നില്ല. നമ്മുക്കിഷ്ടപ്പെട്ട എല്ലാ വസ്തുക്കളും സ്വന്തം വീട്ടിൽ ശേഖരിക്കുന്നതുപോലെ ദൈവവും അൽപം സ്വാർത്ഥത കാണിച്ച്‌ ഇതെല്ലാം (സൃഷ്ടികളെല്ലാം) കേരളത്തിൽ ശേഖരിച്ചുവെച്ചുവേങ്കിൽ ഇത്‌ ദൈവത്തിന്റെ സ്വന്തം ഭവനമല്ലേ? ദൈവത്തിന്റെ സ്വന്തം നാടല്ലേ? കേരളത്തെ Gods Own Country എന്നല്ലാതെ മറ്റെന്തു വിളിക്കും.
at March 11, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, KURIAKOSE

22 Feb 2015

കൊതു,കൊതു


-
ഡോ.കെ.ജി.ബാലകൃഷ്ണൻ
----------------------------------------------

1.
ഒരു മുട്ടൻ കൊതു
കടിക്കാൻ ഒരുമ്പെട്ട്-
മൂളി മൂളി.
എന്റെ തലവട്ടം കറങ്ങി;
എന്നെ വട്ടം കറക്കി-
(വോട്ടുപിടുത്തം.)
കൊലയാളി.

ക്യൂലക്സ്?
അനോഫിലിസ്?
അതോ
ഈഡിസ് ഇജിപ്റ്റി ?
തിട്ടമില്ല;
(ഏതായാലും
ഉമ്മ വെയ്ക്കാനല്ല)

എന്തോ
മൂപ്പർ കടിച്ചില്ല;
(ഇലക്ഷൻ അടുക്കുന്നു.)

2.
കള്ളനെ(കള്ളിയെ)
നമ്പിക്കൂടാ;
ഞാൻ
പരിസരം പരിശോധിച്ചു;
പലവട്ടം.
(പാവം വോട്ടർക്ക്‌
ഗണ്മാൻ ഇല്ല.)

കണ്ണുകൊണ്ട്
കാതുകൊണ്ട്
മൂക്കുകൊണ്ട്‌
കൂലങ്കഷമായി
തിരഞ്ഞു.
(തിരഞ്ഞെടുപ്പിന്
ഇതുകളിപ്പോൾ
യൂസ്‌ലെസ്)

ഇഷ്ടിയെ
(പെണ്‍കൊതുക്
അപകടകാരി-
ആധുനിക വൈദ്യശാസ്ത്രം.)
മഷിയിട്ട് നോക്കിയിട്ടും
കണ്ടുകിട്ടിയില്ല!
(പോളിട്രിക്സ് !)

3.
എവിടെ പതുങ്ങി?
ഒരു മൂളൽ?
ധ്യാനനിരതനായി  പൌരൻ!
മിഴിയും ചെവിയും കൂർപ്പിച്ച്‌.
സംശയം,
എന്റെ പെടലിയിൽ
ഒന്ന് ചുംബിച്ചോ ?
(ടെസ്റ്റ്‌ ഡോസ്)

4.
സംശയിച്ച്
സംശയം ദൂരീകരിച്ച്
പിന്നെയും സംശയിച്ച്
ഇര.

5.
അങ്ങനെ,
അവസാനം,
കൊതുക്
പണിപറ്റിച്ച്
പറന്നകന്നു.

6.
ഞാൻ
നിസ്സഹായൻ.
കടിയേറ്റിടം
തൊട്ട് തടവി
വെറുതെ,

കൊതു, കൊതു
എന്നുച്ചരിച്ച്.
at February 22, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, dr .k g balakrishnan

15 Jan 2015

കശ്രാണ്ടി കളയാൻ


സി.രാധാകൃഷ്ണൻ

അത്രയൊന്നും പ്രചാരമുള്ള ഒരു വാക്കല്ല കശ്രാണ്ടി. നാനാവിധങ്ങളായ അഴുക്കുകൾ എന്നാണ്‌ പൊതുവായ അർത്ഥം. മുറ്റമോ മുറിയോ തൊടിയോ വൃത്തികേടായി കണ്ടാൽ മുത്തശ്ശി ചോദിക്കുമായിരുന്നു. 'അയ്യയ്യോ, ആരേ ഇവിയൊക്കെ ഇങ്ങനെ കശ്രാണ്ടി നിറച്ചേ?
    അഴുക്കൊക്കെ അടിച്ചുവാരി കളഞ്ഞ്‌ വൃത്തിയാക്കിയ മുറ്റത്തെ ചൂലീർക്കിൽപ്പാടിൽ ഒരു കുഞ്ഞിക്കിളി നടന്നാൽ അതിന്റെ കാൽപ്പാടുകൾ തെളിഞ്ഞു കാണാം. കനകം പോയാലും കണ്ടെടുക്കാൻ പ്രയാസമില്ല എന്നും മുത്തശ്ശി പറയും.
    ആ മുറ്റത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ഞാൻ ഈയിടെ വെറുതെ ആലോചിച്ചു. രാത്രിയിൽ കൊഴിയുന്ന ഇലകളും ഇരുളിൽ വിരുന്നുവരുന്ന ജീവികളുടെ ഭക്ഷണാവശിഷ്ടങ്ങളും വിസർജ്യങ്ങളും മറ്റും രാവിലെ അടിച്ചുവാരി കളയും. പിന്നെ, കുട്ടികളുടെയും മുതിർന്നവരുടെയും വക അഴുക്കാക്കൽ തുടരുന്നു. മുതിർന്നവർ ജോലികളുടെ ഭാഗമായാണ്‌ അഴുക്കാക്കുന്നതെങ്കിൽ കുട്ടികൾ കളിയുടെ അനിവാര്യ ഫലമായിട്ടാണ്‌. ഏതായാലും, സന്ധ്യയ്ക്കു മുമ്പ്‌ വീണ്ടും അടിച്ചു വാരി വെടിപ്പാക്കും.
    മൂന്നിടങ്ങളുണ്ട്‌ വെടിപ്പാക്കാൻ എന്ന്‌ മുത്തച്ഛൻ പറഞ്ഞുതന്നു. ഒന്ന്‌ പുറം, അതായത്‌ തൊടി, മുറ്റം, വീട്‌ എന്നീ ചുറ്റുമുള്ള ഇടങ്ങൾ. രണ്ട്‌, ദേഹം. മൂന്ന്‌ ഉള്ളം എന്നുവച്ചാൽ മനസ്സ്‌. ഒന്നാമത്തേത്‌ വെടിപ്പായിരുന്നാലെ അടുത്തേത്‌ വെടിപ്പാക്കാനും വെടിപ്പായി നില നിർത്താനും പറ്റൂ. ഒന്നും രണ്ടും വെടിപ്പാക്കുന്നത്‌ മൂന്നാമത്തേത്‌ വെടിപ്പായി കിട്ടാനായാണ്‌.
    എല്ലാമെല്ലാം ദിവസത്തിൽ രണ്ടു നേരമെങ്കിലും വെടിപ്പായാൽ ഒരുവിധം പൊറുതി ആയി. അതിന്റെ സുഖം ഒന്നുവേറേം. ശീലമായാൽ എളുപ്പമാണ്‌. പ്രത്യക്ഷത്തിൽ ഒരു അഴുക്കുമില്ലെങ്കിലും വെറുതെ ഒരു വെടിപ്പാക്കൽ നല്ലതുതന്നെ എന്നാണ്‌ അമ്മ പഠിപ്പിച്ചതു. കുറച്ചിട അമ്മ കൊച്ചിയിൽ ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു. ചെറിയ കുട്ടികൾ ആരും ഇല്ല, അഴുക്കൊന്നും ഉണ്ടാകാറുമില്ല. എങ്കിലും അമ്മ അന്തിക്ക്‌ ചൂലെടുത്തു 'പെരുമാറും'. 'കാണാതെയും ഉണ്ടാകാം കശ്രാണ്ടി' എന്നായിരുന്നു ന്യായീകരണം.
    സ്ഥിരമായി അഴുക്കു പിടിക്കുന്ന ഇടമാണല്ലോ നമ്മുടെയൊക്കെ മനസ്സും. അതിനാൽ അമ്മയുടെ നിലപാടാവും ശരി എന്നു നിശ്ചയം. കണ്ണിൽപ്പെടാത്തത്താണ്‌ മനസ്സിൽ അടിയുന്ന കശ്രാണ്ടികളിൽ പലതും. അഗാധാവബോധം, ഉപബോധം എന്നൊക്കെ സ്ഥലങ്ങളുണ്ടെല്ലോ അതിൽ.
    നിലം അടിച്ചുവാരാൻ ചൂലും മുറവും വേണം. മനസ്സ്‌ അടിച്ചുവാരാനോ? മനസ്സ്‌ വൃത്തികേടായി കലാശിക്കുന്ന കളികൾ അവിരാമം കളിക്കുന്ന കുസൃതിയെത്തന്നെ ആശ്രയിക്കണം വൃത്തിയാക്കാനും, ഭാവന എന്ന ഈ വിരുതന്റെ കളിക്കോപ്പുകൾ തന്നെയാണ്‌ വൃത്തിയാക്കാനുള്ള ഉപകരണങ്ങളും !
    മുറ്റമടിക്കുമ്പോൾ 'അടിക്കാട്ടം' എന്ന കശ്രാണ്ടി എവിടെകൊണ്ടുപോയി ഇടണമെന്ന്‌ മുൻനിശ്ചയം ഉണ്ട്‌. അതിനായി ഒരു 'കുപ്പക്കുഴി' തൊടിയിൽ തോണ്ടിവച്ചിരിക്കും. അത്‌ നിറഞ്ഞാൽ അൽപ്പം ചാണകപ്പൊടിയോ ചാരമോ കൂട്ടിച്ചേർത്ത്‌ അതിലൊരു വാഴയോ ചേനമൂക്കോ കാച്ചിലോ നടും. നാഴി വെള്ളവും ഒഴിക്കും.
    മനസ്സ്‌ അടിച്ചുവാരിയാൽ എവിടെ കൊണ്ടുപോയി ഇടും? മനസ്സിലെ അഴുക്കിന്റെ സൂക്ഷ്മസ്വഭാവം അറിഞ്ഞാൽ ഈ ചോദ്യമേ വേണ്ടി വരില്ല. കാരണം, മനസ്സിലെ അഴുക്ക്‌ സാങ്കൽപികമാണ്‌. സങ്കടങ്ങൾ, പോറലുകൾ, ദേഷ്യങ്ങൾ, നിരാശകൾ, ഭയങ്ങൾ, ആശങ്കകൾ എന്നിങ്ങനെ ചിന്നിച്ചിതറി കിടക്കുന്നതെല്ലാം ഭാവന കളിച്ച കളികളുടെ ഫലങ്ങളാണ്‌. യഥാർത്ഥത്തിൽ ഇല്ലാത്തത്താണ്‌.
    ഞങ്ങൾ കുത്തിക്കുഴിച്ചും ചപ്പുചവറുകൾ വിതറിയും മുറ്റം വല്ലാതെ വികൃതമായ ദിവസങ്ങളിൽ മുത്തശ്ശി ഞങ്ങളെ 'മേനികയറ്റു'മായിരുന്നു. 'ഇനിയിപ്പൊ കണ്ടോള്യൊണ്ടു. ഈ മിടുക്കന്മാരെല്ലാരുംകൂടി ഈ നാനാവിധമൊക്കെ എടുത്തുകളഞ്ഞ്‌ മുറ്റം ഞൊടിയികൊണ്ട്‌ വെടിപ്പാക്കും!' ഉടനെ ഞങ്ങൾ മത്സരബുദ്ധിയോടെ ഇറങ്ങുകയായി.
    ഭാവനയ്ക്ക്‌ കളിക്കാനുള്ളതു തന്നെയാണ്‌ മനസ്സ്‌. എന്തെങ്കിലും ഉണ്ടാക്കാനും ഉണ്ടാക്കിയത്‌ സ്ഥാപിച്ച്‌ മാറിനിന്ന്‌ സന്തോഷിക്കാനും വേറെ ഇടമില്ല. ഭാവനയ്ക്കോ, നല്ലപോലെ കളിച്ചല്ലാതെ ഒരു കളിയും പഠിക്കില്ല. പക്ഷെ, അന്നന്നത്തെ കളിയുടെ പരിക്കുകൾ അന്നന്നു മായ്ക്കണം. അല്ലെങ്കിൽ രണ്ടു കുഴപ്പങ്ങൾ: ഒന്ന്‌ മുറ്റം കുറച്ചിടകൊണ്ട്‌ ഒരു പുതിയ കളിക്കും കൊള്ളരുതാതെയാവും. രണ്ട്‌, പഴയ കളികളുടെ ബാക്കികൾ പുതിയ കളികളുടെ സ്വച്ഛതയുടെ മാറ്റു കുറയ്ക്കും.
    കുട്ടിയായിരിക്കെ മനസ്സ്‌ ജലോപരിതലം പോലെയാണ്‌. എല്ലാ വരകളും കുഴികളും കൂമ്പാരങ്ങളും അപ്പപ്പോൾ മായും. അഴുക്കു വീണാൽ താഴെപ്പോയി അലിഞ്ഞു ലയിക്കും. കുറച്ചിടകൊണ്ട്‌ ശാന്തത്ത വീണ്ടെടുക്കും. അഴുക്കാക്കലും അടിച്ചുതളിയും ഒരുമിച്ചാണ്‌. മക്കൾ തമ്മിൽ വഴക്കു കൂടിയതിന്‌ അച്ഛനമ്മമാർ ആജീവനാന്തം വലിയ കേസുകെട്ടുകളുമായി നടന്നെന്നിരിക്കും; കുട്ടികളോ ഉടനെ മറന്നുമിരിക്കും!
    ഈ 'മറവി' നമുക്ക്‌ പിറവിയിലുള്ള അനുഗ്രഹമാണ്‌. ഈ വൃത്തിയാക്കൽ വിദ്യ നാം 'വളരുന്ന'തോടെ നമുക്ക്‌, പക്ഷെ, കൈമോശം വരുന്നു. അത്‌ തിരിച്ചുകിട്ടിയാൽ മനസ്സിന്റെ നിഷ്കളങ്കത വീണ്ടെടുക്കാം.
    മനസ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ദിവസം രണ്ടു നേരമെങ്കിലും പിടിച്ചു നിർത്തി വാത്സല്യത്തോടെ ആ മുറ്റത്തിന്റെ അവസ്ഥയൊന്നു കാണാൻ ശീലിപ്പിക്കുക. വൃത്തിയാക്കുന്നതും ഒരു നല്ല കളിയാണെന്ന്‌ അവരെ പഠിപ്പിക്കുകയും വൃത്തിയായാലത്തെ സുഖം അവരെ അനുഭവിപ്പിക്കുകയുംകൂടി ചെയ്യുക.
    പിന്നെ സുഖമായി എന്നേക്കും!
    ഒരു മുൻകരുതലും ആവശ്യം. അടിച്ചുതളി മോശം പണിയോ കളിയോ ആണെന്ന പാഴ്ധാരണ ഭാവന എന്ന ശിശുവിനുണ്ടാകരുത്‌. ഏക്കാളത്തെയും നമ്മുടെ വിചാരം അടിച്ചുവാരുന്നവർ ഏറ്റവും താഴെയുള്ള ആളുകളാണെന്നല്ലേ! തുഞ്ചത്തെഴുത്തച്ഛനെ നന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ചില മഠയന്മാർ കണ്ട വിദ്യ അദ്ദേഹം ഒരു അടിച്ചുതളിക്കാരിയുടെ മകനായിരുന്നു എന്ന്‌ പ്രചരിപ്പിക്കുകയായിരുന്നല്ലോ. എന്നിട്ടോ കേരളത്തിലെ മനസ്സുകളിലെ എല്ലാ കശ്രാണ്ടിയും ഇത്രയും കാലം അടിച്ചുവാരിക്കളയാൻ അദ്ദേഹത്തിനു സാധിച്ചതിന്റെ കൂടെ ആ അപരാധം പറഞ്ഞ മഠയന്മാർ എന്ന കശ്രാണ്ടികൂടി കേരളത്തിന്റെ മുറ്റത്തുനിന്ന്‌ നീങ്ങിപ്പോവുകയും ചെയ്തു.
    വാളെടുത്തവൻ വാളാൽ മരിക്കും എന്നു പറഞ്ഞതെത്ര സത്യമാണ്‌. ചൂലെടുത്തവൻ ചൂലാൽ ജയിക്കും എന്നതും. പക്ഷെ, ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകം!
മാറ്റുവിൻ കശ്രാണ്ടി, യല്ലേ
ന്നിരിക്കിലോ
മാറ്റുമതുകളീ നിങ്ങളെത്താൻ!
    അതെ, മാറാത്ത കീറച്ചട്ടങ്ങളും കശ്രാണ്ടികൾ തന്നെ. മാറാക്
at January 15, 2015
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, c radhakrishnan

18 Dec 2014

നാളികേര മേഖലയിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ സംവിധാനങ്ങൾ കടന്നുവരട്ടെ



ടി. കെ. ജോസ്‌ ഐ എ എസ്,
ചെയർമാൻ,ചെയർമാൻ, നാളികേര വികസന ബോർഡ്


പതിനായിരക്കണക്കിന്‌ ചെറിയ നീർച്ചാലുകളായി ഒഴുകി വരുന്ന കൊച്ചരുവികൾ ഒന്നിച്ച്‌, വലിയ പുഴയായി ഒഴുകി പോകുന്ന കാഴ്ച കേരളത്തിൽ നാം ധാരാളം കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വർഷകാലത്ത്‌. എന്നാൽ ഈ പുഴയ്ക്ക്‌ അനുയോജ്യമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ അണക്കെട്ടുകൾ തീർത്തുകൊണ്ട്‌ ഒഴുകിപാഴായി പോയിരുന്ന വെള്ളം സംഭരിച്ച്‌ സൂക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. നേരിട്ട്‌ അനുഭവമുള്ളതാണ്‌. കേരളത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ കാര്യം തന്നെ എടുക്കൂ. മുല്ലപ്പെരിയാറും, ഇടുക്കി, കുളമാവ്‌, ചെറുതോണി, കുണ്ടള, മാട്ടുപെട്ടി ഡാമുകളും, മൂന്നാറിലെ ഹെഡ്‌ വർക്ക്‌ ഡാമും, പൊൻമുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ലോവർപെരിയാർ അവസാനം ഭൂതത്താൻകെട്ടും വരെയുള്ള അണക്കെട്ടുകളിലേയ്ക്ക്‌ ഇങ്ങനെ പതിനായിരക്കണക്കിന്‌ കൈവഴികളിലൂടെ ഒഴുകി വരുന്ന ജലത്തെ സമാഹരിച്ച്‌ സംഭരിച്ച്‌  നാം വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഈ ജലം തന്നെ പതിനായിരക്കണക്കിന്‌ ഹെക്ടർ ഭൂമിയിലെ കൃഷിയ്ക്കും ഉപയോഗിക്കുന്നു. ഈ ജലം മുഴുവൻ കാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഏതാനും ദിവസങ്ങൾ കൊണ്ട്‌ അറബിക്കടലിലേക്ക്‌ എത്തിപ്പെടേണ്ടിയിരുന്നതാണ്‌. എന്നാൽ വ്യക്തമായ ആസൂത്രണം വഴി യോജിച്ച സ്ഥലങ്ങളിൽ അണക്കെട്ടുകളും ഡൈവേർഷൻ കനാലുകളും ജലവൈദ്യുത പദ്ധതികളും വീണ്ടും ചെക്ക്‌ ഡാമുകളും ജലസേചനപദ്ധതികളുമെല്ലാം സ്ഥാപിച്ചു കഴിഞ്ഞപ്പോൾ വർഷം മുഴുവനും നമ്മുടെ സംസ്ഥാനത്തിന്‌ ഊർജ്ജം പകരുന്ന വൈദ്യുതസ്രോതസ്സായും ദശലക്ഷക്കണക്കിനു ജനങ്ങൾക്ക്‌ കുടിവെള്ളമായും നമ്മുടെ കൃഷിയിടങ്ങളിൽ വിളകളുടെ വളർച്ചക്കുള്ള ജീവജലമായും, മുൻപ്‌ പാഴായി പൊയ്ക്കൊണ്ടിരുന്ന  ഈ വെള്ളം ഉപയോഗിക്കാൻ നമുക്കു കഴിയുന്നു.

ഉചിതമായ സ്ഥലത്തും സമയത്തുമുള്ള വിഭവ സമാഹരണവും, സംഭരണവും ഒട്ടും നഷ്ടം വരാതെ വിവിധ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയുള്ള അവയുടെ ഉപയോഗവും ആണ്‌ നദീതട ജലസംഭരണ, ജലസേചന, ജലവൈദ്യുത പദ്ധതികളുടെ ഈ കൂട്ടായ്മ. ഏകദേശം ഇതേ മാതൃകയിൽ തന്നെ ലക്ഷക്കണക്കിന്‌ ചെറുകിട നാമമാത്ര കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പലവഴിക്ക്‌ പാഴായി പോകാതെ യോജിച്ച ഇടങ്ങളിൽ സമാഹരിച്ച്‌, സംഭരിച്ച്‌, സംസ്ക്കരിച്ച്‌ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളാക്കി ഉചിതമായ മൂല്യവർദ്ധനവോടെ ആവശ്യക്കാരായ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്ന സംവിധാനം ഒരു നദീതട ജലസേചന പദ്ധതിയുടെ മാതൃകയിൽ നമുക്ക്‌ സങ്കൽപ്പിക്കാനാകുമോ?

ഇത്തരത്തിൽ കേരളത്തിലെ 42 ലക്ഷത്തോളം വരുന്ന ചെറുകിട - നാമമാത്ര കേര കർഷകരുടെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും സമാഹരിച്ച്‌ സംഭരിച്ച്‌ സംസ്ക്കരിച്ച്‌ ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനെക്കുറിച്ച്‌ നാം ചിന്തിക്കേണ്ടതില്ലേ? ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിൽ പോലും നാളികേരത്തിന്റെ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ട്‌. പക്ഷേ കേരളത്തിലെ നാളികേര കൃഷിയുടെ രീതി മനസ്സിലാക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ സമാഹരണം, സംഭരണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിലേക്ക്‌ വലിയ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാമമാത്രമായി ഉണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ പോലും വിവിധ കാരണങ്ങളാൽ തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ തികഞ്ഞ പരാജയമായി മാറുകയും ചരമമടയുകയും ബാക്കിയുള്ളവ ചക്രശ്വാസം വലിച്ചും ശ്വാസം മുട്ടിയും മുടന്തിയും നടക്കുകയും ചെയ്യുന്നു. ഇതുകൊണ്ടെല്ലാം നമുക്കെന്ത്‌ എന്ന്‌ കർഷകർ ചോദിച്ചു തുടങ്ങിയാൽ ഉത്തരവുമില്ല. ഈയൊരു സാഹചര്യത്തിലാണ്‌ ആധുനിക മാനേജ്‌മന്റ്‌ സങ്കേതങ്ങളിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ എന്ന്‌ അറിയപ്പെടുന്ന, ഉൽപ്പാദന സംസ്ക്കരണ വിപണന പ്രക്രിയ്ക്ക്‌ അത്യാവശ്യം വേണ്ട, മാനേജ്‌മന്റ്‌ തന്ത്രങ്ങളെക്കുറിച്ച്‌ കേരളത്തിലെ ഓരോ ജില്ലയിലേയും ബ്ലോക്കിലേയും ഗ്രാമത്തിലേയും കേര കർഷകരുടെ കൂട്ടായ്മകൾ വഴി നാം ചിന്തിച്ചു തുടങ്ങേണ്ടത്‌. ഭാവിയിലേക്കുള്ള ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ നവംബർ ലക്കം മാസിക സപ്ലൈ ചെയിൻ മാനേജ്‌മന്റിന്റെ വിവിധ വശങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. 13 നാളികേര ഉൽപ്പാദക കമ്പനികളും 273 നാളികേര ഉൽപാദക ഫെഡറേഷനുകളും 5500 നാളികേര ഉൽപാദക സംഘങ്ങളുമുള്ള ഒരു ശൃംഖല ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. നമ്മുടെ ഉൽപ്പന്ന സമാഹരണത്തിനും സംസ്ക്കരണത്തിനും ഈ മൂന്നു തലങ്ങളിലുമുള്ള കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്‌ ഗൗരവമായി പഠിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. അതിനുള്ള ആദ്യ പടിയായിട്ടാണ്‌, സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌എന്ന ആശയം ഈ ലക്കത്തിലൂടെ അവതരിപ്പിക്കുന്നത്‌.

നാളികേരത്തിൽ മാത്രമല്ല മറ്റെല്ലാ കാർഷിക ഉൽപന്നങ്ങളിലും സമാന രീതിയിലുമുള്ള സമാഹരണവും സംഭരണവും സംസ്ക്കരണവും മൂല്യ വർദ്ധനവും മൂല്യചോർച്ചയുണ്ടാകാതെ ഉപഭേക്താക്കളിലേക്ക്‌ എത്തിക്കുന്ന പ്രക്രിയ  ലോകത്ത്‌ പല രാജ്യങ്ങളിലും ഇന്നു നടക്കുന്നുണ്ട്‌. ആധുനിക ഐ.ടി സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വ്യക്തമായ വിവരങ്ങൾ സംഭരിച്ച്‌ ഉചിതമായ സമയത്തും സ്ഥലത്തും പഴങ്ങളും പച്ചക്കറിക്കറികളും പോലെ കേടുവരുവാൻ കൂടുതൽ സാദ്ധ്യതയുള്ള ഉൽപന്നങ്ങൾ വരെ ശേഖരിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഭരണ ശാലകളിലൂടെ കാലാവസ്ഥയ്ക്കും ഉപഭോക്തൃ താൽപര്യങ്ങൾക്കും അനുസരിച്ച്‌ ഇന്ന്‌ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്‌.  ഉത്തരാർദ്ധഗോളത്തിലെ ആപ്പിൾ സീസൺ അവസാനിക്കുമ്പോഴേയ്ക്കും ദക്ഷിണാർദ്ധഗോളരാജ്യങ്ങളിലെ ആപ്പിൾ കർഷകരിൽ നിന്ന്‌ അവ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിച്ച്‌ ഇന്ത്യയിലേയും യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മാർക്കറ്റുകളിലേയ്ക്ക്‌ എത്തിക്കുന്നു. സാധാരണ ഗതിയിൽ വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം നീണ്ടുനിൽക്കുമായിരുന്ന ആപ്പിൾ വിപണി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ന്‌ പന്ത്രണ്ട്‌ മാസവും സജീവമാണ്‌. ദശാബ്ദങ്ങൾക്കു മുമ്പ്‌ നമുക്ക്‌ ഓറഞ്ച്‌ ലഭിച്ചിരുന്നത്‌ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്‌. എന്നാൽ ഇന്ന്‌ വർഷം മുഴുവൻ എവിടെനിന്നെല്ലാമോ ഉള്ള ഓറഞ്ചുകൾ നമ്മുടെ വിപണിയിൽ സുലഭമാണ്‌. മാമ്പഴത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ സീസണൽ വിളകൾ പോലും വർഷം മുഴുവൻ ലഭ്യമാക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന തത്വങ്ങൾ അനാവരണം ചെയ്യുന്നതിന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള വിവരങ്ങൾ നമ്മെ സഹായിക്കും. ഈ അറിവ്‌ വഴി മാത്രമേ കൂടുതൽ സുരക്ഷിതമായി സംഭരിക്കാൻ കഴിയുന്ന നാളികേരത്തിനെ ലോകത്തിന്റെ എല്ലാ കോണുകളിലും നിർബാധം എത്തിക്കാൻ നമുക്ക്‌ കഴിയൂ. വിൽപനയിൽ റെക്കോർഡ്‌ സൃഷ്ടിച്ച ലോക പ്രശസ്തമായ തോമസ്‌. എൽ ഫ്രിഡ്മാന്റെ 'വേൾഡ്‌ ഈസ്‌ ഫ്ലാറ്റ്‌' എന്ന പുസ്തകത്തിൽ ലോകത്തെ ഫ്ലാറ്റ്‌ ആക്കുന്നതിന്‌ മുഖ്യ പങ്കുവഹിച്ച പത്തു പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനത്തെയാണ്‌. വാൾ മാർട്ട്‌ പോലെ അന്താരാഷ്ട്ര പ്രശസ്തമായ ചില്ലറ വിൽപന ലോകത്തെ ഭീമന്മാരും നമ്മുടെ നാട്ടിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയിൽ വ്യപാരികളുടെയുമെല്ലാം വിജയകരമായ നടത്തിപ്പിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനമാണ്‌. ദശലക്ഷകണക്കിനു ചെറുകിട ഉത്പാദകരിൽ നിന്ന്‌ ഉൽപന്നങ്ങൾ യഥാസമയം സംഭരിച്ച്‌ സമാഹരിച്ച്‌ വിവിധ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നഷ്ടം കൂടാതെ എത്തിക്കുകയും വില നിലവാരം നിയന്ത്രിക്കുകയും ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനങ്ങളാണ്‌ ഉപയോഗിക്കുക. ഭാഗ്യത്തിന്‌ നാളികേരത്തിന്റെ കാര്യത്തിൽ വിളവെടുപ്പ്‌ വർഷം മുഴുവൻ നീണ്ടു നിൽക്കുന്നുണ്ട്‌. ഉയർന്ന വിളവ്‌ ചില പ്രത്യേക മാസങ്ങളിൽ ചില പ്രത്യേക സംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിൽ പോലും പന്ത്രണ്ടുമാസക്കാലവും വിളവു ലഭിക്കുന്ന കൃഷിയാണ്‌ നാളികേരം. അതുകൊണ്ടുതന്നെ തുടർച്ചയായ സംസ്ക്കരണ പ്രക്രിയയ്ക്ക്‌ എപ്പോഴും ഉൽപന്നം ലഭ്യവുമാണ്‌. പക്ഷെ, നമ്മുടെ ചെറുകിട നാമമാത്ര കർഷകർ തീർത്തും ദുർബലരും മൂലധന സമാഹരണത്തിൽ പിന്നോക്കവുമായിരുന്നതുകൊണ്ട്‌ ഉൽപന്ന സംഭരണത്തിന്റെയോ സംസ്ക്കരണത്തിന്റെയോ വിപണനത്തിന്റെയോ തലങ്ങളിൽ ഇടപെടുവാനുള്ള അവസരം വളരെ കുറവായിരുന്നു. ഈ അവസ്ഥ നമുക്ക്‌ മാറ്റിയെടുക്കാൻ കഴിയില്ലേ? കഴിയണ്ടേ? തീർച്ചയായും വേണം.

 നാളികേരമേഖലയിലേക്ക്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ അവലംബിക്കുവാൻ സമയമായി. വ്യക്തമായ വിവരങ്ങളുടെയും കർഷകർ സമാഹരിച്ച ഓഹരി മൂലധനത്തിന്റെയും അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വേണ്ട വായ്പ കൂടി തരപ്പെടുത്തി നമ്മുടെ ഉത്പാദക കമ്പനികൾ മുൻകൈ എടുത്ത്‌  ഉൽപന്നങ്ങളുടെ പ്രത്യേകിച്ച്‌ നാളികേരത്തിന്റെ സംഭരണവും സംസ്ക്കരണവും ഉയർന്ന തോതിൽ ആരംഭിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ വളരെ ലളിതമായി എന്നാൽ വിശദമായി ഉത്പാദക കമ്പനികളുടെ ഭാരവാഹികൾക്കും നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും  സി.പി.എസുകൾക്കും കേരകർഷകർക്കും മനസ്സിലാക്കിക്കൊടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്തരം കാര്യങ്ങൾ പഠിച്ച,​‍്‌ മനസ്സിലാക്കി,  കൂട്ടത്തിൽ മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യമുള്ള ആളുകളുടെ സഹായം കൂടി തേടി നമ്മുടെ ഉത്പാദക കമ്പനികൾ ഈ രംഗത്തേയ്ക്ക്‌ കടന്നു വരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടിൽ മാനേജ്‌മന്റിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ നടത്തുന്ന നൂറുകണക്കിന്‌ സ്ഥാപനങ്ങൾ ഇന്ന്‌ നിലവിലുണ്ട്‌.  അവയിൽ പല ഡിപ്പാർട്ടുമന്റുകളിലും സപ്ലൈ ചെയ്ൻ മാനേജ്‌മന്റിൽ അറിവും പ്രാഗത്ഭ്യവുമുള്ളവരുണ്ട്‌. കുറേ പേരെങ്കിലും വ്യവസായ അനുഭവമുള്ളവരുമാകാം. ഇത്തരത്തിലുള്ള ആളുകളെ ഓരോ ഉത്പാദക കമ്പനികളും കണ്ടുപിടിക്കുന്നതിന്‌ ശ്രമിക്കുമല്ലോ.  അവരുടെ സഹായത്തോടെ സ്വന്തമായ മാനേജ്‌മന്റ്‌ ടീമിനെ ഓരോ ഉത്പാദക കമ്പനികളും പരിശീലിപ്പിക്കേണ്ടതുണ്ട്‌. ഇത്തരത്തിൽ ഒരു ടീമിനെ തയ്യാറാക്കി എടുക്കുക എന്നതാണ്‌ നാളികേരമേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിന്‌ നാം അടിയന്തിരമായി ചെയ്യേണ്ട കാര്യം.

വിപണന രംഗത്തേക്ക്‌ ഉത്പാദക കമ്പനികൾക്ക്‌ കാൽവെയ്പ്‌ നടത്തണമെങ്കിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള പഠനങ്ങൾ.  വിപണി പഠനവും ഉപഭോക്താക്കളുടെ ഡിമാന്റും, സംസ്ഥാനങ്ങൾ തിരിച്ചും പട്ടണങ്ങൾ തിരിച്ചും പ്രദേശങ്ങൾ തിരിച്ചുമെല്ലാം ഉൽപന്നത്തിന്റെ ഡിമാന്റു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ അത്തരം കാര്യങ്ങൾ അപഗ്രഥിച്ച്‌ ഉചിതമായ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ രീതി തയ്യാറാക്കിയെടുക്കേണ്ടതുണ്ട്‌. കേരളത്തിനു വെളിയിലേക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകുമ്പോൾ ഒത്തൊരുമയോടെ നിൽക്കുന്നതിന്‌ നമുക്ക്‌ കഴിയണം. ഉത്പാദക കമ്പനികളുടെ കൺസോർഷ്യം സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ നൂതന സംരംഭങ്ങൾക്കു തുടക്കം കുറിക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കമ്പ്യൂട്ടറും വിവര സാങ്കേതിക വിദ്യയുമൊക്കെ നമ്മുടെ നാട്ടിൽ  അപ്രാപ്യമായിരുന്നൊരു കാലഘട്ടത്തിൽ, നമ്മുടെ നാളികേരമേഖലയിൽ ലഘുവായ ഒരു സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനം നിലവിലുണ്ടായിരുന്നു. മിക്കവാറും ഓരോ ഗ്രാമങ്ങളിലും ഏതാനും കൊപ്രാ വ്യാപാരികളും ഒന്നോ ഒന്നിലധികമോ കൊപ്രാ സംസ്ക്കരണ യൂണിറ്റുകളും അവർക്ക്‌ നാളികേരം എത്തിച്ചു കൊടുത്തിരുന്ന  വിൽപനക്കാരും  ചിതറിക്കിടക്കുന്ന ചെറുകിട നാമമാത്ര കർഷകരിൽ നിന്ന്‌ നാളികേരം ശേഖരിക്കുന്ന ചെറുകിട വ്യാപാരികളും അവരിൽ നിന്ന്‌ നാളികേരം വാങ്ങുന്ന മൊത്ത വ്യാപാരികളുമെല്ലാം അടങ്ങിയ ഒരു ശൃംഖല നാട്ടിൻപുറങ്ങളിൽ പണ്ട്‌ നിലവിലുണ്ടായിരുന്നു. എന്നാൽ മോഡേൺ മില്ലുകളും പുതിയ സംസ്ക്കരണ സംവിധാനവുമെല്ലാം നിലവിൽ വന്നപ്പോഴാണ്‌ അനൗപചാരിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ എന്നു വിളിക്കാൻ നാം മടിച്ചിരുന്ന ഈ സമാഹരണ സംഭരണ സംസ്കരണ പ്രക്രിയയുടെ കണ്ണികൾ പതിയെപതിയെ പൊട്ടിപ്പോയത.​‍്‌

ഇന്ന്‌ ആ രീതിയായിരിക്കണമെന്നില്ല ഉപയോഗിക്കേണ്ടത്‌. നൂതനമായ മാനേജ്‌മന്റ്‌ സങ്കേതങ്ങളും  വിവര സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഉത്പാദക കമ്പനികൾ ഈ മേഖലയിലേക്കു കടന്നു വരണം. തങ്ങളുടെ കീഴിലുള്ള ഫെഡറേഷനുകളുടെയും സംഘങ്ങളെയും അവയിൽ അംഗങ്ങളായിട്ടുള്ള കർഷകരെയും സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ കമ്പ്യൂട്ടറൈസ്‌ ചെയ്ത്‌  അവരുടെ ഉൽപന്നം, ഉത്പാദന ശേഷി, മാസംതോറുമുള്ള വിളവെടുപ്പ്‌ അത്‌ എപ്രകാരം ക്രമീകരിക്കണം എപ്രകാരം പ്രയോജനപ്പെടുത്തണം, അതിൽ നിന്ന്‌ ഉൽപന്നങ്ങൾ ഉണ്ടാക്കി എപ്രകാരം സമാഹരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിച്ച്‌ തീരുമാനിക്കാൻ കഴിയണം. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ അതിനു നേതൃത്വം കൊടുക്കേണ്ടത്‌ ഉത്പാദക കമ്പനികളാണ്‌. ഇങ്ങനെ ഉത്പാദക കമ്പനികൾ നേതൃത്വം കൊടുക്കുന്ന, മാനേജ്‌മന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം തേടുന്ന, ഒരു സംവിധാനത്തിലേയ്ക്ക്‌ നാം  മുമ്പോട്ടു പോകേണ്ടതില്ലേ? ഇതിനാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ പ്രാഥമികവും ആധുനികവുമായ വശങ്ങളെക്കുറിച്ചു പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ഇക്കാര്യത്തിലേയ്ക്ക്‌ നിങ്ങളുടെ എല്ലാവരുടേയും ശ്രദ്ധപതിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
at December 18, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, 27 T K JOSE I A S

22 Nov 2014

സുന്ദരി കല്ല്യാണി


ചവറ കെ.എസ്‌.പിള്ള

സുന്ദരികയാണിയാരാണ്‌? നാട്ടിലെ
കുഞ്ഞുങ്ങൾക്കൂടി പറയുന്നു, ഞങ്ങടെ-
പൊന്നു മുത്തശ്ശിയാ, ണെത്രകഥകളാ-
ണെന്നും ഞങ്ങളോടോതുന്നു.
ഉദയാർക്കൻമുന്നിലുദിച്ചപോലെ
ഉദയപ്രഭ ചിന്നിമിന്നിടുന്ന
തിരുവുടലഴകാർന്നരൂപഭംഗി
നേരം പുലർന്നില്ലതിന്നുമുമ്പേ
തേരിൽ വന്നെത്തുന്നപൊന്നുതമ്പുരാൻ
ശ്രീപത്മനാഭനെ കുമ്പിടുന്നേ.
അന്നുമതുനോക്കിനിന്ന പെണ്ണിൻ
കണ്ണിലൊരായിരം താരപൂത്തു.
ഒന്നുകണ്ടില്ലെങ്കിലെന്തു കൊണ്ടോ
പന്തികേടാണവൾക്കാദിവസം
തെറ്റില്ലവൾക്കാസമയമെത്ര
കൃത്യമെന്നോർത്തുചിരിച്ചുപോകും
കളിയാക്കികൂട്ടുകാർ 'തമ്പുരാന്റെ
മണവാട്ടിയാകും നീ നോക്കിക്കോ
മനമുരുകിനിന്നു നീ പ്രാർത്ഥിച്ചോ
ഒരു ഭാഗ്യം നിന്നെയും കാത്തുനിൽപൂ.'
അതുകേട്ടു നാണം തുളുമ്പിനിൽക്കെ
അവളുള്ളിൽ മന്ത്രിച്ചു 'നേരാകണേ!'
കണ്ണെടുക്കാതവൾ നോക്കിനിന്നെങ്കിലും
തിരുമനസ്സപ്പൊഴും വിഗ്രഹത്തിൽ.
'ഒരു നോക്കുനോക്കുകിലതുമതി' യാശിച്ചു
തിരുദർശനത്തിനായ്‌ കല്ല്യാണി.
കല്യാണി നാട്ടകപ്പെണ്ണവൾചാരുത
നല്ലോണം കിട്ടിയപെണ്ണൊരുത്തി
നീലക്കരിഞ്ചായലോളമിളക്കുന്ന
നീളൻ മുടിക്കെട്ടു, വാലിട്ടകണ്ണുകൾ
നെറ്റിയിൽ സിന്ദൂരപ്പൊട്ടുമക്കൺകളിൽ
പൊട്ടിവിരിയുന്ന നീലനക്ഷത്രങ്ങൾ
നാണത്തിൻ കുങ്കുമപ്പൂക്കൾ വിരിയുന്ന
ഭാവപ്പകർച്ചകൾ-സുന്ദരി കല്ല്യാണി
ചിന്തിച്ചുപോയവൾ 'തമ്പുരാൻ കണ്ടുവോ?'
തന്നിലാക്കണ്ണുകളൊന്നുതിളങ്ങിയോ?
തമ്പുരാനൊന്നു മറിഞ്ഞില്ലയെങ്കിലും
തമ്പടിച്ചവളിലെ മോഹംപനപോലെ
പന്തലിച്ചീടേമനോരഥമോടിച്ചു
പിൻതുടർന്നാശാമരീചികയെന്നപോൽ
********************************************

കാലം കൊഴിഞ്ഞുപോയ്‌ തമ്പുരാൻ തീപ്പെട്ടു
കോലം തിരിഞ്ഞുപോയ്‌ സുന്ദരികയാണി
അന്തിചാഞ്ഞെങ്കിലും മധ്യാഹ്നമിപ്പൊഴും
ചന്തം പൊലിക്കും, ജരാനരയേറിലും
ഉന്മാദവിഭ്രാന്തചിത്തവുമായവൾ
തന്നോടുരുവിട്ടു പാടുന്നു പാതയിൽ;
ആറാട്ടുത്സവം കഴിയുമ്പം തമ്പുരാൻ
തേരേറ്റിയെന്നെയും കൊണ്ടുപോകും
കൊട്ടാരക്കെട്ടിലെ മണിയറയ്ക്കുള്ളിലെ
പട്ടമഹഷിയായി വാഴിക്കുമല്ലോ.




at November 22, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, chavara k s pillai

19 Oct 2014

മൗനം സുഖപ്രദമല്ല സുഹൃത്തുക്കളെ!

              
    കേരളത്തെ മദ്യമുക്തമാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിന്ന ഭരണാധിപന്മാർ  നാടിനെ നന്മയിലേക്കു നയി
ക്കുന്നന്നു എന്ന തീരുമാനത്തിൽ ഏവരും സന്തോഷിക്കേണ്ടതാണ്‌. പക്ഷെ പലർക്കും അത്‌ ഇപ്പോഴും സുഖിച്ചിട്ടില്ലായെന്നതാണ്‌ വാസ്തവം.
    മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ പ്രഗത്ഭരും പ്രശസ്തരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌ സർഗ്ഗകേരളത്തിനു തന്നെ അപമാനകരമാണ്‌. സാംസ്ക്കാരിക നായകന്മാർ എന്നഭിമാനിക്കുന്ന പുരോഗമന ചിന്താഗതിക്കാരും, ആവിഷ്​‍്ക്കാര സ്വാതന്ത്ര്യത്തിനായി വേഷംകെട്ടുന്ന ആക്ടിവിസ്റ്റുകളും മദ്യവിഷയത്തിൽ മൗനം പാലിക്കുന്നത്‌ ലജ്ജാകരം തന്നെ.ആരെയോ ഇവരെല്ലാം ഭയപ്പെടുന്നുണ്ട്‌. മൗനം സുഖപ്രദമല്ല,സുഹൃത്തുക്കളെ!
     പൊതുജനത്തിന്റെ ആരോഗ്യം നശിപ്പിച്ചും സാധു കുടുംബങ്ങളുടെ അടിത്തറ തകർത്തും ഖജനാവിലേക്കു വരുമാനം കൂട്ടുവാൻയത്നിക്കരുത്‌.നിരാശ്
രയരായ സ്ത്രീസമൂഹവും അവശതയനുഭവിക്കുന്ന കുടംബങ്ങളും സർക്കാരിനെ അഭിനന്ദിക്കുമ്പോൾ, തട്ടിപ്പാണെന്നും രാഷ്ട്രീയമായ തരികിടയാണെന്നും മദ്യനയം തിരുത്തണമെന്നും പറയുന്നവർ ഒരുകാലത്തും പതിതരുടെ ഉന്നമനത്തെ ഉയർത്തുവാനാഗ്രഹിക്കുന്നവരല്ല.അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സർഗ്ഗശക്തിയുള്ള എഴുത്തുകാരിൽനിന്നുണ്ടാകണം.   
       വ്യാമോഹങ്ങൾ പലരുടെ മനസ്സിലും കുടിയിരിപ്പുള്ളതിനാൽ ഉദ്ദേശിച്ചകാര്യം നടക്കാതെ പോയതിനു പരിഹാരമായി പലതും ഇനി സമൂഹത്തിൽ സംഭവിക്കാനിടയുണ്ടെന്നും അനുമാനിക്കാവുന്നതാണ്‌.ഗാന്ധിയൻ ചിന്താഗതിക്കാരണ്‌ കോൺഗ്രസ്സുകാർ എന്ന്​‍്‌ ഒരിക്കൽകൂടി തെളിയിക്കുന്നതിനും ഒറ്റക്കെട്ടായി നിൽക്കാൻ അതുകൊണ്ടു സാധിച്ചുവേന്നും അഭിമാനിക്കാവുന്ന ഈ അവസരത്തിൽ ഇനിയും നാടിനു നന്മകൾ ചെയ്യുവാൻ മുന്നിട്ടിറങ്ങണം.    വിവിധ കക്ഷിരാഷ്ട്രീയപ്പാർട്ടികളിൽ വിശ്വസിക്കുന്ന എഴുത്തുകാരും നിഷ്പക്ഷകക്ഷികളും ഇക്കാര്യത്തിൽ സർക്കാരിന്റെ വ്യക്തമായ നയത്തെ അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ജാതിമത-കക്ഷിരാഷ്ട്രീയചിന്തകൾക്കതീതമായി ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുന്നതിനു പകരം സമൂഹത്തിലെ പുഴുക്കുത്തുകൾ കണ്ടില്ലെന്നു നടിച്ച്‌ ജാഥനടത്തിയും ധർണ്ണനടത്തിയും ആഘോഷിക്കുകയല്ല വേണ്ടത്‌. വലംകയ്യിൽ ബ്രാണ്ടിക്കുപ്പിയും ഇടതുകയ്യിൽ ബിരിയാണിപ്പൊതിയും നൽകി വോട്ടുകൾ ചോദിക്കുന്നവരുടെ കാലം കടന്നുപോയിരിക്കുന്നു
    മലയാളിയെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കുവാനാണ്‌ പൊതുസമൂഹം ആവശ്യപ്പെടുന്നത്‌. വ്യാജമദ്യമൊഴുക്കി ദരിദ്രരെ വധിക്കുന്ന വിപത്തുക്കൾ ഇനിയും സംഭവിച്ചേക്കാം അതുണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കേൺത്‌ അധികാരികളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും തന്നെയാണ്‌ ശ്രദ്ധിക്കേണ്ടത്‌. സംഭവിച്ചതിനു ശേഷം അവർക്കു പണം വാങ്ങിക്കൊടുക്കുവാനും അതിനായി ബണ്ട്‌ നടത്തുവാനും രക്തസാക്ഷികളെ ഉണ്ടാക്കുവാനും അണികളെ അണിയിച്ചൊരുക്കുന്ന കക്ഷിരായ്ട്രീയമനോഭാവം മാറ്റേണ്ടിയിരിക്കുന്നു.
     രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ഒരുനല്ല കാര്യം നടപ്പാക്കുവാൻ അവസരം ലഭിച്ചാൽ അതിനെ അനുകൂലിക്കാതെ പാർട്ടിക്കൊടി ഉയർത്തിക്കെട്ടി ഇനിയും രക്തസാക്ഷികളെ അണിനിരത്തരുതേയെന്ന പ്രാർത്ഥനമാത്രമേ സർഗ്ഗസ്വരത്തിനുള്ളു.തത്വം പ്രയോഗികമാക്കി കേരളം മറ്റുള്ളവർക്കു മാതൃക കാണിക്കണം.                    
                                      കാവിൽരാജ്‌
                                     ജനറൽ സെക്രട്ടറി
                                  സർഗ്ഗസ്വരം -തൃശ്ശൂർ                 
                                       999 57 83 806
at October 19, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, kavilraj, LETTER

19 Sept 2014

ഒരു വെള്ളമടിക്കാരന്റെ നൊമ്പരം


ഷാനവാസ്‌ കുലുക്കല്ലൂർ

വളരുന്ന നാവിലിറ്റിക്കണം
കുടിനീർക്കണം നിത്യവും...
വഴിനീളെയൊഴുകാൻ
തിരിക്കണം വാൽവുകൾ
രാപ്പകൽ ഭേദമില്ലാതെ
വാർഡുകൾ പലതിലായ്‌...
വാ തുറന്നിരിക്കുന്ന
കുടങ്ങളുടെ പഴികേൾക്കണം,
തെറിവാക്കുയരുന്ന
ചൊറിയുന്ന നാവിലെ
എരിച്ചുടമർത്താനും
ഞാനൊരൊറ്റ വ്യക്തിമാത്രം
തിരിപ്പനെന്ന വാക്കിനാൽ
അഭിമാനം വ്രണപ്പെടുത്തും.
പുലർകാലെ വന്നൊന്നുറങ്ങുമ്പോൾ
വാതിലിൽ തട്ടിയുണർത്തി
ഒഴുക്കോടെയുതിർക്കുന്ന
തെറിവാക്കുകേൾക്കണം
മറുത്തൊന്നുമുരിയാടാതെ...
കുടിനീരിനെച്ചൊല്ലി
ചീറിയടുക്കുന്ന ശരവർഷ-
വേഗം കുറക്കുവാൻ
മടിക്കുപ്പി പൊട്ടിച്ചടിച്ച്‌
ഇടക്കൊന്നുന്മത്തനാകണം
തിരിച്ചിങ്ങോട്ട്‌ കൊഞ്ഞനം കുത്തണം
ഈ പാവം വെള്ളമടിക്കാരന്‌.
at September 19, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, SHANAVAS KULUKKALLUR

21 Aug 2014

ഇന്നത്തെബാല്യത്തോട്.........


സതീശന്‍ മാടക്കാല്‍

കുന്നിക്കുരു കണ്ടിട്ടുണ്ടോ;
നിങ്ങള്‍, മഞ്ചാടിക്കുരു കേട്ടിട്ടുണ്ടോ...?
കൊത്തങ്കല്ല് കളിച്ചിട്ടുണ്ടോ;
‘ചടുകുടുചടുകുടു’ ചാടീട്ടുണ്ടോ...?

കാലിളകിയബെഞ്ചിലിരുന്ന്,
അക്ഷരമാല പഠിച്ചിട്ടുണ്ടോ...?
ചട്ടം പോയ സ്ലേറ്റില്‍ പിന്നെ,
‘തറ പറ തറ പറ’എഴുതീട്ടുണ്ടോ..?
തുപ്പല് കൊണ്ടും കണ്ണീര്‍ കൊണ്ടും
എഴുതിയതൊക്കെമായ്ച്ചിട്ടുണ്ടോ...?

ചൂരല്‍ ചൂട് രുചിച്ചിട്ടുണ്ടോ?
മിന്നാമിന്നിയെ കണ്ടിട്ടുണ്ടോ?
പത്രത്താളില്‍ പട്ടം തീര്‍ത്ത്
കൂട്ടരുമൊത്ത്പറത്തീട്ടുണ്ടോ?

പൂക്കളമെഴുതാന്‍  പൂവുകള്‍ തേടി
കാടും മേടും അലഞ്ഞിട്ടുണ്ടോ?
കാക്കപ്പൂവിന്‍ കണ്ണിലെ കരിമഷി,
വിരല്‍ തൊട്ട്തലോടീട്ടുണ്ടോ?

മണ്ണിലിരുന്നു കളിച്ചിട്ടുണ്ടോ..?
നിങ്ങള്‍,മണ്ണപ്പം ചുട്ടിട്ടുണ്ടോ?


പുളിയന്‍ മാങ്ങ കടിച്ചു മുറിച്ച്
ഉപ്പും കൂട്ടി തിന്നിട്ടുണ്ടോ?
മഴയത്തിറങ്ങി നിന്നിട്ടുണ്ടോ?
മഴയുടെകുളിരിലലിഞ്ഞിട്ടുണ്ടോ?

വെയില്‍ നിന്ന് തിളയ്ക്കുന്നേരം
അയലത്തെകൂട്ടരുമൊത്ത്‌
തോര്‍ത്തുമെടുത്ത്കുളത്തിലിറങ്ങി
പരല്‍മീനിനെ പിടിച്ചിട്ടുണ്ടോ?

മുധേവിയെ പടിയിറക്കി,
ശ്രീദേവിയെകുടിയിരുത്തി
നിലവിളക്കിന്‍തിരിതെളിയിച്ച്
സന്ധ്യാനാമംചൊല്ലീട്ടുണ്ടോ?

ചോരുന്നൊരുകൂരയിലെന്നും
ചോരാത്തൊരു ദിക്കും തേടി
മണ്ണെണ്ണവിളക്കുമെടുത്ത്
കര്‍ക്കിടരാവില്‍അലഞ്ഞിട്ടുണ്ടോ?

എന്തൊരു ചോദ്യം..?
ഇതെന്തൊരു ചോദ്യം...?
നെറ്റി ചുളിക്കും നിങ്ങള്‍,
നെറ്റില്‍ തപ്പും നിങ്ങള്‍...
at August 21, 2014
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: 14, satheesan madakkal
Older Posts Home
Subscribe to: Posts (Atom)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...

  • എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020
Back to home/ Click on image

About Me

malayalasameeksha
View my complete profile

Blog Archive

  • August 2020 (30)
  • June 2020 (2)
  • March 2018 (3)
  • July 2017 (1)
  • March 2017 (10)
  • March 2016 (24)
  • January 2016 (13)
  • December 2015 (13)
  • November 2015 (18)
  • October 2015 (22)
  • September 2015 (18)
  • August 2015 (20)
  • July 2015 (27)
  • June 2015 (31)
  • May 2015 (33)
  • April 2015 (31)
  • March 2015 (32)
  • February 2015 (37)
  • January 2015 (32)
  • December 2014 (34)
  • November 2014 (36)
  • October 2014 (34)
  • September 2014 (31)
  • August 2014 (32)
  • July 2014 (30)
  • June 2014 (28)
  • May 2014 (29)
  • April 2014 (28)
  • March 2014 (31)
  • February 2014 (38)
  • January 2014 (34)
  • December 2013 (33)
  • November 2013 (35)
  • October 2013 (36)
  • September 2013 (38)
  • August 2013 (50)
  • July 2013 (58)
  • June 2013 (48)
  • May 2013 (48)
  • April 2013 (102)
  • March 2013 (102)
  • February 2013 (106)
  • January 2013 (106)
  • December 2012 (107)
  • November 2012 (106)
  • October 2012 (109)
  • September 2012 (106)
  • August 2012 (111)
  • July 2012 (114)
  • June 2012 (122)
  • May 2012 (106)
  • April 2012 (110)
  • March 2012 (109)
  • February 2012 (112)
  • January 2012 (108)
  • December 2011 (104)
  • November 2011 (111)
  • October 2011 (109)
  • September 2011 (106)
  • August 2011 (111)
  • July 2011 (60)

Labels

  • ...
  • .prabhullan tripunithura
  • ( തത്വചിന്ത)
  • 1
  • 10
  • 100
  • 100 writers
  • 101
  • 102
  • 103
  • 104
  • 104. sreedevi nair
  • 105
  • 106
  • 107
  • 108
  • 109
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 16dr a k nambyar
  • 17
  • 18
  • 19
  • 19 sreekumar chethas
  • 1o p k gopi
  • 2
  • 20
  • 2011
  • 2012
  • 2013
  • 2014
  • 2015
  • 2016
  • 21
  • 22
  • 22.
  • 23
  • 24
  • 25
  • 26
  • 27
  • 27 T K JOSE I A S
  • 28
  • 29
  • 3
  • 30
  • 31
  • 31salila mullan
  • 32
  • 33
  • 33 v n
  • 34
  • 35
  • 36
  • 36.
  • 37
  • 38
  • 39
  • 4
  • 40
  • 41
  • 42
  • 43
  • 44
  • 45
  • 46
  • 47
  • 48
  • 48. nellippilly vinod
  • 49
  • 49.r jnjaanadevan
  • 5
  • 50
  • 51
  • 52
  • 53
  • 54
  • 55
  • 56
  • 57
  • 58
  • 59
  • 6
  • 60
  • 61
  • 62
  • 63
  • 64
  • 65
  • 65 AJMAL RAHMAN
  • 66
  • 67
  • 68
  • 69
  • 7
  • 70
  • 71
  • 72
  • 73
  • 74
  • 75
  • 76
  • 77
  • 770 changathimar
  • 78
  • 78.manu sudhi
  • 79
  • 8
  • 80
  • 81
  • 82
  • 83
  • 84
  • 85
  • 86
  • 87
  • 88
  • 88.prabhullan tripunithura
  • 89
  • 9
  • 9. sunil m s
  • 90
  • 91
  • 92
  • 93
  • 94
  • 95
  • 96
  • 97
  • 98
  • 99
  • a k nan
  • a k sreenarayana bhattathiri
  • A NAZAR
  • a p anilkumar
  • a q mahdi
  • a r abhirami
  • a r muraleedharan panamanna
  • a s haridas
  • a v chandran
  • a v ramanathan
  • a v santhoshkumar
  • aarumukhan thiruvilvamala
  • aathmayanangalute khasakk award
  • abaya
  • ABBE JACOB
  • abdul hameed k puram
  • ABDUL HAMEED K PURAM TIRUR
  • abdul salam k c
  • abdulhameed k puram thirur
  • abdulla latheef neeleswaram
  • abdullaatheef neeleswaram
  • abdullatheef neeleswaram
  • abdulsalam
  • abdulshukkur k t
  • abe jacob
  • abey jacob
  • abhav abhi
  • abhaya
  • abhayan payyannur
  • abhi
  • abhi veliyabra
  • abhi veLiyampra
  • abhi veliyanbra
  • abhilash krishnan k s
  • abjilash peringom
  • abk manday
  • abraham joseph
  • achamma thomas
  • achamma thomas panal
  • adv priyeshkumar
  • adv sandeep p k
  • adv. muhammad ansari
  • adv.d priyeshkumar
  • adv.desi mathai
  • adv.s priyeshkumar
  • ajay bose
  • ajaymenon
  • ajeshkrishnan
  • ajish mathew karukayil
  • ajishchandran
  • ajith
  • ajith k c
  • ajith p nair
  • ajmal rehman
  • akbar chaliyar
  • akbar kakkattil
  • akki
  • aksharajalakam
  • Aleena Aliina
  • ALENA MARY THOMAS
  • algeena sasidharan
  • alif sha
  • aliph sha
  • ALOK SAGAR
  • AMBALAPPUZHA GOPAKUMAR
  • AMBALAPPUZHA RAMAVARMA
  • ambatt sikumaran nair
  • ambatt sukumarannair
  • AMBATTU SUKUMARAN NAIR
  • ambattu sukumarannair
  • ambika a nair
  • ambili
  • AMBILI MANOJ
  • amjathkhan
  • AMRUTHA
  • AMRUTHA MEDICAL
  • anaghosh ravi
  • ANANDAPADMANABHAN
  • anandavalli chandan
  • anandavalli chandran
  • anandi ramachandran
  • ANANTHAKRISHNAN MANTHANATH.
  • ananya anil
  • anaz muhammad
  • ANEARHA UMAYANALLUR
  • aneesh puthuvalil
  • anil kuttichira
  • ANIL SETHUMADHAVAN
  • ANILKUMAR B
  • anilkumar c p
  • anilkuryathi
  • animesh xavier
  • anish gopal
  • anish puthuvalil
  • anjali madhu
  • anjali madhu
  • anjali rajan
  • anju devi menon
  • ansun
  • antony boban
  • anu warrier
  • anuja akathutt
  • anup mohan
  • ANUP T P
  • anupama anand
  • anuraj v r
  • anvarmash kotiyathur
  • anwar sadique
  • anwar sha umayanallur
  • anwarsha umayanallur
  • anwarsha umayanalluur
  • anwarshah umayanallur
  • anweshi
  • APPAN THAMPURAN
  • APPIL
  • appoos kunjan
  • april 15
  • april 15 may 15
  • april 15- may 15
  • aricle
  • arinie cole
  • ARIVAZHAGAN
  • artofwave
  • arumukhan
  • ARUN GANDHIGRAM
  • arun k s
  • arun kaimal
  • arunima
  • arunkumar
  • ARUNKUMAR ANNUR
  • aryad p mohanan
  • aryan
  • asaf ali kodasseri
  • asees eesa
  • asha sabeena
  • asha sreekumar
  • asharonline
  • ashika sherin
  • ashraf kalathod
  • ashraf kalathode
  • ashraf katannappalli
  • ashrafnu sanu
  • ASIF WAYANAD
  • asif wayanat
  • asokan anchath
  • ASOKAN ANCHATH NATAVARAMBATH
  • asraf basheer uliyil
  • asse eesa
  • assees
  • aswathi chithranjali
  • athma
  • august 15-septe 15/2014
  • AUSTRALIA
  • AVWAR SHA UMAYANALLUR
  • award
  • azhakath padmanabhakurupp
  • azhikodan
  • b g k
  • B GOPALAKRISHNAN
  • b j k
  • b josukutty
  • b pradeepkumar
  • B R BINISH
  • b shihab
  • b.chinnaraj
  • babu alappuxzha
  • babu alappuzha
  • babu joseph
  • babu kolleri
  • babu kuzhimattam
  • bahsad
  • BAIJU JOSEPH
  • baiju varghese
  • bakkar methala
  • balakrishnan t n
  • balaram j
  • basheer mechery
  • basheer thonnakkal
  • basheer thrippanachi
  • basheer vallikkunnu
  • BAUDLAIRE
  • bavarampuram
  • BEENA FAISAL
  • BEENA S
  • BEENAMOL
  • bekkar methala
  • bekker methala
  • belsy sibi
  • benchali
  • benjali
  • benny damodaran
  • bessy kadavil
  • bhasha
  • bijith
  • bijoy kailas
  • biju g nath
  • biju p
  • biju varnasala
  • bincy poovathumoola
  • bindu anil
  • BINDU SIVA
  • binoj kalayil
  • binoy kalayil
  • binoykumar kandathil
  • bjk
  • boban joesph
  • boban joseph
  • boban joseph k
  • bobanjoseph k
  • BONY PINTO
  • book
  • book news
  • books
  • borges
  • bosekrishnamachari
  • BRIJI
  • c achuthan unni
  • c b vinayachandran nair
  • c d b
  • c k anandanpillai
  • C K RAMACHANDRAN
  • c k sheeja
  • C M RAJAN
  • C N KUMAR
  • c p aboobacker
  • c p anilkumar
  • c p chandran
  • C P JOHN
  • c p raajaSEkharan
  • c p rajasekharan
  • c radhakrishnan
  • c rdhakrishnan
  • C SASIKUMAR
  • c v balakrishnan
  • c v p namboodiri
  • camerakannan
  • cartoon
  • CBD NEWS 2
  • CDB
  • cdb 1
  • CDB 2
  • cdb news
  • cdb2
  • cdb3
  • cdbnews
  • chandirur divakaran
  • chandrakanthan
  • CHANDRAMOHAN S
  • chandramohan s 10
  • chandran nair
  • chandunair
  • chanthavila
  • chanthu
  • chanthunair
  • chat
  • chathanath achuthanunni
  • chathannur mohan
  • CHATHANOOR MOHAN
  • chavara k s pillai
  • CHEERUTTAN
  • chemmanam chacko
  • CHEMMANAM CHAKKO
  • chempazhanthi d devarajan
  • CHENTHAMARAKSHAN
  • cheruvat
  • cheruvati
  • chillujalakam
  • chimba
  • chimban
  • CHIMPAN
  • chinchu rosa
  • chithrakaran
  • CHOWWALLUR KRISHNAKUTTY
  • christi
  • cj
  • coconut
  • coconut journal
  • column
  • comments
  • competition
  • CONTENS
  • content page new
  • contents
  • contents april 15 may 15
  • contents july 15/august 15
  • contents/feb 15-mar 15/2015
  • contents/jan 15 feb 15
  • contents/july 15/august 15
  • contents/may15/june 15
  • contents/oct/nov
  • corona kavitha
  • creative council of indian writers
  • creative writing
  • Cvp Namboodiri
  • d b ajithkumar
  • d yesudas
  • daya pachalam
  • dayabhayi
  • DEC 15
  • DEC 15- JAN 15 2015
  • dec 15-jan 15/2014
  • dec 15/jan 15
  • deccan chronicle
  • december
  • DEEPA BIJO ALEXANDER
  • Deepak Mohan M
  • deepthi nair
  • deepthi nayar s
  • deepthi r
  • deepthinaie s
  • deepthinair
  • deepthinair s
  • deepthinair61
  • deepu bsasi thathappilli
  • DEEPU GEOTGE
  • deepu kattur
  • deepu kattuur
  • deepu sasi
  • deepu sasi thathappilli
  • DEEPUSASI THATHAMPALLI
  • deepusasi thathampilli
  • dejavu
  • desamangalam ramakrishnan
  • dethan v
  • DEV
  • devadarsan b
  • devan tharappil
  • devendudas
  • dhanalakshmi
  • dhanalakshmi p v
  • Dhanush Minnus
  • dhanyadas
  • dharmaraj matappalli
  • dharmaraj matappally
  • dharmmaraj matappalli
  • dharmmaraj matappally
  • dileep muttil
  • dilna babu
  • dinakaran p p
  • dinesan kaprasery
  • dinesan vadakkiniyil
  • dini p d
  • dipin mananthavati
  • dr
  • dr .k g balakrishnan
  • dr [major] nalini janardanan
  • dr ambika a nair
  • dr ambika nair
  • dr anupama janardanan
  • DR ANUPAMA JANARDHANAN
  • dr aparna nair
  • dr babu joseph
  • dr c g rajendrababu
  • dr c mohankumar
  • dr c n mohanan nair
  • dr cheriyan kiniyanthodath
  • DR CHERIYAN KUNIYANTHODATH
  • DR D BABUPAUL
  • DR D M VASUDEVAN
  • dr d m vasudevan m d
  • dr george jacob
  • DR J HARINDRAN NAIR
  • DR JACOB GEORGE
  • DR JACOB VADAKKANCHERI
  • dr k g
  • dr k g balakrishnan
  • dr k g balakrisnan
  • dr k j s veettur
  • DR K M ANOOP
  • dr kanam
  • dr kanam sankarappilla
  • dr kg balakrishnan
  • dr khadeeja mumtas
  • dr m a karim
  • DR M ARAVINDAKSHAN
  • dr m r yasodharan
  • dr m ratheesh
  • dr m s jayaprakas
  • dr m s jayaprakash
  • dr m s paul
  • DR M THOMAS MATHEW
  • dr m vijayakumar
  • dr mahesh mangalat
  • dr major nalini janardanan
  • dr mohan p t
  • DR MUSE MARY GEORGE
  • dr nalini janardanan
  • dr nevin k g
  • DR P M ALAMKOT
  • dr p m alankot
  • dr palipuram murali
  • dr premchand
  • DR RAMANI GOPALAKRISHNAN
  • dr s k vasanthan
  • dr saraswathi sarmma
  • dr shaji shanmugham
  • dr shaji shanmukham
  • dr shanmukhan pulappatta
  • dr sreekala k v
  • dr suraja e m
  • dr v krishnakumar
  • DR V SUNITHA
  • DR VARSHA
  • dr venu thonnakkal
  • dr. c thampan
  • dr. j k s veettur
  • dr. k g balakrishnan
  • dr. m s paul
  • dr. r suresh
  • dr. sasidharan klari
  • dr. vijayan chalode
  • dr.[major]nalini janardanan
  • dr.deepa bijo alexander
  • dr.k g balakrishnan
  • dr.k.g balakrishnan
  • dr.m s jayaprakash
  • dr.m.s.jayaprakash
  • dr.major nalini janardanan
  • dr.n k saseendran
  • e a saji thattathumala
  • e a sajim thattathumal;a
  • e a sajim thattathumala
  • e haridranath
  • e harikumar
  • e harindranath
  • e j joseph kangazha
  • e k dinesan
  • E M HASHIM
  • e m sajim thattathbumala
  • edappal c subrahmanyan
  • editor
  • einstein valath
  • elikkulam jayakumar
  • elite academy
  • enasu
  • english
  • english 1
  • eramallur sanilkumar
  • erur biju
  • essar sreekumar
  • essarsreekumar
  • essay
  • experience
  • ezhachery ramachandran
  • ezhumavil ravindranath
  • fabin mubin
  • facebook
  • faisal babu
  • faisal k k
  • Faisal Pakalkuri
  • faisalbava
  • faizal bava
  • faizal pakalkuri
  • faizalbabu
  • faizalbava
  • FARUK
  • fasal rahman
  • fathima nazir
  • fayas t k
  • fazal rahman
  • feb
  • FEB 15
  • feb 15-march 15
  • firoz kannur
  • fr dr k m george
  • fr maicle vettikkattu
  • fr paul thelakkaatt
  • g anilkumar
  • g hari neelagiri
  • G KARTHIKEYAN
  • g r kaviyur
  • gamgadharan makkanneri
  • GANESH PANNIYATH
  • gangadharan makkaneri
  • gangadharan makkannery
  • gaphur ka dosth
  • gayathri rajiv
  • GAYATRI
  • geetha munnorcode
  • geetha munnucode
  • GEETHA MUNNUKODE
  • geetha munnurcode
  • geetha munnurkode
  • geetha rajan
  • geetha ravindran
  • geetha s r
  • geetha sreejith
  • geethakumari
  • geethanandan
  • geethanandan narayanaru
  • geethanandan narayanan
  • GEETHANANDAN NARAYANARU
  • geetharaan
  • geetharajan
  • george
  • george joseph
  • george varghese
  • ghostrider's. 70
  • gireesh muuzhippaadam
  • gireesh muzhipadam
  • gireesh muzhippatam
  • gireeshvarma balusseri
  • girish varama balussery
  • girish varmma balussery
  • girishvarma balussery
  • girishvarmma balussery
  • GITA JANAKI
  • gita munnurcode
  • gita munnurkode
  • gita s r
  • gita s r sreejith
  • gita sreejith
  • GOKUL UNNITHAN
  • google ads
  • gopakumar
  • gopi mangalath
  • gopio
  • govindachandra
  • greeshma mathews
  • guruvinte matha
  • haikku kavithakal
  • hamnad Siberia
  • haneepha muhammad
  • haney bhaskaran
  • hareesh krishna
  • hari kovilakam
  • haridas valamangalam
  • HARIKUMAR
  • harsha mohan sajin
  • HEMA POTTI
  • india's biggest literary monthly malayalasameeksha
  • indira balan
  • indira thuravoor indu
  • indirabaalan
  • indirabalan
  • indisekhar m s
  • indrasena
  • INDU NARAYANAN
  • indulekha
  • indulekha t s
  • INDUMENON
  • interview
  • iqbal v c
  • IRAVI
  • ISHAQ PUZHAKALETH
  • ISHAQ PUZHAKKALETH
  • ISMAIL ATHOLI
  • ismail k
  • ismail melati
  • j george peter
  • j gopikrishnan
  • j karaparabil
  • j shijimon
  • j t amballur
  • jabru
  • jacob mamman
  • jacob nayathod
  • jafarshaine
  • jagan
  • jakesh p k
  • JALACHAYA
  • jalathmakatha
  • jamal mukkuthala
  • JAMEELA PRAKASAM M L AC
  • james bright
  • JAMES VARGhese
  • jan
  • JAN 15 2013
  • JAN 15- FEB 15
  • jan 15-feb 15/2015
  • jan15-feb 15
  • JAN15-FEB 15/2015
  • janaki
  • janardanan vallatheri
  • janardanan vallathery
  • janarddanan vallatheri
  • jasir javas
  • jasir javaz
  • jasir jawas
  • jawahar k engineer
  • jawahar maliyekal
  • JAWAHAR MALIYEKKAl
  • jawarhar maliyekkal
  • jayac
  • jayachandran pookkarathara
  • jayachandran pukkalathara
  • jayachandran pukkarathara
  • jayachandran puukkarathara
  • JAYADEV KRISHNAN
  • jayadev nayanar
  • jayan edakkatt
  • jayan evoor
  • jayan thekkeppattu
  • jayanan
  • jayanath
  • jayanath r
  • jayaraj g nath
  • JAYASANKAR A S
  • jayasankar as
  • jayasree a
  • jayasree ragam
  • jazir javas
  • jazir jawas
  • jeleel n k m
  • jelin kumbalam
  • jenith kachappilli
  • jibin mattannuur
  • jijo agastian [thachan]
  • jijo augastin
  • jikku varghese
  • JITHENDRAKUMAR
  • jithesh azad
  • job c kutalappattu
  • jobin jose
  • john higgins
  • john muzhu
  • john muzhuthet
  • john muzhuthett
  • JOHN MUZHUTHETTU
  • john valsan
  • johny walker
  • jomon job
  • jose panachippuram
  • joseph alapatt
  • joseph alappatt
  • joseph alappattu
  • joseph john therattil
  • joshy kurian
  • joshy raghavan
  • joy
  • joy guruvayoor
  • joy kulanada
  • jubair arakkal
  • JULY -AUGUS
  • july 15
  • july 15- august 15
  • july 2012
  • june
  • june 15- july 15/2014
  • JUNE 15. JULY 15
  • june 15/july 15/2013
  • june 2012
  • jusumam r punnapra
  • juvairiya salam
  • jyothi tagore
  • jyothibhaayi pariyatath
  • jyothibhayi pariyatath
  • jyothirmayi sankaran
  • k . murali
  • K B HEBBAR
  • k b suman
  • k b vasanthakumar
  • k c geetha
  • k c rajalakshmi
  • k d skandan
  • k dileepkumar
  • K E N
  • k e n kunjahammad
  • k g dileepkumar
  • k g suraj
  • k j
  • k jayakumar
  • k jayasankar
  • k k sivankutty
  • K L MOHANAVARMA
  • K L MOHANAVARMMA
  • k m chandrasekhar
  • K M IESHAD
  • k m radha
  • k m sukumaran
  • k m vijayan
  • k muraleedharan
  • k muralidharan
  • k p mohanan
  • k p ramanunni
  • K R HARI
  • k r kishor
  • k r kishore
  • k r narayanan
  • k s aniyan
  • k s charvakan
  • k s sebastian
  • K SHAMSUDEEN
  • K SM S RAGHAVARAO
  • K SUDARSAN
  • k v nadeer
  • k v sakirhusain
  • k v sakkiehusain
  • k v sakkirhusain
  • k v sumithra
  • K VASUDEVAN
  • kalakaumudi
  • kalamandalam
  • kalapan
  • kalavallabhan
  • kalleli raghavan pillai
  • kalpatta narayanan
  • kamalalayam rajanmaster
  • kanakkur r sureshkumar
  • KANAYI KUNJIRAMAN
  • kanimol
  • kannan
  • kannan thattayil
  • kariyachan
  • karur sasi
  • kathiruppu
  • kathukal
  • kattur narayana pillai
  • kavalam balachandran
  • kavalam narayanapaniker
  • kavalam sasikumar
  • kavil raj
  • kavil raj 7
  • kavilraj
  • kavitha
  • kavitha malayalam
  • kavitha rajesh
  • kavitha samgeeth
  • kayyummu
  • kerala chronicle
  • kerala studies
  • keratech
  • khaleel r m
  • KHASAK
  • kinjikkannan
  • KIRAN V R
  • kitangannur prasad
  • kitangur prasad
  • kochan
  • kochi
  • kochukalunk
  • kodikkulam sukumaran
  • koleri tharavati
  • kollery tharavati
  • koothattukulam
  • krishi
  • krishi 2
  • krishna deepak
  • KRISHNAJA MENON
  • KRISHNAKUMAR MARAR
  • krishnaprasad
  • krishnapriya
  • krushi
  • KULSOOM SADATH
  • kumaravel
  • kunjikannan
  • kunjumon
  • kunjus
  • kureeppuzha sreekumar
  • kureepuzha sreekumar
  • kuriachan
  • KURIAKOSE
  • kusum r punnapra
  • kusumam p k
  • kusumam r
  • l t maratt
  • L Thomas kutty
  • l thomaskutty
  • lajina p v
  • lakshmi nair
  • Lakshmy Chandran
  • lalan tharakan
  • lalitha mayyil
  • lalji kattipparamban
  • lalji kattipparampan
  • LATHALAKSHMI
  • latheesh
  • LAZAR DISILVA
  • leela m chandran
  • leela m chandran
  • leenamol m a
  • lekhanam
  • LETTER
  • letters
  • lichi
  • LIGESH THARAYIL
  • lijishkumar
  • likeshkumar appatham mavillathil
  • lisha sunny
  • lizy kuriakose
  • lulu zainyi
  • M
  • m a suloj
  • M C RAJANARAYANAN
  • m k khareem
  • m k chandrasekharan
  • m k harik
  • m k harikumar
  • m k harikumar onappathip
  • m k harikumar onappathippu
  • m k janardamnan
  • m k janardanan
  • m k khareem
  • m k madhu
  • M K SING
  • m leelavathy
  • m manojkumar
  • m n prasannakumar
  • m p ayyappan
  • m p muhammad
  • m p sasidharan
  • m pushpangathan
  • m r bindu
  • m r matappalli
  • m r matappally
  • m r vipin
  • m s jayaprakash
  • M S SEBASTIAN
  • m sharipha r v nair
  • m subair
  • M SUBER
  • m sukumaran
  • m sung
  • m sureshkumar
  • m t sreedevi
  • m t vasudevannair
  • M THOMAS
  • M THOMAS MATHERW
  • m thomas mathew
  • m thomas mathew . 15
  • m thomasmathew
  • m thomass mathew
  • madhav k vasudev
  • MADHAV K VASUDEVAN
  • madhavadhvani
  • madhu balakrishnan
  • madhu iravankara
  • mahaeshi
  • mahakavi kuttamath
  • maharshi
  • mahesh mangalatt
  • maheshkumar
  • MAHESHKUMAR S
  • malay
  • malayalalam poem
  • malayalam
  • malayalasameeksha
  • MALAYALASAMEEKSHA .FEB 15
  • malayalasameeksha antharaashtra award
  • malayalasameeksha award 2016
  • malayalasameeksha contents
  • malayalasameeksha march15
  • malayalasameeksha/ june15-
  • malayalasdameeksha
  • MALAYAMPALLAM SANKARAKUTTY
  • mampuzha kumaran
  • manaf
  • manafman
  • manakad sasikumar
  • manampur
  • manampur rajanbabu
  • manarcad sasikumar
  • manarkad sasikumar
  • manarkat sasikumar
  • manavadhvani
  • mandusan
  • mangad balachandran
  • manikantan thavanur
  • manjapra unnikrishnan
  • MANJNJAPRA UNNIKRISHNAN
  • MANKOMPU RAJAPPAN
  • MANN MANAFF
  • manoj
  • MANOJ koothattukulam
  • manoj chemmanthanra
  • manoj manayil
  • manoj menon
  • manoj rajagopal
  • manoj s
  • manoraj
  • manoraj k r
  • MANU PREM
  • manzoor cheruvati
  • manzur cheruvati
  • mar 15- april 15
  • MAR 15-APR15
  • MARCH
  • march 15
  • marthyan
  • mary lazar
  • mary lilly
  • MATHEW
  • MATHEW A C
  • mathew nellickunnu
  • mathew pral
  • mathew sebastian
  • MAY 15-JUNE 15
  • may15-june15/
  • maya shaji
  • MAYAKKAZHCHA
  • mayasha
  • meera krishna
  • meerakrishna
  • melath chandrasekharan
  • MELETHIL SETHUMADHAVAN
  • melin joseph
  • melur vasudevan
  • memuri sreenivasan
  • methil venugopal
  • methil venugopalan
  • mimi mathew
  • mini
  • mini mathew
  • MINI MATHEW I AS
  • mini mmathew
  • mini s
  • mini s adur
  • mk
  • mk harikumar
  • mmpu
  • mohan cherai
  • mohan cherayi
  • mohan puthenchira
  • moosa komban
  • mpu
  • mrudala
  • muhammad shafi
  • muhsin alathur
  • mukhakkurippu
  • mukthar udaram poyil
  • mukthar udarampoyil
  • mumbai
  • muneer ibnuali
  • muraleedharan thazhakkara
  • muraleedharan v valiyaveettil
  • MURALI R
  • MUSE MARY GEORGE
  • muthayil abdulla
  • MUTTAM SREENI
  • muyyam rajan
  • MYHAMMAD SHAFI
  • myyam rajan
  • n b suresh
  • n g unnikrishnan
  • N J
  • n p muraleekrishnan
  • N S SARIJA
  • n t supriya
  • n v rajasekharan
  • naattuvisesham
  • nachi nasim bsra
  • najim kochukalumnk
  • nalikera journal
  • nalini janardanan
  • nandadevi
  • nandakumar
  • nandakumar chellappanachary
  • nandanan mullampath
  • nanmantan
  • narayanan n
  • natarajaguru
  • nauphal
  • navadwaitham
  • nazae thekkath
  • nazar ibrahim
  • nazim basra
  • neela padmanabhan
  • neelamb
  • neelamperur madhusudanannair
  • neenalskshmi
  • NEERAVIL VISWAMOHAN
  • nenmaranalur narayanan
  • neographer
  • news
  • newspages
  • nidars raj
  • nidarsh raj
  • nidarsraj
  • Nietzsche
  • nihas valavupacha
  • nilakkaleth raveendran nair
  • NILAYKKALETH RAVINDRAN NAIR
  • niraksharan
  • nirdars raj
  • NISA JAMES
  • nisha
  • nisha g
  • nisha sankar
  • nithinthalib
  • niyas pulpatan
  • njan acharyan
  • NOCOLAS BOURRIAUD
  • nov 15
  • NOV 15 -DEC 15
  • nov 15-dec 15
  • nov 15/ dec 2012
  • novel
  • novel 1
  • novel- SREENARAYANAYA
  • november
  • nuranad mohan
  • O N V
  • o v usha
  • o v vijayan
  • oct 15
  • octo 15
  • octo 15 nove 15
  • octo 15- nov 15
  • october 15
  • october 15/november 15/2013
  • oliver
  • onam
  • onappathipp
  • onappathippu
  • onv
  • orikkal
  • orkut
  • p a anish
  • p anithakumari
  • P C SUDARSAN
  • P GOPALAKRISHNAN
  • p k gopi
  • p k harikumar
  • p k narendranath
  • p k ramakrishnan
  • p p kochunarayanan
  • p pradeepkumar
  • P R NATHAN.
  • p rathinam
  • p ravikumar
  • p saraswathy
  • p sujathan
  • p surendran
  • p suresh
  • p suseela
  • p t thomas m p
  • P V ARIEL
  • p valsala
  • p.k gopi
  • padmababu
  • padmavathi valsala
  • padmavathy vatsala
  • paintings
  • paipra radhakrishnan
  • pampally
  • PANAYAM LIJU
  • parappanadan
  • parappanatan
  • parathodu jabbar
  • parvathi r
  • parves sarma
  • patannakkaran shabeer
  • pattepadam ramji
  • paul manalil
  • paulson jaimy
  • pavithran kanna puram
  • pavithran kannapuram
  • pavithran theekkuni
  • pavithrtan theekkuni
  • payipra radhakrishna
  • payipra radhakrishnan
  • pazhavila ramesan
  • peethambaran kesavan
  • peethan k vayanad
  • peethan k wayanad
  • PEETHAN VAYANAD
  • phone 9995312097
  • plyy george
  • poem
  • poet
  • poetry.com
  • ponnumol
  • prabhavarma
  • prabhullan thripunithura
  • prabhullan tripunithura
  • pradeep ramanattukara
  • PRAJI
  • prajitha nambiar
  • pramod k p
  • pramod kuryan
  • pramod mankav
  • PRAMOD P KURIAN
  • pramod punalur
  • pramod vankav
  • pramodkumar
  • PRAMODKUMAR K P
  • pramodkumar krishnapuram
  • praphul shadh
  • praphullan thripunithura
  • PRAPHULLAN THRUPPUNITHURA
  • praphullan tripunithura
  • prasad varghese
  • prasannarag
  • prasanth mithran
  • PRAVEEN
  • praveen k
  • PRAVEEN KANIYAMPADICKAL
  • praveen malampuzha
  • praveen sekhar
  • preethakumari
  • prem krishna
  • preman illathth
  • premji
  • press release
  • PRIYA A S
  • priya rajiv
  • PRIYA SAYUJ
  • PRIYASAYUJ
  • prof b m hegde
  • PROF JOHN AMBALLUR
  • prof m thomas mathew
  • prof s sivadas
  • prof sreelakam venugopal
  • prof.m thomasd mathew
  • PSG COLLEGE
  • ptk
  • pu
  • pulkodi
  • pusthakangal
  • pusthakolsava samithi. kochi
  • PUTHUKKODAN
  • r gopakumar unnithan
  • r heli
  • R JAYANATH
  • r jnanadevan
  • r manu
  • r nair[hari]
  • r njanadevan
  • r s paniker
  • R S SENGAR
  • r sreelatha varma
  • r sreelatha varmma
  • r sreelathavarma
  • R. NJANADEVAN
  • radhakrishnan kollamkode
  • radhamani m r
  • radhamani p[arameswaran
  • radhamani parameswaran
  • rahim
  • rainy dreams
  • rainy dreamz
  • rajan c m
  • rajan kailas
  • rajanandini
  • rajeesh palavila
  • rajeesh palavisha
  • rajendran kuttur
  • rajesh chithira
  • rajesh monji
  • rajesh nath
  • rajesh palavila
  • rajesh shiva
  • rajesh siva
  • raji
  • rajiv elanthur
  • rajiv mulakkuzha
  • rajiv t
  • rajsh chithira
  • raju iringal
  • raju kanjirangaD
  • raju kanjnjirangad
  • rakesh matha
  • rakhi naidu
  • raku panthalam
  • ram moha paliyath
  • ram mohan paliyath
  • ramalrishnan chuzhali
  • ramani gopalakrishnan
  • rames kutamalur
  • ramesh arur
  • ramesh kutamalur
  • ramji pattepadam
  • rammohan paliyath
  • ramohan paliyath
  • ramsh kutamalur
  • ranjith payithara
  • ranjithmohan m l
  • ranju nair
  • ranku k h
  • raseed punnasery
  • raseed punnassery
  • rasheed thozhiyur
  • RAVI PULIYANNUR
  • ravin
  • REASEARCH
  • reeja panakkad
  • reeni mampalam
  • reghunandanan kottekatu
  • reghunath paleri
  • reghunathan
  • rehana rajesh
  • rehman said
  • rehna rajesh
  • reji greenland
  • reji jacob
  • rejimol ranjith
  • reju katavur
  • REMANI GOPALAKEISHNAN
  • REMANI GOPALAKRISHNAN
  • remash kutamalur
  • REMESH KUTAMALUR
  • remesh vellamunda
  • remya m k
  • RENOIR
  • REOUL ESHELMAN
  • RESEARCH
  • reshmi ds
  • reshmi k m
  • reshmi kittappa
  • resmi d s
  • resmi k m
  • robins k paul
  • ROHINI PERUMAL
  • rose nary wilson
  • roshan p m
  • rosily
  • roul eshelman
  • roy k gopal
  • rubber board competions
  • RUPAK G MATASSERI
  • s
  • s bhasurachandran
  • s kumaravel
  • s ramesan nair
  • s sarojam
  • s sujathan
  • S SUVARNAKUMAR
  • sabeena m s
  • SABITHA
  • sabitha prabhakaran
  • sabna s b
  • sachith chandranvinu
  • saheer
  • saheera thangal
  • sahithya academy
  • sahithyathinte navadwaitham
  • SAILESH TRIKKALATHUR
  • sainuddeen khurtaishi
  • sainudden khuraishi
  • sajan varghese
  • sajayan elanad
  • sajeev
  • SAJEEV ANANTHAPURI
  • sajeev aymanam
  • sajeev kizhakkeparambil
  • sajeevkumar
  • saji seethathode
  • saji surendran
  • sajida abdul rehman
  • sajisurendran
  • sajith chandran
  • sajitha abdul rehman
  • saju joseph
  • saju pullan
  • SAKKARI
  • sakkariya
  • sakkir husan
  • sakkir muhammad
  • SAKUNTHALA
  • sakunthala n m
  • sakunthalam n m
  • salaam azis
  • salam pottengal
  • salih parappur
  • salila mullan
  • salim ayyaneth
  • salim kulakkallur
  • SALIM KULUKKALLUR
  • salomi
  • salomi john valasan
  • SALOMI JOHN VALSAN
  • salomi john valsen
  • sam john
  • samakalikakeralam
  • sameeksha
  • samji chettikad
  • samji p s chettikad
  • samus
  • samvidanand
  • sanal sasidharan
  • sanal sasidharan interview
  • sanandaraj
  • sanathanan
  • sandeep naayar
  • SANDHYA E
  • sangeetha sumith
  • sanjay m s
  • Sanjeev Chopra IAS
  • santha kavumpayi
  • santhamenon
  • santhan
  • santhosh echikkanam
  • santhosh paala
  • santhosh pala
  • santhosh pala . 103
  • santhosh pala 3
  • santhosh pala usa
  • santhosh pallasana
  • santhosh pavithramangalam
  • santhoshpala
  • sapna george
  • sarah g mohan
  • sarath
  • sarath t s
  • SARATH+
  • sareena vahab
  • sarija n s
  • sathar adoor
  • sathar adsur
  • sathar adur
  • satheesan madakkal
  • satheesan edakkuti
  • satheesan muuttil
  • satheesan o .p
  • satheesan o p
  • satheesan op
  • satheesan payyannur
  • satheesh chelatt
  • satheesh sats
  • sathi ankamali
  • sathyachandran poyilkav
  • sathyajith
  • sathyan matakkara
  • sathyan thannippuzha
  • sathyan thannipuzha
  • sayanson punnassery
  • scms
  • sebastian joseph
  • SEBASTIAN K S
  • seeja s
  • seema menon
  • seethal p k
  • september 15- october 15
  • september 15/october 15
  • sethu
  • shafeeq
  • Shafeeq Sk
  • shafi
  • SHAFI MUHAMMAD RAVUTHAR
  • shaheera nazeer
  • shaiju dhamani
  • shajahan nanmada
  • shajahan nanmand
  • shajahan nanmanda
  • shajahan nanmandan
  • shajahan nanmanta
  • shaji ambalath
  • shaji k mohammed
  • shaji kollamkode
  • shaji nayarambalam
  • shaji nayarampalam
  • shaji pulpalli
  • shaji thalora
  • SHAJU ATHANIKKAL
  • shaleerali
  • shameer
  • shameer pattarumatam
  • shamzi
  • SHANAVAS KULUKKALLUR
  • sharu shankar
  • shaukkath alikhan
  • sheeba ramachandran
  • sheeba shiju
  • sheeba thomas
  • sheeja c k
  • sheeja rasak kondotty
  • sheeja razak
  • sheela
  • sheela p t
  • sheela varghese
  • sheela vidya
  • SHEELALAL
  • SHEELAMONS MURIKKAN
  • SHEELAVIDYA
  • sheethal p k
  • shehsin ali
  • shemeer pattarumatham
  • Shemi Biju
  • shemibiju
  • sherif kottarakkara
  • shibu koothattukulam
  • shihab madari
  • shilpa sulu
  • shine t thankan
  • SHINOD N K
  • shinu v
  • shiyas chennaatt
  • shreef kottarakkara
  • shukkur cheruvati
  • sibimon
  • siby patiyara
  • sidharameswara swami g m
  • sidhikk thozhiyur
  • sijivijayan thaiviliyil
  • SIMS
  • sindhu arjun
  • sindhu s
  • sippy pallippuram
  • siraj alur
  • sivan sudhalayam
  • sivaprasad tanur
  • sivaprasad thanur
  • sivapriya
  • SIVASANKARAN KARAVIL
  • smitha
  • SMITHA MEENAKSHI
  • smitha p kumar
  • snehithan abhi
  • sofia kanneth
  • som panicker
  • sona g
  • sony dith
  • sony dith monalisa
  • sony pullat
  • spirit
  • SREE
  • sree parvathi
  • SREE PARVATHY
  • sreede
  • sreedevi m t
  • SREEDEVI MAIR
  • sreedevi nair
  • sreedevi nayar
  • sreedevinair
  • sreedharan n balla
  • SREEDHARANUNNI
  • sreeja venugopal
  • SREEJA VRENUGOPAL
  • sreejith
  • sreejith ariyallur
  • sreejith muthedath
  • sreejith muthetath
  • sreejithth n p
  • SREEKALA CHINGOLI
  • sreekala k v
  • sreekanth sukumaran
  • sreekrishna mathur
  • sreekrishnadas mathur
  • sreekrishnadas mathurr
  • sreekumar pothuval
  • sreekumarn thampi
  • sreela v v
  • sreelakshmi
  • sreelakshmi gopal
  • sreelatha patinjaremattathil
  • sreelatha varmma
  • sreelathavarma
  • sreenarayanaya
  • sreenath somanathan
  • sreenath sree
  • sreepaarvvathi
  • SREEPARVATHI
  • sreeparvathy
  • sreepriya t r
  • sreparvathi
  • ST THOMAS
  • stalina
  • STONES
  • story
  • subhash k k
  • sudarsana rao
  • sudeep
  • sudha nedunganoor
  • sudhakaran chandavila
  • sudhakaran chanthavila
  • sudheernath
  • sugathaghosh
  • sujakrishna
  • sujay
  • sujaya
  • sujith
  • sujith balakrishnan
  • sujith balakrishnan
  • sukumar arikuzha
  • sukumar arikkuzha
  • sukumar arikuzha
  • sukumar azhikode
  • suloch m a
  • SULOJ M A
  • suloj mazhuvannikkavu
  • SULOJ SULO
  • suma surendran
  • sumesh chunkappara
  • sumesh vasu
  • SUMITHRA
  • sumithra k v
  • SUMOD NAMBOOTHIRI
  • sundaram dhanuvachapuram
  • sunil k cheriyan
  • SUNIL M
  • sunil m s
  • sunil m s moothakunnam
  • sunil maloor
  • sunil ms
  • sunil ms muthakunnam
  • SUNIL PUVATTUR
  • sunilkumar
  • sunitha maDHU
  • sunny george
  • sunny george ilamthuruthil
  • sunny kulathakal
  • sunny thayakari
  • sunny thayankari
  • sunny thayankary
  • SURAJKUMAR
  • suresh gamgadhar
  • suresh keezhillam
  • Suresh Kumar Balakrishnan
  • surESH MUKKANNUUR
  • suresh varma
  • sureshkumar punchayil
  • susha
  • swami avyayananda
  • swami ayayananda
  • swami nandeepanadagiri
  • swami nirmalandagiri
  • swami sandeepanandagiri
  • swami sudhi
  • swapnanair
  • t a sasi
  • t b lal
  • t c v satheesan
  • t c v sathesan
  • t g vijayakumar
  • T I MATHEWKUTTY
  • t i mathyewkutti
  • t j varkey
  • T K JOSE
  • T K JOSE I A S
  • t k jose 1 a s
  • t k jose i a s
  • t k sankaranarayanan
  • t k u
  • t k unni
  • t n b chulur
  • t n joy
  • t n vilasini
  • t p sakkariya
  • T P SASTHAMANGALAM
  • t r rajan
  • t s visvan
  • t s viswan
  • t v thomas
  • tajudden
  • teresa tom
  • thabarak rahman
  • the religion of sreenarayana guru
  • theresa tom
  • thmas p kodiyan
  • thomas scariya
  • THOMAS JOSEPH
  • THOMAS P KODIYAN
  • thomas p kotiyan
  • thresiamma thomas natavallil
  • thresyamma thomas natavallil
  • thresyamma thomas natavallil.6
  • thulasi
  • thumpaman thomas
  • tomy chakkalakkal
  • translation
  • tripunithura
  • two
  • ullatakkam
  • UMA RAJIV
  • ummachu
  • ummu ammar
  • unaiz
  • unni t k
  • unni thekkutt
  • unnikrishnan c p
  • unnimaya
  • uron n saloom
  • usman iringattiri
  • usman muhammad perinthalmanna
  • v a
  • v c abhilash
  • v c iqbal
  • v dathan
  • v dethan
  • v g chandrasekharan
  • V H DIRAR
  • v h nishad
  • v jayadev
  • v k deepa
  • v k nassim issu
  • v k sharafhudden
  • v k sudhakaran
  • v krinakumar
  • v krishnakumar
  • v m vinayakumar
  • v p ahammad
  • v p johns
  • v r ramakrishnan
  • v ravikumar
  • v ravikumar.
  • v t padman
  • v vijayakumar
  • v vishnunambuthiri
  • vaikom ramachandran
  • vaisakhan thampi
  • vaisali
  • vakkachan thundiyil
  • vallarpadam
  • VANITHA VINOD
  • varika
  • varshini
  • vartha
  • vasudevam mv
  • vayana
  • veenadevi
  • velliyadamn
  • velliyadan
  • velliyidan
  • velliyodan
  • venmaranallur narayanan
  • vennala mohan
  • venu v deasam
  • venu v desam
  • vettathan
  • vichinthanangngaLsudhakaran chanthavila
  • VIDDHIMAN
  • viddiman
  • VIDYA VISWANATH
  • vijayakrishnan
  • vijayakumar hallikeri
  • vijayan k m
  • vijayan r
  • vijesh kotteypurath
  • vijin
  • villagem
  • villageman
  • vineeth nambiar
  • vinod
  • vinod nellikkal
  • vinod vaisakhi
  • vinodkumar p
  • vishnilokam
  • vishnunarayanan namputhiri
  • vishnuprasad
  • vysakh thampi
  • wilson antony
  • wilson joseph
  • winnie panicker
  • www.mkharikumar.com
  • yadu vijayakrishnan
  • yamini jacob
  • yasmin
  • yeskannur
  • YUVARON AGASTIN
  • zainidden khuraishi
  • zainuddeen ghuraishi
  • zainuddeen quraishi
  • zainuddeen qureshi
  • zainudden qurashi
  • zainudden qureshi
  • zareena vahab
  • zarina vahab
  • zenbudhasaj
  • ZIZEK
  • അനീഷ്‌ പുതുവലില്‍
  • അഭിമുഖം/എം കെ ഹരികുമാർ
  • അയ്യപ്പൻ മൂലേശ്ശേരിൽ
  • അലോക് സാഗർ
  • ആദർശ് കുര്യാക്കോസ്
  • ആല്ഫാ വൺ പബ്ളിഷേർസ്
  • ഉമ രാജീവ്
  • എം കെ ഹരികുമാർ സാഹിത്യ കളരി
  • എം കെ ഹരികുമാർ
  • കണ്ണൂർ.
  • കാവിൽരാജ്‌
  • ദൈവദശകത്തിലെ ദൈവം
  • നദുവി സാഹിബ് ഓച്ചിറ
  • നവാദ്വൈതം
  • നിയാസ് കലങ്ങോട്ട് കൊടിയത്തൂര്‍
  • പരിഭാഷ രവികുമാർ വി
  • മണ്ണുത്തി
  • മലയാളസമീക്ഷ
  • മലയാളസമീക്ഷ അവാർഡ് 2016
  • മാർട്ടിൻ പാലയ്ക്കാപ്പിള്ളിൽ
  • മുരളീകൃഷ്ണൻ ഹരികൃഷ്ണൻ
  • വാതിൽ തുറന്നിട്ട വീട്
  • ശ്രീകൃഷ്ണ ദാസ് മാത്തൂർ
  • ശ്രീനാരായണായ
  • ശ്രീനാരായണായ(നോവൽ)
  • ഷീബ ഇ കെ
  • സലോമി ജോൺ വൽസൻ
  • സുനിൽ എം എസ്
  • സോണി വേളൂക്കാരൻ

Report Abuse

  • Home

Search This Blog

Simple theme. Powered by Blogger.