Showing posts with label poem. Show all posts
Showing posts with label poem. Show all posts

26 Nov 2015

TIME, കാലവർഷം/കവിത




                     സലോമി ജോണ്‍ വത്സൻ


ഓരോ കാലവർഷവും
ആർദ്രതയുടെ
നിരാർദ്രതയുടെ
നിസ്സംഗതകൾ നെഞ്ചിലെക്കെറിഞ്ഞു
ഉറഞ്ഞാടിപ്പെയ്യുന്നു.
കാറ്റിന്റെ നേർത്ത് നീണ്ട
ശക്തമായ കൈകൾ
തെങ്ങിൽ തലപ്പുകളെ
വരിഞ്ഞു മുറുക്കി
ആശ്ലേഷത്തിൽ അമർത്തുന്നു
കടലിന്റെ നെഞ്ച് പൊട്ടിക്കരച്ചിലിൽ
കടലോരം പകച്ചു നില്ക്കുന്നു.
വരാനിരിക്കുന്ന
പ്രളയ കാലത്തെയോർത്തു
തിരകൾ ആകാശപ്പുതപ്പു തേടുന്നു.
മുഴങ്ങുന്ന വിലാപ ശ്രുതികളിൽ
തിരയിളക്കങ്ങൾ
അപശ്രുതി മീട്ടുന്നു.

കടലോരം കാലത്തിന്റെ
കയ്യാലയിൽ
ശൂന്യമായുറങ്ങുന്നു.
വ്യഥിതമായ് വിധിയെപ്പഴിക്കുന്ന
തിരകളുടെ വ്യവഹാരത്തിനുമേൽ
കാലവർഷം കണക്കു തീർക്കുന്നു.
കടൽ നെഞ്ച് പൊട്ടി
പതംപിറുക്കുന്നു..
കാഴ്ച്ചയുടെ അറുതിയിൽ
ചക്രവാളം വെയിലിനു
വേലി തീർക്കുന്നു.
കടൽപ്പക്ഷികൾ കാറ്റിന്റെ
പേക്കൂത്തിൽ നഷ്ടപ്പെട്ട
കൂടാരങ്ങൾ തേടിപ്പായുന്നു
മേഘ  മലകൾക്കുള്ളിൽ
പലായനം ചെയ്ത സൂര്യൻ
അപ്പോൾ മയങ്ങുകയായിരുന്നു
ഒന്നുമറിയാതെ
ഓംകാരനാദം കേട്ട്
മയങ്ങുകയായിരുന്നു……



TIME
                          Salomi john valsen
Time is only method
to measure our life.
It exist in between birth and death
Our mind is programmed by it.
In fact we count it not knowing
Where it takes us so far……
It is pure when it doesn’t
Concerned with living beings...
We cannot touch it
We cannot smell it.
But we feel its unseen entity
We interact with time
From the very beginning of life
From cradle to grave
Time exist when we exist
Every world, every word
Is governed by it
Human consensus
And perspective
Is controlled by it
Past, present and future
Is the defining factor which
Entrusted on us by the
 Rhythmic pace of time
We witness time when
We are alive.
We loss it at the very moment
Death embrace us with its
Chilled whisper……
Our judgment of time
Collapse here to free us
From the agony of our
Mystical worldly process
Which we possess as human life

19 Jul 2015

നിഴൽ, An untold tale


സലോമി ജോണ്‍ വത്സൻ

നിഴൽ
നിഴലാണ് ഞാൻ
മണവും ഗുണവുമില്ലാതലയുന്നു...
യുഗാന്തരങ്ങളിലൂടെ
യുഗാന്തരങ്ങൾക്കപ്പുറം .......

സൂര്യനോടൊപ്പം ജനിച്ചു
പ്രണയിച്ചു സൂര്യനെ
കലഹിച്ചു
വിരഹത്താൽ വെന്തു
ഉത്തര, ദക്ഷിണായനങ്ങളിൽ...

കാറ്റനക്കങ്ങളിൽ
ആടിയുലഞ്ഞു
ചരാചരങ്ങൾക്കൊപ്പം....

മരിക്കുന്ന സ്നേഹം നെഞ്ചിൽഏറ്റി
ആയുസ്സെത്താതൊടുങ്ങിയവരോടൊപ്പം
നടന്നു നിഴൽപ്പാടായ്
ദേഹമില്ലാതെ
ദേഹിയില്ലാതെ
ആർദ്രമായൊഴുകിയലഞ്ഞു
നിരാലംബമായ്

നിഴലാണ് ഞാൻ
നേർത്തു വീശും കാറ്റിൻ
ഒംകാരമായ്
നിറ വിളക്കിലെ നാള പ്രഭയിൽ
പടുതിരി കരിഞ്ഞമർന്ന വേളയിൽ

നിലാ രാവിൻ നനഞ്ഞ
സ്പന്ദനങ്ങളിൽ
ഊടാടി ഞാൻ
നിഴൽ മാത്രയായ്

മലമടക്കുകളിൽ
നിന്നൂറിയെത്തിയ കോടയിൽ
ശൂന്യ ഗർത്തങ്ങളിൽ
മുങ്ങി താഴവേ
തേങ്ങി വിലാപാർദ്രം
എകാന്തമാം യാത്രാ പഥങ്ങളിൽ
വെറും നിഴലായ്
നിഴൽ മാത്രമായ്.....

An untold tale

Life is a tiny tale
At times an untold one….
The episodes are many
Where we meet the characters
Whom we love deeply, and
Some we hate knowingly…
We locked in with the characters
We meet….
We love the dear ones
And trust them
Without afterthoughts
We need someone with whom
We can unload our lost dreams
We live a life with full of back stories
The treacherous past survived
And the dangerous path ahead
Interruption arrests the wayward thoughts
Yet the sacred pang of the heart
Echoes every nook of the life we live
Our destiny stirs for an entity
Wide and solid ever after……

23 May 2015

Chilling silence, കവി

22 Nov 2014

Soul of solitude



                                                       Salomi john valsen                  
  I know where and why
I have been sealed off.
Am living like a monk.
But to pacify my hunger,
I eat, drink to exist.
I have to live and fulfill my karmic duties.
The one and only cause our existence.
I count the days slip into weeks, months and years.
I find a way to escape from this monastic life.
I feel dejected and lonely.
I am far away from my home land.
My dear ones wait and wait for my home coming.
Am I a lost warrior who lost everything at war front?
I depart everything dear to my being.
Parting one’s own nomadic being.
Knowingly, whether I win or vanish.
It is dreadfully painful.
The other end of my conscience  
Questions and mocks at me.
Why I selected this hell hole?
Am I pliable to satisfy my heroism or macho?
I don’t know. I really don’t know…oh God.
How one can answer his own queries..?
Is it the ego of manliness which disavow,
to accept the voice of inner being.
Am I greedy to be live as a looser?
Never, my mystique mind, I can assure this.
Yep it is not me who orchestrated my life.
Somebody design it from afar.
He tunes and plays my fiddle, my one and only existence.
He stops when he wishes or tired …
It is you my eternal spirit,
Who controls me to disarm the whole run.
I really was controlled by my arrogance.
Am I the one and only monarch of my life?
My life is weaved with faults, folly and frolic.
I wonder and wither, is it me who chosen this lonesome range?
Cancer Ward
Every morning I meet mourners
Who weeps without shedding a
Drop of tears on their pale face.
The quiet scene is soul stirring.
Being stagnant by time
Bystanders yawn, and roam around
With a cold dry frustrated look.
It is a delirious state …
They remind me the desert
Which wait for the
Rain to sooth its barren heart.
Waiting for the last countable
Days and nights of one’s dear one
Is outstrip with shadows just behind.
Everywhere I see the pang  
And panic of death.

People call me doctor…..
Yep I am a doctor who visit each
And every bed of my cancer ward.
With false smile I pat them and giving
Them assurances of life,
Knowingly that the very next
Morning I may not see those wounded souls
Witness the pandemonium.
Death is, only the panacea which
I can wish those bereaved beings.
Like a demented man I forget their faces.
Because I am sure of the other
End of my dreadful coming days.
Am withering with pain which no
One can’t be called for.
The decaying days are ahead of me
Where I can visualize my dear bystander
Who weeps for me in the
Cancer ward near to my death chamber

19 Sept 2014

ഓണം


ഫൈസൽബാവ


ഒരു വസന്തമായ്
മുറ്റത്ത്
മലര്‍ന്ന്
കിടക്കുമ്പോളും
താഴെ
വേദനയോടെ
പാതാളമെന്ന
ഗര്‍ഭപാത്രം
കേഴുന്നു

ഇനിയും
എത്രകാലം
ഗര്‍ഭവതിയാകാണം
ഒരുപോലുള്ള
മാനുഷ്യരെ
പ്രസവിക്കാന്‍...

21 Jun 2013

വിരോധാഭാസം

ഇന്ദിരാബാലൻ



അന്ന്  കിഴക്കുദിച്ചുയർന്ന
തീഗോളമായിരുന്നെങ്കിൽ
ഇന്ന്,വെറും വിളറിയ ഒരു ചന്ദ്രക്കല
അതിരുകളില്ലാതെ പരന്നൊഴുകിയിരുന്ന
നിഷ്ക്കളങ്കതയിൽ
ഇറ്റുവീണ വിഷത്തുള്ളികളുടെ
ചവർപ്പ്‌...
ഉറക്കം പടിയിറങ്ങിപ്പോയ രാവുകളിൽ
ഉണർന്ന വീണക്കമ്പിയിൽ
ശ്യാമരാഗത്തിന്റെ മൂളലുകൾ
കൂടൊഴിഞ്ഞുപോയ പഞ്ചവർണ്ണക്കിളികൾ.....
നിലയ്ക്കാതോടുന്ന നാഴികമണിയുടെ
സൂചി പോലും ...നിശ്ച്ചലതയിൽ
ഇടക്കു വഴുതിവീഴുന്ന വാക്കുകൾക്ക്
ഞണ്ടുകളുടെ ഇറുക്കം....
ധൂർത്തോടെ പൂത്തുനില്ക്കുന്ന
ഈ കൊന്നപ്പൂക്കളിൽ പോലും
നഞ്ഞു മണക്കുന്നു
ഇരുണ്ട മൌനത്തിന്‌
ഏരകപ്പുല്ലിന്റെ മൂർച്ച
ഭൂമിയുടെ പാളികൾ പോലും
പിളർക്കുന്ന ശബ്ദവീചികൾ
ചിതറിയ  കടന്നലുകളെപ്പോലെ
ചീറിയണയുന്നു
ഇവിടെ പാരസ്പര്യത്തിന്റെ ഇഴയടുപ്പമില്ല
കൊടുക്കൽ വാങ്ങലുകളുടെ  പെരുക്കങ്ങളും..
കൊമ്പുകോർക്കലുകളും 
മതിലുകളുടെ അകൽച്ചകളും മാത്രം!
പ്രയോജനവാദങ്ങളുയരുന്നു
വിരോധാഭാസങ്ങളുടെ
ആകെത്തുകയായി.......!

22 Dec 2012

വയറിന്റെ പിഴ


ശ്രീദേവിനായര്‍       


ുന്ിലക്കഞ്ിയില്‍ൈയ്യിട്ടുനക്കി
റ്റിക്കാണെ കുപിായി
ുന്ിലിരുന്ൊരമ്മെ നക്കി
ഉന്ത്ില്‍ ക്കക്കുരുഏറുനല്‍കി.

െറ്റിത്ത്ിലെ മുറിവിന്െ പാടില്‍
െല്ത്ോടിയന്മ്മ ൊല്ി
ിന്ാണെ നാളെ നിനക്കുനല്‍കാം
ഒരു പിടിഅരിയുടോറേറ!

ാല്മാരം വിമാറിപിന്െ,
വ്വം കത്േറിവന്
ുരുന്ിലെ  ശീലം മക്കെ പത്രന്‍
മ്മത്ല്ി വിശപ്പമാറ്റി!

ക്കമുറ്റിയ െ നക്കി
െടുവീര്‍പ്പിടുന്നൊരു അമ്മയായി
നിത്യേന ദുഃഖം കുടിച്ചു തീര്‍ത്തു
അമ്മ അവനെപോറ്റിടാനായി!

കാലം    ിഞ്ു മന്‍ വര്‍ന്
ന്നോളമൊപ്പം നിവര്‍ന്നിരുന്നു
പദവിയുണ്ടായ് പണവുമുണ്ടായ്
വിവരദോഷം ുന്ിട്ടുനിന്ു!

ന്തുപെറ്റിന്െ ദ
ത്ുവട്ടം വിങ്ങലായി
വെറുതെയെന്തേ കാലം   ിഞ്ു?
ട്ടം ഓര്‍ത്ത് മ്മഞ്ു!

ുടിലിന്െ മാറ്റം കട്ടാരമായി
ാളണ്ി കാറുകായി
ായച് ുണ്മായി
ന്തം നിച്െണ്ങ്ത്ി

ാലം കിഞ്ു അമ്മിടന്
ുണ്ു നയ്ക്കാന്‍ മന്‍ മന്
ക്കക്കുരു വീരന്‍ മുരടനക്കി
പട്ടിണിത്തള്ളയെ കൊണ്ടങ്ങടക്ക് ക്ക്!  


ാണേണ്ായെനിയ്ക്കാ ദിദ്രൂപ
പ്ല്ലന്തിക്കിളൊട്ടിയ വികൃതരൂപം
ബന്ധുക്കള്‍ കണ്ടാല്‍ പരിഹസിക്കു ക്കും
കാണാതിരിക്കാന്‍ തലൂടിക്കിടത്ത്!


അകലെ മാറിയവന്‍ നോക്കിനിന്നു
മാലോകര്‍ തള്ളയെ  ക്കാണാതിരിക്കാന്‍
കോട്ടിട്ട തന്‍ മേനി കുനിഞ്ഞുനോക്കി
കണ്ണടമാറ്റിത്തുടച്ചുവച്ചു! ! 


ൊരക്കക്കുരുവിന്െ  ഓര്‍മ്മ
ീണ്ും മുന്ില്‍ പുനര്‍ജ്ജിയ്ക്കാന്‍
ിര്‍വ്വാഹമില്ത്  കാലത്ിനായി , 
 ല്‍കീല്ൈവം “സന്താനാഗ്യം”  


 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...