Showing posts with label geetha munnurcode. Show all posts
Showing posts with label geetha munnurcode. Show all posts

21 Jan 2014

I was chained…..

Geetha Munnurcode
           
I am born as a girl,
And so I’ve been chained!

My ways were barricaded
With thorny iron  fences
And my doors were shut in caution…..
The curtains swung on to my face
Neither swaying in a comfortable breeze
Nor letting the rays of hope in….

Everything around seemed to say
‘Stop, this is your limit.’

The very beginning glow of light
As an infant I perceived
Drilled pores in my stature
Pointing my limitations
My confidence shattering
I kept cursing…. , “I am a girl…..”

 Oh! How harsh it was to get trained
That I would stride and slide away myself
From hungry vultures and wolves,
That I would keep in safe custody
Of whatever precious things I posses,
That I could smash the polished pretensions
Of those near me to captivate me,
That I would choose and act righteously
In every step with mounting pressures…

The nightmares have been my bed mates….
The sufferings my day loads……
Whenever I felt myself unsteady
I cursed the day I was born……….

23 Dec 2013

An Attempt failed…


 Geetha Munnurcode

Long, but deep were
Those ….
The conspiracies crawled
And steadied to
Well defined map of plans…

A prejudice
On unkempt flow of fury
Under currents
Warmed up
A long wait sustained
Just to float up
At the right twists…

But
How could it miss !
The arrow too sharpened
Aimed with cautious hands
Not just a drop
But a flood of blood
That was dreamt,
To ooze out…

Yet it failed
A rock heart tucked it in
The flattened edge bounced back
Here it lies swaying
The greed lay in mud
Off guard  was it struck
Gone are the hopes
Sprayed with mutilated hopes
The vengeance smashed…

Yes, for sure the venom
De activates if mixed
In the thoughts of degradation
Of truth and honesty
It’s for certain in times
The truth would triumph.
       ******

22 Sept 2013

മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ….

ഗീത മുന്നൂർക്കോട്
ഡാവിഞ്ചി
മുഖച്ഛായകൾ മറച്ചത്
വരയിലെ മുഖങ്ങളിൽ
സുവര്‍ണ്ണാനുപാതം
തേച്ചു പുരട്ടിയായിരുന്നു..

ഒമര്‍ഖയ്യാമിന്റെ
പ്രണയഭാവങ്ങളിൽ
സുതാര്യതയുടെ
വാക്കുകൾക്കിടയില്‍പ്പോലും
ഒളിച്ചിരുന്നതേറെ മുഖങ്ങൾ....

മുടുപടങ്ങളിൽ
മുഖച്ഛായകൾ ശ്വാസം മുട്ടുമ്പോൾ
മറവ് ചെയ്തവര്‍ക്ക്
ഇരുണ്ട ഛായതന്നെയെപ്പോഴും..
അവർ
കറുത്ത മുഖങ്ങളെ
ശാസിച്ചിരുത്തുന്ന പുഞ്ചിരികളിൽ
ഭാവസുലക്ഷണങ്ങൾ
മോടിയാക്കുമ്പോൾ
അജ്ഞര്‍ക്ക് അസ്വാരസ്യമാകുന്നു
അര്‍ബുദപ്പെരുക്കങ്ങൾ……

ഓര്‍മ്മകളിൽ കുറിപ്പുകളാകുന്നു
സ്നേഹബന്ധനങ്ങളിൽ
ഇടിവെട്ടിയുലയുന്ന
ഒരുപിടി മുഖങ്ങളും
അവയിൽ ചിന്നിപ്പോകുന്ന
മുഖച്ഛായകളും.

24 Aug 2013

Zero


Geetha munnurcode

From nothing
It starts…
One – 1
Struggling to attach
Zeros …more and more
Ten – 10
A hundred – 100
Then to thousand -1000
And further…
Lakhs in to tens and
Then aiming at crores…
Rich! Very rich, still;
Up! Man’s desires simply sour up!
With many over-whelming zeros…!
Until he faints himself in to a zero,
An absolute nothing!

നിയ്ക്കാരൂല്ല്യേ…….



ഗീത മുന്നൂർക്കോട്

തെക്കിനി, വടക്കിനി
അകത്തളത്തിൽ
പടിഞ്ഞാറേപ്പൊറത്തും
നാലും ചുറ്റിയ കോലായിലും
അടുക്കളക്കൊട്ടത്തളത്തിൽ
കടകടാന്ന് തുടിച്ചും
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.
നിയ്ക്കാരൂല്ല്യേ..ആരൂല്ല്യേ.
ഏഴു കടലും കടന്ന് പോയ
സന്തതികൾക്ക്
വേണ്ടിയാണുച്ചത്തിലിങ്ങനെ
ആരൂല്ല്യേ. ആരൂല്ല്യേ
അമ്മൂട്ടിയേട്ത്തീടെ പ്രാന്ത്.

പാസ്സഞ്ചറിലെ ഉഷ്ണമുറങ്ങുമ്പോൾ
ആരാങ്ങനെ തട്ടി വിളിക്കണേ
ആരൂല്ല്യാത്തോനാണേ
കണ്ണു കാണാത്തോനാണേ
വല്ലതും തരണേ..
ഉറക്കം നടിച്ചി,ല്ലൊന്നും എന്ന്
ഭാവിയ്ക്കുന്നവരെ
ഉണർത്താനാണിങ്ങനെ

ആരൂല്ല്യാത്തോനാണേ…..ന്ന് തട്ട്.

ഘോരം ഘോരം പ്രസംഗം
നാലും കൂടീയേടത്ത്
കള്ളം,മോഷണം
കല്ലേറ്, കത്തിക്കുത്ത്
അഴിമതി, തട്ടിപ്പറി
മാത്രേള്ളൂ എവടീം.
ഹാ ! കഷ്ടം
ചോദിയ്ക്കാനും പറയാനും
പ്രതികരിയ്ക്കാനും
ഇവിടാരൂല്ല്യാലോ..

കസേരക്കാലു മടങ്ങാനും
ഒടിഞ്ഞൊന്ന് മറിയാനും

നാലും കൂടീയേടത്ത്
ഹാ ! കഷ്ടം
ഇവിടാരൂല്ല്യാലോ..ന്ന് പ്രസംഗം.
നമ്മളുണ്ട് നമ്മൾക്കൊക്കെ
എന്നിട്ടും
ഉള്ളിലെന്തേ

-      നിയ്ക്കാരൂല്ല്യാലോ -.ന്നൊരാന്തൽ?

19 Jul 2013

The prejudiced grip.



     Geetha munnurcode
                                                    
A check, a cross or a band of cunning cops
What’s that standing and posing upright?
Casting shadows, grim and faint…..
In my paths of serene solidarity..…….?
Why am I pushed back?
And shunted
By an unseen force……..?

A prejudiced shrewdness
Seems to echo from nowhere,
Just to gulp my very existence.
Nay…! It’s my catch!
You would better grab not –

How serenely I had built up
Fineries in my deeds and dealings!
Now crushed and crackled
By an unexpected engine hand……!

Yes, I do grudge apologies
To my inner self, that
I could have foreseen
The things change colors often
And a man’s moods
Would change the entropy
Over turning and grounding
What comes his way!
Where the self is the only beneficiary!

25 May 2013

അബദ്ധപഥങ്ങൾ



ഗീത മുന്നൂർക്കോട്

എന്റെ സൂര്യൻ
എന്നെ വെറുതെ കുറ്റപ്പെടുത്തുന്നു

അടുത്തും
ചിലപ്പോൾ അകന്നുമുള്ള
ഭ്രമണപഥങ്ങളിൽ
അപഥയാത്രികരെ
ഏറെ ഗൗനിക്കുന്നതിനാലത്രേ
വെയിൽച്ചൂടിലെന്നെ
പൊള്ളിക്കുന്നതും
തണുപ്പിച്ചിരുട്ടാക്കിയ
മഴക്കോളിലെന്നെ
ഉലച്ചു നനക്കുന്നതും
ത്തിരമ്പുന്ന
സങ്കടക്കടലി
വെള്ളപ്പാച്ചിലാക്കി
ഒഴുക്കുന്നതും
ശീതക്കാറ്റിലുലച്ചെന്നെ
വിറപ്പിക്കുന്നതും

ഇതറിയുന്നു ഞാൻ -
എന്റെ
അച്ചുതണ്ടൂരുന്നു
എന്റെ സൂര്യനു ചുറ്റും മാത്രം
ഇനിയുള്ള ഭ്രമണം
വൃത്തപഥത്തിൽ
കണ്ണുകളിലവനെ മാത്രം
സാന്ദ്രീകരിച്ച്.

വഴികളിൽ
നുഴഞ്ഞുകയറ്റക്കാരകലുന്നു
ഇരുട്ടും ശൈത്യവും
മറയുന്നു
മഴപ്പെയ്ത്തുകളില്ലാതെ
വെയിൽപ്പൊള്ളലേൽക്കാതെ
എല്ലാമൊഴിഞ്ഞ്.

പരസ്പരമുരിയാടതെ
തൊട്ടുതീണ്ടാതെ
നഷ്ടപരിണാമങ്ങളിലുരുകി
നിശ്ചലതയുടെ മടുപ്പോടെ
ഇന്നും ഞാൻ
സൂര്യനെ വലം വച്ചുകൊണ്ട്…!!

27 Apr 2013

The roots that behold




Geetha Munnurcode
The feet trotting
Hurdling
Pushing and chasing
Dreams flying atop,
Inspired,
The godliness in thoughts
Flaming,
Prospering in values,
Aspiring high,
The deepened insight
Injected into
The tunes of life,
Vast greenery
Being spread,
Chopping down
What contaminates
And alkalizing
The blues to ripen
Bearing sweet goodness
Vow now
To spread delight
You carried from
The wisdom
Illuminated in you;
For Sure,
The peaks of glory
Will restrain
Under your feet;
Deep under in you
Is the strength of self
Entangled are
The lively roots
That’ll behold you.

23 Feb 2013

പ്രതിസന്ധി


         ഗീതമുന്നൂര്‍ക്കോട്

കടലിരമ്പി വരുന്നുണ്ടെന്നുള്ളിലേയ്ക്ക്
ഓടിയകലണോ
കൂടെയൊഴുകണോ

കാറ്റീണം പാടി വീശുന്നുണ്ടെന്നുള്ളില്‍
കാതോര്‍ക്കണോ
ഒത്തു മൂളണോ……

മര്‍ദ്ദിക്കുന്നെന്‍ ശിരസ്സില്‍മഴക്കോളുകള്‍
തണല്‍ തേടണോ
അകം പുറമൊന്നായ് നനയണോ,,,

കദനമുരുള്‍ പൊട്ടി പിന്‍ തുരത്തുന്നുണ്ടെന്നെ
വഴി മാറി മറുവശം തീണ്ടണോ
ഉരുണ്ടതിന്‍ കൂടെ നിലം പൊത്തണോ

കാട്ടുതീ പോല്‍ വിപത്തുകള്‍ പടരുമ്പോള്‍
ചെറു നാളമായകന്ന് ജ്വലിക്കണോ
പൊരിഞ്ഞെരിഞ്ഞു കരിഞ്ഞു തീരണോ….

22 Dec 2012

The prejudiced grip.



geetha munnurcode

A check, a cross or a band of cunning cops
What’s that standing and posing upright?
Casting shadows, grim and faint…..
In my paths of serene solidarity..…….?
Why am I pushed back?
And shunted
By an unseen force……..?

A prejudiced shrewdness
Seems to echo from nowhere,
Just to gulp my very existence.
Nay…! It’s my catch!
You would better grab not –

How serenely I had built up
Fineries in my deeds and dealings!
Now crushed and crackled
By an unexpected engine hand……!

Yes, I do grudge apologies
To my inner self, that
I could have foreseen
The things change colors often
And a man’s moods
Would change the entropy
Over turning and grounding
What comes his way !
Where the self is the only beneficiary!

23 Oct 2012

നഷ്ടമായത്


-     ഗീത മുന്നൂർക്കോട്

ചിന്തകളെ മേയ്ക്കുകയായിരുന്നു
അവള്‍വന്നപ്പോള്‍….
ഒരു കൂട്ടം മോഹങ്ങളുണ്ടായിരുന്നു
അവള്‍ക്കൊപ്പം.

അനുനയം പറഞ്ഞു
ഇടപെടലുണ്ടാകില്ലെന്ന് -
എന്നില്‍ പിറക്കുന്ന
കവിത മാത്രം മതിയെന്ന്.

ഏകാന്തതയില്‍
വീണു പടര്‍ന്ന
അവളുടെ ഉച്ഛ്വാസങ്ങളെന്നെ
തൊട്ട്, എങ്ങിനെയോ……
സിരകളിലേക്ക്
ചേക്കേറി -
കവിതയായവളെന്നില്‍
അവളെന്ന കവിതയില്‍
മുങ്ങി, ജ്വര കത്തി
ഞാന്‍ പടര്‍ന്ന വഹ്നിയില്‍
എന്റെ കാവ്യബീജം
വെന്ത്, തളര്‍ന്ന്
നൊന്തു പ്രാകിയത്
അവളറിഞ്ഞു..

ജനിച്ചു വീഴാത്ത
കവിതയെച്ചൊല്ലി
നല്ലൊരു സ്വപ്നത്തിന്റെ
ഉടമ്പടി
വള്‍
കീറി എറിഞ്ഞു…….


Indifferent… am I…?
                               
 It puzzles me
How I shunted myself so long
And couldn't shelter myself..!

So many accusations hurled at me,
Penalties thrust upon me
From the untimely pruning of
My mercurial temperaments….
My glory being thwarted
Heaped as a rumpled shit…
Warily I realize
I am caught
In a parody of grief and anguish…

Oh! Why wouldn't I pursue short cuts…
And be extra cautious to calculate
That the remedies would turn to dangers…
An indifferent mood of defiance
Would suffice
To stand the storms
To force the shadows
Let out my delights…

Am I punctuating flippancy…?
Am I pondering over cowlicks…
Ushering in the trouble shot gimmicks?
Do my senses mute…
On hearing the melancholy cries
Meted out of stained humanity?

It puzzles me…
And I am perplexed!
How would I let my soul free,
If tempted for a spiritual suicide?

20 Sept 2012

ഉലയ്ക്കുന്ന വിളികള്‍




ഗീത മുന്നൂർക്കോട്

പുലര്‍ ക്കോഴിയുണരും മുമ്പ്
ഇരുനാഴിക പിന്‍ നടന്ന്
അകത്തൊരു പിട
കൂകാന്‍ തുടങ്ങും
എന്റെ ദിനാരംഭം
ഊതിക്കുറിച്ചും കൊണ്ട്…

പിന്നെയങ്ങോട്ട്
അടുക്കളത്തള്ത്തിലുരുണ്ട്
തീന്‍ മേശയില്‍ നിരന്ന്
പാഥേയങ്ങളില്‍ കെട്ടി വരിഞ്ഞ്
എന്റെ കൈമെയ്പ്പുണ്യങ്ങള്‍
തകൃതിയിലോടും….

ഫയല്‍ തപ്പണം…
ഓഫീസിലെ
അക്കങ്ങളും അക്ഷരങ്ങളും
കൂട്ടിക്കുഴച്ച്
ആവോളമുരുട്ടിയുണ്ണണം
ബാക്കി വരുന്നത്
കെട്ടിപ്പൊതിയാം…..!!!
കൂട്ടത്തില്‍
കണ്‍മയക്കത്തില്‍
തറയ്ക്കുന്ന
മണിയടിച്ചുണര്‍ ത്തുന്ന
ശകാരമുള്ളുകളും
പെറുക്കിക്കൂട്ടണം…..

കൂട്ടില്‍
കാത്തിരുന്ന് മുഷിയുന്ന
വിഴുപ്പുകളെയും എച്ചിലുകളെയും
ഒന്ന് തട്ടിത്തിരുത്തി
ആവലാതികള്‍ ക്കും
വിശപ്പുകള്‍ ക്കും
ആശ്വാസം കൊത്തിക്കൊടുത്ത്
എന്തോ കളഞ്ഞു പോയെന്നുറച്ച്
രാച്ചന്ദ്രനെ കാണനറച്ച്
മനസ്സുടലുടഞ്ഞ്

ഒറ്റ മുങ്ങല്‍…………
തണുത്തു മറയാന്‍…..

അപ്പോഴും
അടുത്ത വിളിയ്ക്ക്
കാതോര്‍ക്കാന്‍
ഉണര്‍ന്നിരിയ്ക്കും
ഈ ഞാന്‍…!!!!




19 Aug 2012

ഇന്നു കണ്ട മുഖം

 ഗീത മുന്നൂർക്കോട്

അനാഥത്വം പുഴുക്കുത്തിട്ട

മുഖക്കുരുക്കള്‍

രോഷം പതിപ്പിച്ചിട്ടുണ്ട്……



എല്ലിലൊട്ടി

പട്ടിണിക്കുമ്പിളുകള്‍

യാചിക്കുന്നുണ്ട്…..



മിഴിക്കിണറുകളുടെ-

യാഴങ്ങളില്‍

കദനച്ചിപ്പികളെ മുക്കി

നിറഞ്ഞു കവിയുന്നു -

ണ്ടസ്വസ്ഥത…….



സിരകളിലുറക്കച്ചടവിന്റെ

ദു:സ്വപ്നങ്ങളിലൊരു

ചാവേറുണ്ട്………..



തെളിഞ്ഞു വരുന്നുണ്ടൊരു

ഭീമന്‍ സ്ഫോടനത്തിന്റെ

രേഖാ ചിത്രം….!


19 Jul 2012

My clock ticks away…….

geetha munnurcode

                                 
This monstrous round face
Of the cumbrous mantle clock
With a rigid accuracy
Ticks away
Incongruous notes of life.
The time-worn face it bears
But adamant and untiring
Sizzles softly
Each moment that counted
As if in an enthusiastic impatience,
In It’s usual disapproving tone,
One…two….three…..and many…
Minutes, hours and days…parading,
Synchronizing when marching…
Announces in a pensive mood,
‘Look, be aware of what are gone,
Those tickled down make your past
That can’t be caught back….’

Abhorred, as I detour, I decide
I’d better date with the destiny.
But, still it ticks coherently
Putting up itself in a clumsy gait,
Slides into motion
Indeed is a fool proof device!
It relays instructions
As if from amused quietude
Intruding into my tepidness…
‘Hey! Wake up, you foolish lazy brat
Refresh your readiness.
Now murmuring into me softly
‘Put a lovely antidote to the lousy day’

‘Hey, enough of it for now’
Into an electrical gadget
I would parallel myself
And sure, I would rush……..

17 Jun 2012

The reflection


                                                              Geetha munnurcode

I looked at your illuminated face
Expectantly
To be admired and accepted.
But….
Unwinding my thirsted speculations
You chose to drive me in, to absorb me
And the classic shape lines of my features…..
All the fineries of my soul and spirit……
Then swallowed all of me.

In an irrevocable instinct, I realize
My senses are swirling round to bouts of fits……
In the reflection……..
Against the hawk like face,
The eagle beak nose
And the jutting chin
Smiling dourly the crinkled lips
The sour eyes admonishing…..

Alas! In a moment’s scintillation
I could bounce at you, I am fortunate
That even on the peak of mounting agony
I could stamp and stab you
Yes, I’ve recovered myself
From the festooned cage!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...